Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fokana

America

ഫൊക്കാനയുടെ കൺവൻഷൻ സ്മരണികയിലേക്ക് കഥ, കവിത, ലേഖനം തുടങ്ങിയവ ക്ഷണിക്കുന്നു

ന്യൂയോർക്ക്: ഫൊക്കാനാ ഇന്‍റർനാഷണൽ കൺവൻഷൻ ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളുടെയും ചരിത്രത്തിൽ ഇന്നുവരെ വരെ കണ്ടിട്ടില്ലാത്ത ഒരു കൺവെൻഷന് സാക്ഷിയാകുന്ന ചരിത്ര നിമിഷത്തിൽ ഫൊക്കാന ഒരു സ്മരണിക (സൊവനീർ ) പുറത്തിറക്കുന്നു.

അതിലേക്ക് കഥ, കവിത, ലേഖനം തുടങ്ങിയവ ക്ഷണിക്കുന്നു. ഫൊക്കാനയുടെ പ്രവർത്തനം ഒരു ചരിത്ര നാളുകളിലൂടെ കടന്നു പോവുകയാണ്. ഇന്ന് ലോകത്തിലേക്കും ഏറ്റവും വലുതും പുരാതനവമായ സംഘടനായ ഫൊക്കാന അതിന്‍റെ പ്രവർത്തനങ്ങളിൽ കാതലായ മാറ്റം വരുത്തി മുന്നേറുബോൾ അത് പ്രവാസി മലയാളികളുടെ പ്രിയങ്കര സംഘടനയായി മാറിക്കഴിഞ്ഞു.

ഏതെങ്കിലും പ്രവാസി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കൺവെൻഷന് എട്ട് മാസങ്ങൾക്ക് മുൻപ് തന്നെ റിസർവ് ചെയ്ത റൂമുമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് ആകുന്നത്. ഈ കൺവൻഷനിൽ 4000 ത്തിൽ അധികം ആളുകളെ പ്രീതിക്ഷിക്കുകയും ചെണ്ട മേളത്തിലും മോഹിനിയാട്ടത്തിലും രണ്ടു ഗിന്നസ് വേൾഡ് റിക്കാർഡുകൾ ഉൾപ്പെടെ ഒരു വിസ്മയ കൺവൻഷൻ ആയിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല എന്ന് പ്രസിഡന്‍റ് സജിമോൻ ആന്‍റണി അറിയിച്ചു.

ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി, കേരള ഗവർണർ, ന്യൂജഴ്‌സി ഗവർണർ, പദ്മാ വിഭൂഷൺ അടൂർ ഗോപലകൃഷ്ണൻ, പദ്മശ്രീ എം.എ. യൂസഫലി, പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി, പ്രമുഖ സിനിമ താരങ്ങളായ നവ്യ നായർ, നാദിർഷ, അന്ന ബെൻ, പ്രഫ. ഗോപിനാഥ് മുതുകാട് തുടങ്ങിയ പ്രമുഖർ സാക്ഷ്യം വഹിക്കുന്ന ഈ ചരിത്രപരമായ മുന്നേറ്റത്തിൽ നിങ്ങളും ഭഗവത്താവുക.

ഫൊക്കാന സോവിനിയർ പ്രമുഖരുടെ കഥ, കവിത, ലേഖനങ്ങൾ എന്നിവയും ചേരുവകകളായിരിക്കും. അമേരിക്കയിലെ പ്രമുഖരായ എഴുത്തുകാർക്ക് മുൻഗണ നൽകുന്ന സ്മരണികയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നിങ്ങളുടെ കൃതികൾ [email protected] എന്ന ഇമെയിലേക്ക് ജൂൺ 15ന് മുൻപായി അയച്ചുതരിക.

ഈ സുവനീയറിലേക്ക് കഥ, കവിത, ലേഖനം, നര്‍മ്മം, അനുഭവ വിവരണം, കാര്‍ട്ടൂണ്‍ തുടങ്ങിയവയും ക്ഷണിക്കുന്നു. ഇരുനൂറില്‍പ്പരം പേജുകളില്‍ മേന്മയേറിയ കടലാസില്‍ അച്ചടിക്കുന്ന സുവനീറില്‍ ഒട്ടനവധി പ്രശസ്‌ത മലയാളി സാഹിത്യകാരന്മാരുടെ രചനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

അമേരിക്കൻ മലയാളീ എഴുത്തുകാർക്ക് പ്രാധന്യം നൽകി പ്രസിദ്ധികരിക്കുന്ന ഈ സ്മരണിക മലയാളാ സാഹിത്യ പ്രചാരണത്തിനൊപ്പം ഫൊക്കാനയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തങ്ങളും ഇതിൽ സാക്ഷ്യപെടുത്തും.

സംഘടനകളുടേയും ഗുണകാംക്ഷികളുടേയും ആശംസകളും ബിസിനസ്‌ പരസ്യങ്ങളും ഫാമിലി ഫോട്ടോകളും സുവനീറില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഇതിലേക്ക് ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുന്നതായി ചീഫ് എഡിറ്റർ ജോയ്‌ ഇട്ടനും സബ് എഡിറ്റേഴ്സായ ലിജോ ജോൺ, കെ.കെ. ജോൺസൺ, കോഓർഡിനേറ്റർ പ്രവീൺ തോമസ് മറ്റ് എഡിറ്റേഴ്സ് എന്നിവർ അഭ്യർഥിച്ചു.

NRI

ഫൊക്കാന തെരഞ്ഞെടുപ്പ്: ആദർശ് രവീന്ദ്രൻ നാഷനൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ഡെലവെയർ: പ്രമുഖ മലയാളി സംഘടനയായ ഡെലവേർ മലയാളി അസോസിയേൻ (ഡെൽമ) നിന്നും ആദർശ് രവീന്ദ്രൻ ടീം ഇന്‍റഗ്രിറ്റിയിൽ നാഷണൽ കമ്മിറ്റിയി സ്ഥാനാർഥിയായി മത്സരിക്കുന്നു.

സമൂഹ പ്രവർത്തനങ്ങളിൽ സ്ഥിരതയാർന്ന സാന്നിധ്യമായി അറിയപ്പെടുന്ന ആദർശ് രവീന്ദ്രൻ, കഴിഞ്ഞ നിരവധി വർഷങ്ങളായി അമേരിക്കൻ മലയാളി കൂട്ടായ്മകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ്.

പദവികളേക്കാൾ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി സമൂഹത്തിനൊപ്പം നിന്നുള്ള പ്രവർത്തന ശൈലിയാണ് അദ്ദേഹത്തെ കൂടുതൽ ആളുകൾക്കിടയിൽ ശ്രദ്ധേയനാക്കിയത്.

നിലവിൽ ഡെൽമയിൽ കമ്മിറ്റി അംഗമായും ഓപ്പറേഷൻസ് ആൻഡ് ഓർഗനൈസിംഗ് വിഭാഗത്തിലും പ്രവർത്തിക്കുന്ന അദ്ദേഹം, സംഘടനയുടെ വിവിധ കമ്യൂണിറ്റി പരിപാടികൾ, ചാരിറ്റി സംരംഭങ്ങൾ, യുവജന പ്രവർത്തനങ്ങൾ എന്നിവയുടെ ഏകോപനത്തിൽ നിർണായക പങ്കുവഹിക്കുന്നു.

സമൂഹത്തെ കൂട്ടിയിണക്കാനും യുവതലമുറയെ സംഘടനാ പ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചുകൊണ്ടുവരാനും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്.

ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദവും ഇൻഫർമേഷൻ സിസ്റ്റംസിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുള്ള ആദർശ് രവീന്ദ്രൻ, ഇന്ത്യയിലും അമേരിക്കയിലുമായി 20 വർഷത്തിലധികം ഐടി മേഖലയിൽ പ്രവർത്തിപരിചയം നേടിയിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ പ്രഫഷണൽ പരിചയവും സംഘാടക മികവും ഫൊക്കാന ഫിലഡൽഫിയ റീജിയണൽ തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

കമ്യൂണിറ്റി സേവനം, ചാരിറ്റി പ്രവർത്തനങ്ങൾ, യുവജന ശാക്തീകരണം, സാംസ്കാരിക സഹകരണം, വിവിധ സംഘടനകൾ തമ്മിലുള്ള സൗഹൃദ ബന്ധങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന താത്പര്യ മേഖലകൾ.

