പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് മേഖലയില്‍ കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര കനാല്‍ കടന്നു പോകുന്ന ഭാഗങ്ങളില്‍ കോഴി അറവു മാലിന്യം നിക്ഷേപിച്ചതില്‍ വ്യാപക പ്രതിഷേധം.

പഞ്ചായത്ത് പ്രസിഡന്‍റ് ഉണ്ണി വേങ്ങേരിയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. കുറ്റ്യാടിപ്പുഴയോരത്തും ചാക്കു കണക്കിനു മാലിന്യം തട്ടിയതായി നാട്ടുകാര്‍ പറയുന്നു. ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ് മാലിന്യ ശേഖരം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നാട്ടുകാരുടെയും നിയമപാലകരുടെയും സഹായത്തോടെ കണ്ടെത്തുമെന്ന് പ്രസിഡന്‍റ് പറഞ്ഞു.

രാത്രികാല പട്രോളിംഗ് ശക്തമാക്കാന്‍ പോലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കോഴി അറവു മാലിന്യം സംഭരിച്ചു കൊണ്ടു പോവുന്ന ഏജന്‍സി പ്രവര്‍ത്തനം നിര്‍ത്തിയതോടെ കോഴി സ്റ്റാള്‍ ഉടമകള്‍ മാലിന്യം ഒഴിവാക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്. കനാലിലെ കോഴി മാലിന്യ ജലം കിണറുകളില്‍ എത്തുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.