കോഴിക്കോട്: കോഴിക്കോട്∙ റെയിൽവേ സ്റ്റേഷൻ വികസനത്തിന്‍റെ ഭാഗമായുള്ള പുതിയ കെട്ടിടങ്ങളുടെ പൈലിംഗ് ജോലികൾ അന്തിമഘട്ടത്തിലേക്ക്.

കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലാണു പൈലിങ് പുരോഗമിക്കുന്നത്. കിഴക്കു ഭാഗത്തെ സ്റ്റേഷൻ കെട്ടിടം ഏതാണ്ട് പൂർണമായി പൊളിച്ചു നീക്കിയാണു പുതിയ കെട്ടിടം പണിയുന്നത്. ഇവിടെ, പഴയ കെട്ടിടം പൊളിക്കൽ പൂർത്തിയായി.

അതേസമയം, പടിഞ്ഞാറു ഭാഗത്തെ നാലാം പ്ലാറ്റ്ഫോമിനോടു ചേർന്നുള്ള കെട്ടിടം തൽക്കാലം പൊളിക്കാതെയാണു പുതിയ കെട്ടിടം ഉണ്ടാക്കുന്നത്.2027 ജൂണിൽ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണു ജോലികൾ പുരോഗമിക്കുന്നത്.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഡയറക്ടറായിരിക്കെ, പി.അബ്ദുൽ അസീസിന്‍റെ നേതൃത്വത്തിലാണു റെയിൽവേ സ്റ്റേഷന്റെ വികസന പദ്ധതി വിഭാവനം ചെയ്തത്.