ഫിലഡൽഫിയ റീജിയണൽ കോ-കോഓർഡിനേറ്റർ എന്ന നിലയിൽ, യുവജന പങ്കാളിത്തം വർധിപ്പിക്കുന്നതിനും സംഘടനകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിൽ നല്ല അംഗീകാരം നേടിയിട്ടുണ്ട്.

ബോർഡ് ഓഫ് ഡയറക്ടേഴ്സിന്‍റെയും കമ്മിറ്റിയുടെയും അംഗീകാരത്തോടെ, ആദർശ് രവീന്ദ്രനെ ഫൊക്കാന ദേശീയ കമ്മിറ്റി സ്ഥാനാർഥിയായി എൻഡോർസ് ചെയ്യുന്നതായി പ്രസിഡന്‍റ് ശബരീഷ് ചന്ദ്രശേഖരൻ അറിയിച്ചു.

ആദർശിന്‍റെ സ്ഥാനാർഥിത്വത്തെ ടീം ഇന്‍റഗ്രിറ്റി യുടെ പ്രസിഡന്‍റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ (സെക്രട്ടറി), ആന്‍റോ വർക്കി (ട്രഷറർ), ലിൻഡോ ജോളി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്), ജോസി കാരക്കാട്ടു (വൈസ് പ്രസിഡന്‍റ്), സോണി അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അപ്പുകുട്ടൻ നായർ (അസോസിയേറ്റ് ട്രഷറർ), അജു ഉമ്മൻ (അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി), ഗ്രേസ് മരിയ ജോസഫ് (അഡിഷണൽ അസോസിയേറ്റ് ട്രഷറർ), ഷൈനി രാജു(വിമൻസ് ഫോറം ചെയർ) തുടങ്ങിയവർ സ്വാഗതം ചെയ്‌തു.

NRI

ഫൊക്കാന തെരഞ്ഞെടുപ്പ്: ലോണ ബാബു ആർവിപി സ്ഥാനത്തേക്ക് മത്സരിക്കുന്നു

അറ്റ്ലാന്‍റാ: മെഡിക്കൽ മേഖലയിലും സംഘടനാ മാനേജ്‌മെന്‍റിലും ഒരു ദശാബ്ദത്തിലേറെ പരിചയമുള്ള സമർപ്പിത ആരോഗ്യ സംരക്ഷണ പ്രഫഷണലും കമ്യൂണിറ്റി നേതാവുമായ ലോണ ബാബു ടീം ഇന്‍റഗ്രിറ്റിയിൽ അറ്റ്ലാന്‍റയിൽ നിന്നും (റീജിയൻ ഏഴ്) റീജിയണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.

ഭരണനിർവഹണം, തന്ത്രപരമായ ആസൂത്രണം, കമ്യൂണിറ്റി സേവനം എന്നിവയിൽ ശക്തമായ ഒരു പശ്ചാത്തലം പ്രയോജനപ്പെടുത്തിക്കൊണ്ട് സമഗ്രതയോടും കാഴ്ചപ്പാടോടും കൂടി പ്രവർത്തിക്കുന്ന ലോണ കമ്യൂണിറ്റി ലീഡർഷിപ്പ് ആൻഡ് സർവീസ്, ചർച്ച് സെക്രട്ടറി ഭരണപരമായ മേൽനോട്ടം, റിക്കാർഡ് മാനേജ്‌മെന്‍റ് എന്നിവയിൽ വിപുലമായ പരിചയം ഉള്ള സാമൂഹിക പ്രവർത്തകനാണ്.

ഗ്രേറ്റർ അറ്റ്ലാന്‍റാ മലയാളി അസോസിയേഷന്‍റെയും (ഗാമ) അറ്റ്ലാന്‍റാ മെട്രോ മലയാളി അസോസിയേഷന്‍റെയും (അമ്മ) സജീവ അംഗമായ ലോണ സാംസ്കാരികവും സാമൂഹികവുമായ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം തന്ത്രപരമായ ആസൂത്രണത്തിനും സംഘടനാ ഭരണത്തിനും സംഭാവന നൽകി നേതൃത്വപരമായ റോളുകളിൽ സേവനം അനുഷ്ഠിക്കുന്നു.

സമൂഹത്തിന് മുൻഗണന നൽകുന്ന വ്യക്തിത്വം, സംഘടനാ സുതാര്യത, സാംസ്കാരിക ഇടപെടൽ, സഹകരണ നേതൃത്വം എന്നിവയിൽ മുൻഗണന നൽകുന്ന ലോണയുടെ സ്ഥാനാർഥിത്വം ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് ഒരു വലിയ മുതൽക്കൂട്ട് ആയിരിക്കും എന്നുള്ളതിനു സംശയമില്ല.

കമ്യൂണിറ്റി ക്ഷേമ പരിപാടികൾക്കും ചാരിറ്റി ധനസമാഹരണത്തിനും നേതൃത്വം നൽകിയിട്ടുള്ള ലോണയുടെ സ്ഥാനാർഥിത്വത്തെ ടീം ഇന്‍റഗ്രിറ്റിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ (സെക്രട്ടറി), ആന്‍റോ വർക്കി (ട്രഷറർ), ലിൻഡോ ജോളി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്), ജോസി കാരക്കാട്ടു (വൈസ് പ്രസിഡന്‍റ്), സോണി അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അപ്പുകുട്ടൻ നായർ (അസോസിയേറ്റ് ട്രഷറർ), അജു ഉമ്മൻ (അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി), ഗ്രേസ് മരിയ ജോസഫ് (അഡിഷണൽ അസോസിയേറ്റ് ട്രഷറർ), ഷൈനി രാജു(വിമൻസ് ഫോറം ചെയർ) തുടങ്ങിയവർ സ്വാഗതം ചെയ്‌തു.

NRI

വി.ഡി. സതീശന് അഭിനന്ദങ്ങൾ നേർന്ന് ഫൊക്കാന

ന്യൂയോർക്ക്: കേരള മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഫൊക്കാനയുടെ സുഹൃത്തും വഴികാട്ടിയുമായ വി.ഡി. സതീശന് ആശംസകൾ നേരുന്നതായി ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി അറിയിച്ചു.

പ്രവാസ ലോകത്തും കേരളത്തിലും വലിയ ജനമുന്നേറ്റമാണ് വി.ഡി. സതീശന് വേണ്ടി ജനങ്ങൾ നടത്തിയത്. സതീശൻ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഒരു പുതിയ യുഗത്തിന് തുടക്കമായിരിക്കുകയാണെന്ന് സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷർ ജോയി ചാക്കപ്പനും അറിയിച്ചു.

അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നപ്പോൾ തന്നെ ഫൊക്കാന കലഹാരി കൺവെൻഷനിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. അങ്ങനെ ഫൊക്കാന ഈ കൺവൻഷനിൽ കേരള മുഖ്യമന്ത്രിയുടെ സാനിധ്യം ഉറപ്പാണെന്നും ഭാരവാഹികൾ പറഞ്ഞു.

ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുത്ത പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നതായി ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, ട്രസ്റ്റി ബോർഡ് എന്നിവർ അറിയിച്ചു.

NRI

ഫൊക്കാന തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ: അംഗസംഘടനകൾക്ക് അംഗത്വം പുതുക്കൽ ജൂൺ ആറ് വരെ

ഫ്ലോറിഡ: ഓഗസ്റ്റ് ഏഴിന് പെനിസിൽവാനിലെ കലഹാരി റിസോർട്ടിൽ ഫൊക്കാന കൺവൻഷനിൽ നടത്തുന്ന തെരഞ്ഞെടുപ്പിനുള്ള നോട്ടിഫിക്കേഷൻ അംഗ സംഘടനകൾക്ക് അയച്ചു കൊടുത്തതായി തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാൻ ജോർജി വർഗീസ്, അംഗങ്ങളായ ബിജു ജോൺ, ജോൺ പി. ജോൺ എന്നിവർ അറിയിച്ചു.

