ലണ്ടന്‍: സ്‌പെയിനില്‍വച്ചുണ്ടായ കാര്‍ അപകടത്തില്‍ മരണമടഞ്ഞ ലിവര്‍പൂള്‍ എഫ്‌സിയുടെ പോര്‍ച്ചുഗീസ് താരം ഡിയേഗോ ജോട്ടയുടെ കുടുംബത്തിനു പ്രീമിയര്‍ ലീഗിലെ സഹ ടീമായ ചെല്‍സി എഫ്‌സിയുടെ സഹായം.

ഫിഫ 2025 ക്ലബ് ലോകകപ്പ് ജേതാക്കളായ ചെല്‍സി, തങ്ങള്‍ക്കു ലഭിച്ച ബോണസിന്‍റെ ഒരു പങ്ക് ജോട്ടയുടെ കുടുംബത്തിനു നല്‍കുമെന്ന് അറിയിച്ചു. 28കാരനായ ജോട്ട ജൂലൈ മൂന്നിനാണ് അകാലത്തില്‍ പൊലിഞ്ഞത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ 0-3നു കീഴടക്കിയാണ് ചെല്‍സി ഫിഫ ക്ലബ് ലോകകപ്പ് സ്വന്തമാക്കിയത്. അഞ്ച് ലക്ഷം ഡോളര്‍ (4.38 കോടി രൂപ) ജോട്ടയുടെ കുടുംബത്തിനു ചെല്‍സി കൈമാറുമെന്നാണ് സൂചന.


ജോട്ടയോടുള്ള ആദരസൂചകമായി ലിവര്‍പൂള്‍, അദ്ദേഹത്തിന്‍റെ ജഴ്‌സി നമ്പറായ 20 പിന്‍വലിച്ചിരുന്നു. ഇന്നാരംഭിക്കുന്ന 2025-26 സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജോട്ടയെ അനുസ്മരിച്ച് മൗനമാചരിച്ച് തുടങ്ങും.