അംഗ സംഘടനകൾ അംഗത്വം പുതുക്കുന്നതിനുള്ള അപേക്ഷകളും ഡെലിഗേറ്റ് ലിസ്റ്റും ജൂൺ ആറിന് മുമ്പായി കിട്ടിയിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ The Chairman, FOKANA Election Committee, 304 Indian Trace, PMB # 425, Weston, Fl 33326-2996 എന്ന വിലാസത്തിൽ അയക്കേണ്ടുന്നതാണ്.

ഫൊക്കാന വെബ്‌സൈറ്റിൽ (www.fokanaonline.org)) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഡോകുമെന്‍റുകളും ലഭ്യമാണ്. കാനഡയിൽ നിന്നുമുള്ള ജോജി തോമസ് ചെയർമായ ട്രസ്റ്റി ബോർഡ് ആണ് തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നത്.

അമേരിക്കൻ വോട്ടിംഗിനു സമാനമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അമേരിക്കയിലെ പ്രസിദ്ധമായ ഒരു വോട്ടിംഗ് കമ്പനിക്കാണ് ഇതിന്റെ മുഴുവൻ ചുമതലയും.

സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 21 ആണ്. ഫൊക്കാന തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഔദ്യോഗിക നാമനിർദേശ പത്രികയിൽ ആയിരിക്കണം പത്രിക സമർപ്പിക്കേണ്ടത്.

ജൂൺ 21ന് പോസ്റ്റ് ചെയ്തതായി പോസ്റ്റൽ സീലിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ സ്വീകരിക്കുന്നതായിരിക്കും. ഏതെങ്കിലും സാഹചര്യത്തിൽ പത്രികകൾ നഷ്‌ടപ്പെടുകയോ വൈകിപോവുകയോ ചെയ്താൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഉത്തരവാദികളയിരിക്കില്ല.

ഈ പ്രതിസന്ധി ഒഴിവാക്കാൻ പത്രികയുടെ ഒരു കോപ്പി ഇമെയിൽ വഴി തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാന് സമർപ്പിക്കേണ്ടതാണെന്ന് തെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജോർജി വർഗീസ് അറിയിച്ചു. ഇമെയിൽ വിലാസം: [email protected]

2024 വരെ അംഗത്വം പുതുക്കിട്ടുള്ളതും പുതുതായി അംഗീകരിച്ചിട്ടുള്ളതുമായ എല്ലാ അംഗ സംഘടനകള്‍കും തെരഞ്ഞെടുപ്പ് വിജ്ഞാപനവും അംഗത്വ അപേക്ഷകളും നോമിനഷന്‍ ഫോറങ്ങളും അയച്ചു കൊടുത്തിട്ടുണ്ട്.

ഏതെങ്കിലും അസോസിയേഷന് ഇമെയിൽ ലഭിക്കാതെ വന്നിട്ട് ഉണ്ട് എങ്കിൽ ഫൊക്കാന വെബ്‌സൈറ്റിൽ നിന്നും എല്ലാ ഡോക്യൂമെൻറ്സും ലഭ്യമാണ്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 27നാണ്.

ഒരാൾക്ക് ഒരു സ്ഥാനത്തേക്ക് മാത്രമേ നാമനിർദേശ പത്രിക സമർപ്പിക്കാൻ പാടുള്ളുവെന്ന് വ്യക്തമാക്കിയ സമിതി അംഗങ്ങൾ ഫൊക്കാനയുടെ അംഗസംഘടനകളുടെ ഭാഗമായവർ (അംഗങ്ങൾ) മാത്രമേ നാമനിർദേശ പത്രിക നൽകാനുള്ള അർഹതയുള്ളൂവെന്നും വ്യക്തമാക്കി.

നാമനിർദേശ പത്രികയ്‌ക്കൊപ്പം അതിന്‍റെ ഫീസ് കുടി അയക്കേണ്ടുന്നതാണ്. അതാതു സംഘടനകളുടെ പ്രസിഡന്‍റ്, സെക്രെട്ടറി, ട്രഷറർ എന്നിവർ ചേർന്നായിരിക്കണം ഓരോ സ്ഥാനാർഥികളെയും നാമനിർദേശം ചെയ്യേണ്ടത്. ഇവരിൽ മൂന്നിൽ രണ്ടുപേരുടെയെങ്കിലും ഒപ്പ് നാമനിർദേശപത്രികയിലുണ്ടായിരിക്കണം.

റീജിയണൽ വൈസ് പ്രസിഡന്‍റ് (ആർവിപി) സ്ഥാനാർഥികൾ അതാതു റീജിയണുകളിൽ നിന്നുള്ള ഏതെങ്കിലും അംഗസംഘസംഘനകളിൽ അംഗത്വമുള്ളവരായിരിക്കണം. റീജിയണൽ വൈസ് പ്രസിഡന്‍റുമാരെ തെരഞ്ഞെടുക്കുന്നത് അതാത് റീജിയണുകളിലെ ഡെലിഗേറ്റുമാരുടെയും അംഗസംഘടനകളുടെ നിലവിലുള്ള പ്രസിഡന്‍റുമാരുടെയും മുൻ പ്രസിഡന്‍റുമാരുടെയും മാത്രം വോട്ടുകളെ ആശ്രയിച്ചായിരിക്കും.

അംഗത്വ ഫീസ് അടച്ച് അംഗത്വം പുതുക്കിയ അംഗസംഘടകളുടെ പ്രതിനിധികൾക്ക് മാത്രമേ ജനറൽ ബോഡിയിലും തെരഞ്ഞെടുപ്പ് പ്രക്രീയയുടെ ഭാഗമായി വോട്ടെടുപ്പിലും പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ.

അർഹതയുള്ള എല്ലാ പ്രതിനിധികളും ജനറൽ കൗൺസിൽ യോഗത്തിലും വോട്ടവകാശം രേഖപ്പെടുത്താനും നേരിട്ട് ഹാജരാകേണ്ടതാണ്. ഡെലിഗേറ്റുമാർ ജനറൽ ബോഡിയിൽ പങ്കെടുക്കാനും വോട്ടു ചെയ്യാനും എത്തുമ്പോൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖകൾ വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.

ഒരു അംഗ സംഘടനയിൽ നിന്ന് രണ്ടിൽ കൂടുതൽ സ്ഥാനാർത്ഥികളെ നാഷണൽ കമ്മിറ്റിയിലേക്കോ ട്രസ്റ്റി ബോർഡിലേക്കോ നാമനിർദ്ദേശം ചെയ്യാൻ പാടില്ല. ഫൊക്കാന നാഷണൽ കമ്മിറ്റിയിലോ ട്രസ്റ്റി ബോർഡിലോ കുറഞ്ഞത് ഒരു തവണയെങ്കിലും പ്രവർത്തന പരിചയമില്ലാത്തവർക്ക് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ യോഗ്യത ഉണ്ടായിരിക്കുകയില്ല.

മറ്റേതങ്കിലും സമാന്തര സംഘടനകളുടെ ഔദ്യോഗിക ഭാരവാഹികൾ ആയിട്ടുള്ളവർക്ക് ഫൊക്കാനയുടെ ഒരു സ്ഥാനത്തേക്കും മത്സരിക്കാൻ യോഗ്യത ഉണ്ടാകില്ല. അംഗത്വം പുതുക്കാത്ത അംഗസംഘടനകളിൽ നിന്ന് ലഭിക്കുന്ന നാമനിർദേശ പത്രികകൾക്ക് അയോഗ്യത കൽപ്പിക്കുന്നതായിരിക്കും.

NRI

ലോക റിക്കാർഡ് ലക്ഷ്യമി‌ട്ട് ഫൊക്കാന; മെഗാ ചെണ്ട - പാഞ്ചരി മേളം സംഘടിപ്പിക്കുന്നു

ന്യൂയോർക്ക്: ഫൊക്കാന സംഘടിപ്പിക്കുന്ന "മെഗാ ചെണ്ട - പാഞ്ചരി മേളം ഗിന്നസ് വേൾഡ് റിക്കാർഡ് അറ്റംപ്റ്റ്' എന്ന മഹത്തായ സാംസ്കാരിക ദൗത്യത്തിന്‍റെ ഓൺലൈൻ മീറ്റിംഗ് ആവേശകരമായ പങ്കാളിത്തത്തോടെയും സജീവ ചർച്ചകളോടെയും നടന്നു.

കേരളത്തിന്‍റെ അഭിമാനവും പദ്മശ്രീ ജേതാവുമായ മട്ടന്നൂർ ശങ്കരൻകുട്ടി സന്നിഹിതനായ ഈ മീറ്റിംഗിൽ വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 37 ചെണ്ട ആശാൻമാർ പങ്കെടുത്തു.

ചെണ്ടമേളത്തിന്‍റെ തനിമയും കേരളീയ പാരമ്പര്യത്തിന്‍റെ ആത്മാവും ഒരു തരി പോലും നഷ്ടപ്പെടാതെ, ഗിന്നസ് ലോക റിക്കാർഡിന്‍റെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഈ സംരംഭം എങ്ങനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താമെന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.

 

NRI

അനിത ജോര്‍ജും ജൂലി കാരക്കാട്ടും കാനഡയിൽ നിന്നും ഇന്‍റഗ്രിറ്റി പാനലിൽ യൂത്ത് പ്രതിനിധികളായി മത്സരിക്കുന്നു

ഒ‌ട്ടാവ: അനിത ജോര്‍ജും ജൂലി കാരക്കാട്ടും കാനഡയിൽ നിന്നും ഇന്‍റഗ്രിറ്റി പാനലിൽ യൂത്ത് പ്രതിനിധികളായി മത്സരിക്കുന്നു.

അനിത ജോർജ്

ഫൊക്കാനയുടെ 2024 - 2026 ലെ കാനഡയിൽ നിന്നുള്ള യൂത്ത് കമ്മിറ്റി അംഗമാണ് അനിത ജോർജ്. അനിത ടൊറന്‍റോ സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടി കാനഡയിലെ പ്രവിശ്യാ ഗവൺമെന്‍റിൽ ഒരു കേസ് മാനേജരായി പ്രവർത്തിക്കുകയും ആളുകളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു യുവ നേതാവാണ്.

ഫൊക്കാനയിൽ യുവാക്കളുടെ ശക്തീകരണമാണ് തന്‍റെ ലക്ഷ്യമെന്ന് അനിത അഭിപ്രായപ്പെട്ടു.

ജൂലി കാരക്കാട്ട്

ഒരു ക്ലിനിക്കൽ സോഷ്യൽ വർക്കർ ആയി കാൻസർ രോഗികൾക്കൊപ്പം പ്രവർത്തിക്കുന്ന ജൂലി കാരക്കാട്ട് ഫൊക്കാന കൺവൻഷനുകളിലെ ഒരു സജീവ സാന്നിധ്യമാണ്. കാനഡയിലെ പല മീറ്റിംഗ് കളിലും എംസിയായി പ്രവർത്തിക്കുന്നു.

കൂടാതെ 2016ൽ ടൊറന്‍റോയിൽ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ നടന്ന "മാതാപിതാക്കളും കുട്ടികളുടെ കാഴ്ചപ്പാടുകളും' എന്ന ചർച്ചയിൽ ഒരു പാനൽ അംഗമായിരുന്നു.

അത് കൂടാതെ ജൂലി ഫ്ലോറിഡ കൺവൻഷനിൽ ഫൊക്കാന സ്പെല്ലിംഗ് ബീ മത്സരത്തിന് നേതൃത്വം നല്കി. സ്കാർബറോയിലെ സീറോമലബാർ കാത്തലിക് ഫോറെൻ ചർച്ച്, യൂത്ത് ഗ്രൂപ്പ് വൈസ് പ്രസിഡന്‍റായി ജൂലി അനേകം വർഷം സേവനം അനുഷ്ഠിച്ചിരുന്നു.

ഇരുവരുടേയും സ്ഥാനാർഥിത്വത്തെ ടീം ഇന്‍റഗ്രിറ്റിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ (സെക്രട്ടറി), ആന്‍റേ വർക്കി (ട്രഷറർ), ലിൻഡോ ജോളി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്), ജോസി കാരക്കാട്ടു (വൈസ് പ്രസിഡന്‍റ്), സോണി അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അപ്പുകുട്ടൻ നായർ (അസോസിയേറ്റ് ട്രഷറർ), അജു ഉമ്മൻ (അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി), ഗ്രേസ് മരിയ ജോസഫ് (അഡിഷണൽ അസോസിയേറ്റ് ട്രഷറർ), ഷൈനി രാജു (വിമൻസ് ഫോറം ചെയർ) തുടങ്ങിയവർ സ്വാഗതം ചെയ്‌തു.

NRI

ഫൊക്കാന ഹൂസ്റ്റൺ റീജിയൺ ഒരുക്കുന്ന സിനി ഫ്യൂഷൻ ഷോ 16ന്

ഹൂസ്റ്റൺ: ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ നനടത്തപ്പെടുന്ന ഭവനദാന പദ്ധതിയിൽ ഭാഗഭാക്കുന്നത്തിന്‍റെ ഭാഗമായി ഹൂസ്റ്റൺ റീജിയൺ ഒരുക്കുന്ന സിനി ഫ്യൂഷൻ യുഎസ്എ 2026ന്‍റെ ഒരുക്കങ്ങൾ പൂർത്തിയി വരുന്നതായി സംഘാടകർ അറിയിച്ചു.

സിനിമാതാരവും നർത്തകിയുമായ അനു സിത്താരയോടൊപ്പം സിനിമാ ടെലിവിഷൻ രംഗത്തെ സജീവ സാന്നിധ്യങ്ങളായ ആര്യ ബഡായി, അഖിൽ കവലയൂർ തുടങ്ങി നിരവധി കലാകാരന്മാരും അണിനിരക്കുന്ന വർപ്പകിട്ടാർന്ന ഷോയുടെ വിജയത്തിനായി നിരവധി കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

16ന് വൈകുന്നേരം അഞ്ചിന് സെന്‍റ് ജോസഫ് ഹാളിൽ വച്ചാണ് ഷോ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: ഫാൻസിമോൾ പള്ളത്തുമഠം - 713 933 7636, ജോജി ജോസഫ് - 713 515 8432, സജി സൈമൺ - 281 300 5663, വിനോയ് കുര്യൻ - 832 517 4157.

NRI

ഫൊക്കാന ടീം എംപവർ പ്രചാരണോദ്ഘാടനം ആവേശോജ്വലമായി

ന്യൂയോർക്ക്: ടീം എംപവർ ലീല മാരേട്ട് പാനലിന്‍റെ ഔദ്യോഗികമായി പ്രചാരണങ്ങളുടെ ആവേശോജ്വലമായ ഉദ്ഘാടനവും പത്രസമ്മേളനവും ന്യൂയോർക്കിലെ കേരള സെന്‍ററിൽ നടന്നു. കേരള സെന്‍ററിന്‍റെ പ്രസ്‌ റൂമിൽ ചേർന്ന പത്രസമ്മേളനത്തിൽ ലീല മാരേട്ട് അധ്യക്ഷത വഹിച്ചു.

മുതിർന്ന പത്രപ്രവർത്തകരായ ജോർജ് ജോസഫ്, ജോസ് കാടാപ്പുറം, ടാജ് മാത്യു (ഐപിസിഎൻഎ) എന്നിവർ സന്നിഹിതരായിരുന്നു. പത്രസമ്മേളനത്തിൽ ടീം എംപവറിന്‍റ പ്രകടനപത്രിക അവതരിപ്പിച്ചു.

വ്യക്തമായ ദർശനവും ലക്ഷ്യബോധവുമാണ് പ്രകടന പത്രികയുടെ ഉള്ളടക്കമെന്നും കണ്‍വൻഷനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രണ്ടു വർഷം നീളുന്ന കർമ പരിപാടികൾ അംഗ സംഘടനകളുടെ സഹകരണത്തിലൂടെ നടപ്പിലാക്കുകയും യുവാക്കളെയും വനിതകളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനുള്ള പ്രവർത്തനങ്ങളെ എകോപിപ്പിക്കുമെന്നും പ്രസിഡന്‍റ് സ്ഥാനാർഥി ലീല മാരേട്ട് പറഞ്ഞു.

അതോടൊപ്പം ഫൊക്കാന തുടങ്ങി വിജയം വരിച്ച മെഡിക്കൽ പ്രിവിലേജ് കാർഡും നിർധരരായിട്ടുള്ളവർക്കുള്ള ഭവന നിർമാണ പദ്ധതികളും തുടരുമെന്നും ലീല മാരേട്ട് വ്യക്തമാക്കി

യുവതലമുറയിൽ നിന്നും മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കടന്നു വരുവാൻ താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കാമ്പയിനുകളെ സഹായിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്യുമെന്ന് ജനറൽ സെക്രട്ടറി സ്ഥാനാർഥി ജോർജ് ഒലിക്കൽ പറഞ്ഞു.

 

NRI

ഫൊക്കാന കൺവൻഷന്‍: രജിസ്ട്രേഷൻ കമ്മിറ്റി രൂപീകരിച്ചു

ന്യൂയോർക്ക്: ഫൊക്കാന ഇന്‍റർനാഷണൽ കൺവൻഷന്‍റെ രജിസ്ട്രേഷന് നേതൃത്വം നൽകുന്നതിനായി രജിസ്ട്രേഷൻ കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു, കോ ചെയർ ഫ്രാൻസിസ് കാരക്കാട്ട്, കോഓർഡിനേറ്റർ ബിഷിൻ ജോസഫ് എന്നിവരെ നിയമിച്ചതായി പ്രസിഡന്‍റ് സജിമോൻ ആന്‍റണി അറിയിച്ചു.

ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ കൽഹാരി റിസോർട്ടിലാണ് ഇന്‍റർനാഷണൽ കൺവൻഷൻ നടക്കുന്നത്. പഞ്ചാരിമേളത്തിൽ മട്ടന്നൂരിന്‍റെ നേതൃത്വത്തിലും മോഹിനിയാട്ടത്തിൽ ഗുരു ബീന മേനോന്‍റെ നേതൃത്വത്തിലും അരങ്ങേറുന്ന ഗിന്നസ് വേൾഡ് റിക്കാർഡുകൾ, യുവജനോത്സവത്തിന്‍റെ ഗ്രാൻഡ്ഫിനാലെ, അവാർഡ് നൈറ്റ്, സ്റ്റേജ് ഷോകൾ തുടങ്ങി ഒട്ടനേകം പരിപാടികൾ അരങ്ങേറും.

നോർത്ത് അമേരിക്കയിൽ നിന്നും നാട്ടിൽനിന്നും എത്തുന്ന സാമൂഹിക, സാംസ്‌കാരിക, സിനിമാ മേഖലകളിലെ വിശിഷ്‌ട വ്യക്തികൾ കൺവൻഷനെ വർണാഭമാക്കും. ഫൊക്കാനയുടെ അന്തർദേശീയ കൺവെൻഷൻ ചരിത്രത്തിൽ കാണാത്ത അത്രയും ഗംഭീരമായിരിക്കുമെന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു.

ഈ കൺവൻഷന്‍റെ രെജിസ്ട്രേഷന് നേതൃത്വം നൽകുന്ന കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു, കോ ചെയർ ഫ്രാൻസിസ് കാരക്കാട്ട്, കോഓർഡിനേറ്റർ ബിഷിൻ ജോസഫ് എന്നിവർക്ക് എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നും പ്രസിഡന്‍റ് സജിമോൻ ആന്‍റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്‍റ് വിപിൻ രാജു, ജോയിന്‍റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്‍റ് ട്രഷറർ ജോൺ കല്ലോലിക്കൽ,അഡീഷണൽ ജോയിന്‍റ് സെക്രട്ടറി അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ ജോയിന്‍റ് ട്രഷറർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റി ബോർഡ് ചെയർ ജോജി തോമസ്, കൺവൻഷൻ ചെയർ ആൽബർട്ട് ആന്‍റണി എന്നിവർ അറിയിച്ചു.

NRI

ഫൊക്കാന ഒരുക്കുന്ന നോർത്ത് അമേരിക്കൻ മലയാളി സംഘടനകളുടെ ഓൺലൈൻ മീറ്റിംഗ് ചൊവ്വാഴ്ച

ന്യൂയോർക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ എല്ലാ അംഗ സംഘടനയുടെ ഭാരവാഹികളുടെയും അംഗ സംഘടനകൾ ആകുവാൻ ആഗ്രഹിക്കുന്ന സംഘടനകളുടെ ഭാരവാഹികളുടെയും മീറ്റിംഗ് ചൊവ്വാഴ്ച രാത്രി 8.30ന് (ഇഎസ്‌ടി) വെബിനാറിൽ നടത്തുന്നു.

നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുമായുള്ള സഹകരണവും വിവിധ മേഖലകളിൽ അവയുടെ യോജിച്ചുള്ള പ്രവർത്തനങ്ങളും വളരെ പ്രധാനമാണ് അത് കണക്കിലെടുത്ത് എല്ലാ അസോസിയേഷൻ പ്രസിഡന്‍റുമാരും സെക്രട്ടറിമാരും അവരുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെബർസിന്‍റെയും സംയുക്ത യോഗമാണ് നടത്തുന്നത്.

ഫൊക്കാനയുടെ പ്രവർത്തനം അസോസിയേഷൻ ഭാരവാഹികളുമായി പങ്കുവയ്ക്കുകയും അസോസിയേഷനുകളുടെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്യുക എന്നതാണ് മീറ്റിംഗിന്‍റെ ഉദ്ദേശം. ഏവരേയും ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് സജിമോൻ ആന്‍റണി അറിയിച്ചു.

Join Zoom Meeting: https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=86342091669

മീറ്റിംഗ് ഐഡി: 201 563 6294, പാസ്കോഡ്: 12345.

NRI

തോമസ് തോമസിന്‍റെ മാതാവ് ഏലിയാമ്മ തോമസിന് ആദരാഞ്ജലികൾ നേർന്ന് ഫൊക്കാന

ന്യൂയോർക്ക്: ഫൊക്കാനയുടെ ആദ്യത്തെ ട്രഷററും ഇപ്പോഴത്തെ ട്രസ്റ്റീ ബോർഡ് മെമ്പറുമായ തോമസ് തോമസിന്‍റെ (പാലത്ര) മാതാവ് ഏലിയാമ്മ തോമസിന്‍റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി .

ഫൊക്കാന കുടുംബത്തിൽ ഉണ്ടായ ഈ വേർപാടിൽ ഫൊക്കാന കുടുംബം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുകയും തോമസ് തോമറിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ എന്നിവർ അറിയിച്ചു.

ഫൊക്കാന ട്രസ്റ്റീ ബോർഡ് മെമ്പറും സന്തത സഹചാരിയുമായ തോമസ് തോമസിന്‍റെ മാതാവ് ഏലിയാമ്മ തോമസിന്‍റെ നിര്യണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, ട്രസ്റ്റീ ബോർഡ് വൈസ് ചെയർ സതീശൻ നായർ, ട്രസ്റ്റീ ബോർഡ് വൈസ് ചെയർ ബിജു ജോൺ എന്നിവർ അറിയിച്ചു. .

മക്കള്‍: ലീലാമ്മ, തോമസ്, ചെറിയാന്‍, ഗ്രേസമ്മ,പുഷ്പമ്മ, ജോസഫ്, ജോജോ, ഷേര്‍ളി, സണ്ണി, റാണി, ജോണ്‍സണ്‍ (പരേതന്‍). മരുമക്കള്‍ : ഫെലിക്‌സ് (പരേതന്‍), ഡെയ്‌സി, വത്സ, ബേബിച്ചന്‍ (പരേതന്‍), സിബി, മേഴ്സി, മഞ്ജു, ജോര്‍ജ്, താര, പയസ്.

ചൊവ്വാഴ്ച രാവിലെ 10 മുതല്‍ രണ്ട് വരെ പള്ളുരുത്തി പാലത്ര വീട്ടില്‍ പൊതുദര്‍ശനവും തുടര്‍ന്ന് തേവര കൊന്തുരുത്തി സെന്‍റ് ജോണ്‍സ് നെപുസ്തിയന്‍സ് പള്ളിയില്‍ സംസ്‌കാര കര്‍മങ്ങളും നടത്തുന്നു.

ഫൊക്കാനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, ട്രസ്റ്റീ ബോർഡ് എന്നിവരും അനുശോചനം രേഖപ്പെടുത്തി.

NRI

ഗിന്നസ് റിക്കാർഡ് ലക്ഷ്യമിട്ട് ഫോക്കാന; മെഗാ മോഹിനിയാട്ടം ഷോ ഓഗസ്റ്റ് എട്ടിന്

ന്യൂയോർക്ക്: മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ് ചരിത്രത്തിന്‍റെ ഭാഗമാകാൻ ഫോക്കാന അപൂർവ അവസരം ഒരുക്കുന്നു. നോർത്ത് അമേരിക്കയിൽ മോഹിനിയാട്ടം കളിക്കുകയും പഠിക്കുകയും ചെയ്യുന്ന ഡാൻസർമാർക്ക് കിട്ടുന്ന അസുലഭ സന്ദർഭമാണ് ഫൊക്കാന ഒരുക്കുന്നത്.

ഫൊക്കാന കൺവൻഷന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന മോഹിനിയാട്ടത്തിൽ പങ്കെ‌ടുത്ത് ഗിന്നസ് വേൾഡ് റിക്കാർഡ് നേടുവാൻ വേണ്ടിയാണ് ക്ഷണിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ഓഗസ്റ്റ് എട്ടിന് വൈകുന്നേരം മൂന്നിന് നടക്കുന്ന ഈ ഗിന്നസ് റിക്കാർഡ് ശ്രമത്തിൽ പങ്കെടുക്കുന്നവർക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റും 60 മണിക്കൂർ വെരിഫൈഡ് വോളന്‍റിയർ അവേഴ്സും ലഭിക്കുന്നതാണ്.

കൂടാതെ മികച്ച മൂന്ന് ഡാൻസ് സ്കൂളുകൾക്ക് വിവിഐപി പുരസ്കാരങ്ങളും നൽകും. പങ്കെടുക്കുന്ന മോഹിനിയാട്ടം ഡാൻസേഴ്സിന് ഓഗസ്റ്റ് എട്ടിന് ഡേ രജിസ്ട്രറേൻ ഫ്രീ ആണ്. അതുപോലെ തന്നെ മോഹിനിയാട്ടത്തിന് വേണ്ടതായ വസ്ത്രങ്ങൾ സൗജന്യമായി നൽകുന്നതുമാണ്.

ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി, ഗവർണർ, ന്യൂജഴ്‌സി ഗവർണർ, അടൂർ ഗോപലകൃഷ്ണൻ, എം.എ. യൂസഫലി, മട്ടന്നൂർ ശങ്കരൻ കുട്ടി, സിനിമ താരങ്ങളായ നവ്യ നായർ, അന്ന ബെൻ, പ്രഫ. ഗോപിനാഥ് മുതുകാട് തുടങ്ങിയർ പങ്കെടുക്കുമെന്ന് കരുതുന്ന ഈ ചരിത്രപരമായ മുന്നേറ്റത്തിൽ പ്രമുഖ ഡാൻസ് ടീച്ചറായ ഗുരു ബീനാ മേനോനും ടീമിനും ഒപ്പം അണിചേരാനും ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

അമേരിക്കയിലെ പ്രധാന ഡാൻസ് ടീച്ചേഴ്സും ഗുരുക്കന്മാരുമായ ബിന്ധ്യ ശബരി, ദേവിക നായർ, ലിസ ജോസഫ്, ലതിക നായർ, അശ്വതി അരുൺ, ബേസിൽ കാളഹർട്സ്, ബേബി തടവനാൽ, ആശ അഗസ്റ്റിൻ, മാലിനി നായർ, നീന ഫിലിപ്പ്, സൗയ്മാ, ചന്ദ്രിക കുറുപ്പ്, ലക്ഷ്മി കുറുപ്പ്, ആജ്ഞന ആൽബനി, സുഷമ പ്രവീൺ, നിമ്മി ദാസ്, സുജിത് തോന്നാറിൽ, റുബീന സുദർശൻ തുടങ്ങി നിരവധി ഡാൻസ് സ്കൂളുകളും ടീച്ചേഴ്സും ഇതിന്‍റെ ഭാഗമായി മുന്നോട്ടു പോകുബോൾ നിങ്ങൾ ഓരോരുത്തരെയും ഇതിന്‍റെ ഭാഗമാകുവാൻ ക്ഷണിക്കുകയാണ്.

ഏറ്റവും മികവോടുകൂടിയ ഈ മോഹിനിയാട്ടം പ്രോഗ്രാം അവതരിപ്പിച്ചു ഗിന്നസ് റിക്കാർഡ് നേടുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യമെന്ന് പ്രസിഡന്‍റ് സജിമോൻ ആന്‍റണി അഭിപ്രായപ്പെട്ടു.

ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിലാണ് ഫൊക്കാന ഇന്‍റർനാഷണൽ കൺവൻഷൻ ന‌ടക്കുന്നത്.

NRI

ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്‍റെ ന്യൂജഴ്‌സി ഓഫീസ് ഉദ്ഘാടനം ചെയ്‌തു

ന്യൂയോർക്ക്: ഫൊക്കാനയുടെ ഡ്രീം പ്രൊജക്‌‌ടുകളിൽ ഒന്നായ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്‍റെ ന്യൂജഴ്‌സി ഓഫീസിന്‍റെ ഉദ്ഘാടനം ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി നിർവഹിച്ചു.

ന്യൂജഴ്‌സി ഓഫീസ് ഇൻചാർജും പ്രമുഖ ഡോക്‌ടറുമായ ജെയിംസ് ജോസഫിന്‍റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ, റീജണൽ വൈസ് പ്രസിഡന്‍റ് കോശി കുരുവിള, രജിസ്ട്രേഷൻ കമ്മിറ്റി ചെയർ ഫ്രാൻസിസ് കരക്കാട്ട് എന്നിവർ സംസാരിച്ചു.

നാട്ടിൽ നിന്നും വരുന്ന ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ആളുകൾക്കും അതുപോലെ അമേരിക്കയിലുള്ള ഇൻഷുറൻസ് പരിരക്ഷയില്ലാത്ത മലയാളികൾക്ക് പ്രാഥമിക ചികിത്സ നൽകുക എന്ന ലക്ഷ്യത്തോട് ആണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് നിലവിൽ വന്നിരിക്കുന്നത്.

ഈ ഹെൽത്ത് ക്ലിനിക്കുകളുടെ ന്യൂജഴ്‌സി ഓഫീസ് ആയി പ്രവർത്തിക്കുന്നത് (124 Gregory Ave # 301 , Passaic, New Jersey) ഡോ. ജെയിംസ് എബ്രഹാം എംഡിയുടെ സ്വന്തം ഓഫീസിൽ തന്നെയാണ്.

ഡോ. ജെയിംസ് എബ്രഹാം എംഡി, 38 വർഷത്തെ മെഡിക്കൽ പരിചയം ഉള്ള ന്യൂ ജേഴ്സിയിലെ പ്രസിദ്ധനായ ഡോക്ടർ ആണ്, ന്യൂജഴ്സിയിൽ 30 വർഷമായി പ്രവർത്തിക്കുന്നു. സെന്‍റ് മേരീസ് ജനറൽ ഹോസ്പിറ്റൽ, കെയർ പോയിന്‍റ് ഹെൽത്ത് ബേവൺ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്‍ററുമായും അഫിലിയേറ്റ് ആയാണ് പ്രവർത്തിക്കുന്നത്.

അദ്ദേഹം സ്പെഷ്യലൈസ് ചെയ്യുന്നത് പർമോളജി, ഇന്‍റേണൽ മെഡിസിൻ, ക്രിട്ടിക്കൽ കെയർ, സ്ലീപ്പ് മെഡിസിസ് എന്നീ മേഖലകളിൽ ആണ്. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നും മെഡിസിൻ കഴിഞ്ഞു അമേരിക്കയിൽ എത്തിയ ഡോ. ജെയിംസ് എബ്രഹാം ടോപ് ഡോക്ടർസ് റെക്കകനേഷൻ ലിസ്റ്റിൽ അംഗമാണ്.

ഔട്ട്സ്റ്റാൻഡിംഗ് ഹെൽത്ത് എഡ്യൂക്കേഷൻ നാഷണൽ ഹെൽത്ത് ഇൻഫർമേഷൻ അവാർഡ് നേടിയിട്ടുണ്ട്. നല്ല ഒരു ഡോക്ടർ എന്നതിനെ പോലെത്തന്നെ നല്ല ഒരു മനുഷ്യ സ്നേഹികൂടിയാണ് അദ്ദേഹം. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നു.

ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് ഫൊക്കാനയിൽ ഉണ്ടായത്. മിന്നല്‍ വേഗത്തിൽ ഉള്ള പ്രവർത്തനങ്ങൾ സമൂഹത്തിന്‍റെ താഴേത്തട്ടില്‍ എത്തിക്കുവാൻ ഈ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

 

NRI

അനു സിത്താര നയിക്കുന്ന മെഗാ ഷോ: ടിക്കറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു

ന്യൂയോര്‍ക്ക്: മേയ് മാസത്തിൽ അമേരിക്കയിൽ ഉടനീളം ഷോയുമായി എത്തുന്ന അനു സിത്താര ആൻഡ് ടീമിന്‍റെ ഷോകളുടെ ടിക്കറ്റ് വിതരണ ഉദ്ഘാടനം ന്യൂയോർക്കിലെ സിത്താർ പാലസിൽ കൂടിയ യോഗത്തിൽ ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി നിർവഹിച്ചു.

അനു സിത്താരയുടെ പത്തു അംഗ ടീം മേയ് മാസത്തിൽ അമേരിക്കയിൽ ഉടനീളം യാത്ര ചെയ്യുബ്ബോൾ നിങ്ങൾക്കും നിങ്ങളുടെ സ്ഥലത്തു ഈ ഷോയ്ക്ക് വേണ്ടി ബുക്ക് ചെയ്യാം.

നടി അനു സിത്താര, ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ, ഗായകന്‍ വിപിന്‍ സേവ്യര്‍, മിമിക്രി കലാകാരന്‍ രാജേഷ് അടിമാലി എന്നിവര്‍ക്കൊപ്പം കാര്‍ത്തിക, സുനുല്‍ പാറയ്ക്കല്‍, അഖില്‍ കവലിയൂര്‍, റോണി റാഫേല്‍, ജസ്റ്റിന്‍ പോള്‍ തുടങ്ങിയവരും അണിനിരക്കുന്ന മെഗാ ഷോ ആണ് സിനി ഫ്യൂഷന്‍-2026.

NRI

പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിക്കൊപ്പം ചരിത്രത്തിന്‍റെ ഭാഗമാകാൻ ഫോക്കാന അവസരം ഒരുക്കുന്നു

ന്യൂജഴ്സി: ചെണ്ടയുടെ ഓരോ കൊട്ടും വെറുമൊരു താളമല്ല, അത് പ്രവാസിയുടെ അതിജീവനത്തിന്‍റെയും മണ്ണിലെ വേരുകളുടെയും ഉശിരുള്ള മുഴക്കമാണ്.

ഫൊക്കാന ഇന്‍റർനാഷണൽ ഫാമിലി കൺവൻഷൻ 2026-ന്‍റെ ഭാഗമായി ഓഗസ്റ്റ് എട്ടിന് പെൻസിൽവേനിയയിലെ കലഹാരി റിസോർട്ടിൽ അരങ്ങേറുന്ന "പഞ്ചാരി മേളം' വെറുമൊരു ഗിന്നസ് വേൾഡ് റിക്കാർഡ് ശ്രമമല്ല, മറിച്ച് ലോകമെമ്പാടുമുള്ള മലയാളികളെ ഒരേ താളത്തിൽ കോർത്തിണക്കുന്ന ഒരു മഹാസംഗമമാണ്.

ചെണ്ടമേളങ്ങളില്‍ ഏറ്റവും ഹൃദ്യമായതും പ്രധാനമായതും പഞ്ചാരിമേളമാണ്. ഏറ്റവും ശാസ്ത്രീയമായതും കാതിനിമ്പമുള്ളതുമാണ് പഞ്ചാരി. ചെണ്ടയുടെ ശബ്‌ദമാധുര്യവും ഗാംഭീര്യവും ഒത്തിണങ്ങുന്ന പഞ്ചാരിമേളം ഓരോ മലയാളിയുടെയും ഗൃഹാത്വരത്വം ഉണർത്തുന്ന താളമാണ്.

ഈ ചരിത്ര നിമിഷത്തിന് മാറ്റ് കൂട്ടുന്നത് ചെണ്ടയുടെ മാന്ത്രികൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ സാന്നിധ്യമാണ്. ഒരു ഇതിഹാസ കലാകാരനോടൊപ്പം ഒരേ വേദിയിൽ, ഒരേ താളത്തിൽ ചെണ്ട കൊട്ടുക എന്നത് ഏതൊരു വാദ്യകലാകാരന്‍റെയും സ്വപ്നമാണ്.

ആ സ്വപ്നം യാഥാർഥ്യമാക്കാൻ ഫോക്കാന ഈ കൺവെൻഷനിലൂടെ സുവർണാവസരമൊരുക്കുന്നു. മട്ടന്നൂർ ശങ്കരൻകുട്ടിയുടെയും ടീമിന്‍റെയും നേതൃത്വത്തിൽ നടക്കുന്ന ഈ പഞ്ചാരിമേളത്തിൽ പങ്കാളികളാവുക എന്നത് വലിയൊരു ബഹുമതിയും പ്രിവിലേജുമാണ്.

ഇതോടൊപ്പം നോർത്ത് അമേരിക്കയിലെ പ്രമുഖരായ ചെണ്ട ആശാന്മാരുടെ ഏകോപനം കൂടിയാണ് ഈ പഞ്ചാരിമേളത്തിൽ മുഴങ്ങുന്നത്. പ്രഗത്ഭനായ കലാകാരന്‍റെ വിരൽതുമ്പിലെ താളത്തിനൊപ്പം ചേരാൻ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നുള്ള ചെണ്ട പ്രേമികൾക്ക് അസുലഭ നിമിഷമായിരിക്കും ഇത്.

ചിലർ ചോദിച്ചേക്കാം, "ഒരു ഗിന്നസ് റെക്കോർഡ് കൊണ്ട് എന്ത് പ്രയോജനം?' എന്ന്. എന്നാൽ, ആയിരങ്ങൾ ഒരേ മനസോടെ ഒന്നിക്കുമ്പോൾ അതൊരു വലിയ സന്ദേശമായി മാറുന്നു. പ്രവാസത്തിന്‍റെ ഏകാന്തതയിൽ നിന്നും തിരക്കുകളിൽ നിന്നും മാറി, സ്വന്തം സംസ്കാരത്തെ മുറുകെപ്പിടിക്കുന്ന ഓരോ മലയാളി ജീവിതത്തിന്‍റെയും അടയാളപ്പെടുത്തലാണിത്.

വേദികളിൽ എത്താതെ പോയവർക്കും അംഗീകാരം ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള ഒരു വലിയ വേദി കൂടിയാണിത്. കാലം മാറുമ്പോൾ സഹാനുഭൂതിയും പിന്തുണയും ആവശ്യമായ പ്രവാസി സഹോദരങ്ങൾക്ക് ഒരു സമൂഹത്തിന്‍റെ കരുതലും ശ്രദ്ധയും ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി ഈ സംഗമത്തിനുണ്ട്.

ഓഗസ്റ്റ് എട്ടിന് വൈകുന്നേരം മൂന്നിന് നടക്കുന്ന ഈ ഗിന്നസ് റിക്കാർഡ് ശ്രമത്തിൽ പങ്കെടുക്കുന്നവർക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റും 60 മണിക്കൂർ വെരിഫൈഡ് വോളന്‍റിയർ അവേഴ്സും ലഭിക്കുന്നതാണ്.

കൂടാതെ മികച്ച മൂന്ന് ചെണ്ട സ്കൂളുകൾക്ക് വിവിഐപി പുരസ്കാരങ്ങളും നൽകും. ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയ പ്രമുഖർ സാക്ഷ്യം വഹിക്കുന്ന ഈ ചരിത്രപരമായ മുന്നേറ്റത്തിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയോടൊപ്പം അണിചേരാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ചെണ്ടയുടെ ഓരോ അടിയും ഒരു ഓർമ്മപ്പെടുത്തലാകട്ടെ - ഈ സമൂഹത്തിലെ ഓരോ ജീവിതത്തിനും ഒരു സ്ഥാനം ഉണ്ട്. ഇത് ഒരു കലാകാരന്‍റെ പ്രകടനം മാത്രമല്ല, ദൈവത്തിന്‍റെ കൈയൊപ്പ്‌ പതിഞ്ഞ കലയാണ്. ലക്ഷ്യം ശരിയെങ്കിൽ, അതിലേക്കുള്ള വഴിയും ധർമമാകും. അങ്ങനെ ഗിന്നസ് ബുക്കിലേക്ക് ചെണ്ടകൈ ദൂരം മാത്രം.

NRI

മാനവികതയുടെ മായജാല കാഴ്ചകളുമായി ഗോപിനാഥ് മുതുകാടും സംഘവും ഫൊക്കാന കൺവൻഷനിൽ

ന്യൂയോർക്ക്: നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഴിച്ചുവച്ച ഇന്ദ്രജാലക്കാരന്‍റെ കുപ്പായം ഗോപിനാഥ് മുതുകാട് ഒരിക്കൽ കൂടി അണിയുന്നു. അമേരിക്കൻ മലയാളികൾക്കായി ഫൊക്കാന കൺവൻഷൻ വേദിയിലാണ് അദ്ദേഹത്തിന്‍റെ ജാലവിദ്യകൾ അണിയിച്ചൊരുക്കുന്നത്.

കാസർഗോഡ് അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് എന്ന സ്ഥാപനത്തിന്‍റെ ധനസമാഹരണത്തിനായിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മുതുകാട് തുടങ്ങിവച്ച ഡിഫറന്‍റ് ആർട് സെന്‍റർ ഭിന്നശേഷിക്കാരായ നിരവധി കുട്ടികളുടെ അതിജീവനത്തിനാണ് സഹായമാകുന്നത്. അമേരിക്കയിൽ ഓഗസ്റ്റിൽ നടത്തുന്ന മാജിക് ഷോയുടെ ആദ്യപ്രദർശനമാണ് ഫൊക്കാന കൺവൻഷന്‍റെ ആദ്യദിവസം അരങ്ങേറുന്നത്.

ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസിന് ഫൊക്കാനയും എല്ലാവിധ സഹായസഹകരണങ്ങളും നൽകുവാൻ ആണ് തീരുമാനം. മാജിക് ഷോയുമായി വരുന്ന ഗോപിനാഥ് മുതുകാട് ആൻഡ് ടീമിനെ അമേരിക്കൻ പര്യടനത്തിന് സ്പോൺസർ ചെയ്യുന്നതും ഫൊക്കാനായാണ് എന്ന് പ്രസിഡന്‍റ് സജിമോൻ ആന്‍റണി പറഞ്ഞു.

NRI

ഫൊക്കാന കൺവൻഷൻ: രജിസ്ട്രേഷൻ പുനരാരംഭിച്ചു

ന്യൂയോർക്ക്: ഏതെങ്കിലും പ്രവാസി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കൺവെൻഷന് എട്ട് മാസങ്ങൾക്ക് മുൻപ് തന്നെ റിസർവ് ചെയ്ത റൂമുമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് ആകുന്നത്.

എന്നാൽ വളരെ അധികം ആളുകൾ രജിസ്റ്റർ ചെയ്യുവാൻ പിന്നെയും തയാറായി വരുകയും അതുപോലെസ്പോൺസേഴ്‌സിന്‍റെ ഒരു നിരതന്നെ കൺവൻഷനെ സപ്പോർട്ട് ചെയ്യുവാൻ മുന്നോട്ട് വരുകയും ചെയ്തപ്പോൾ പ്രസിഡന്‍റ് സജിമോൻ ആന്‍റണിയുടെ നേതൃത്വത്തിൽ റിസോർട്ടുമായി ബന്ധപ്പെടുകയും നൂറ് റൂമുകൾ കൂടി അധിക നിരക്കിൽ എടുക്കുവാൻ തീരുമാനിക്കുകയും ചെയ്തു.

അമിതമായ രെജിസ്ട്രേഷൻ പ്രവാഹം കാരണം കൂടുതൽആയി അനുവദിച്ചു കിട്ടിയ റൂമുകളിൽ ഇനിയും കുറച്ചു റൂമുകൾ കൂടി മാത്രമേ അവശിഷിക്കുന്നുള്ളു അതുകൊണ്ട് "ഫസ്റ്റ് കം ഫസ്റ്റ് സെർവ്" എന്ന പോളിസിയിൽ ഇനിയും ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് രെജിസ്ട്രേഷൻ ലഭിക്കുന്നതാണ്.

ഫൊക്കാനാ ഇന്‍റർനാഷണൽ കൺവെൻഷൻ ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളോ ചരിത്രത്തിൽ ഇന്നുവരെ വരെ കണ്ടിട്ടില്ലാത്ത ഒരു കൺവൻഷനാണ് സാക്ഷിയാകുവാൻ പോകുന്നത്.

ഇത്‌ ഫൊക്കാനയുടെ ചരിത്രത്തിൽ സുവർണ്ണ നിമിഷം തന്നെയാണ്. ഐക്യകണ്ഠവും നിഷ്പക്ഷവുമായ പ്രവർത്തന മികവുകൊണ്ട് ജന മനസ്സുകളിൽ ഇടം പിടിച്ച സംഘടനഅയി മാറിയത് കൊണ്ട് തന്നെയാണ് ഫൊക്കാനയ്ക്ക് ഈ അതിശയ നേട്ടം കൈവരിക്കാൻ ആകുന്നത് എന്ന് പ്രസിഡന്‍റ് സജിമോൻ ആന്‍റണി അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഔട്ട്ഡോർ വാട്ടർ പാർക്കുകളിൽ ഒന്നായ കൽഹാരി റിസോർട്ടിൽ ഇന്‍റർനാഷണൽ കൺവൻഷൻ അരങ്ങേറുമ്പോൾ ഈ ചരിത്ര സംഗമത്തിന് വേദി പങ്കിടാൻ ഒട്ടനേകം ഫാമിലികൾ തയാറെടുക്കുന്നുണ്ടെന്നതിന്‍റെ തെളിവായാണ് റിസോർട്ടിലെ റൂമുകൾ സോൾഡ് ഔട്ട് ആയിട്ടും പിന്നെയും രജിസ്ട്രേഷന് വേണ്ടി സ്റ്റാൻബൈ നിൽക്കുന്നത്.

യുവജനോത്സവത്തിന്‍റെ ഗ്രാൻഡ് ഫിനാലെ, പ്രൗഢഗംഭീരമായ സിനി അവാർഡ് നൈറ്റ്, അവസ്മരണീയമാകുന്ന സ്റ്റേജ് ഷോകൾ, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അങ്ങനെയങ്ങനെ കൺവെൻഷനെ വർണാഭമാക്കാൻ ഒട്ടനവധി പരിപാടികളാണ് തയാറെടുക്കുന്നത്. വേൾഡ് ഗിന്നസിൽ വരെ ചേർക്കുവാൻ പോകുന്ന പല കലാരൂപങ്ങളും ഈ കൺവൻഷനിൽ സാക്ഷിയാകും.

4,500 ഡോളർ വാല്യൂഉള്ള രജിസ്ട്രേഷൻ ആണ് സിംഗിൾ രജിസ്ട്രേഷന് ഡോളർ 1600.00, രണ്ടുപേർക്ക് ഡോളർ1800.00 ഡോളറും നാലുപേർ അടങ്ങുന്ന കുടുംബത്തിന് (മാതാപിതാക്കളും രണ്ടു കുട്ടികളും അടങ്ങുന്നത്), ഡോളർ 2300.00 ഡോളറുമായ നിരക്കിൽ നൽകുന്നത്.

ഫൊക്കാനയുടെ അന്തർദേശീയ കൺവെൻഷൻ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നതിനോടൊപ്പം ഇത് പ്രൗഢഗംഭീരമായിരിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

https://convention.fokanaonline.org/?_gl=1*1tdlte1*_ga*NzAwNDUzODAzLjE3NjE0MTI5NzE.*_ga_G3TYNYPDEE*czE3NjE0MTI5NzAkbzEkZzAkdDE3NjE0MTI5NzAkajYwJGwwJGgw

NRI

കെവിൻ ജോസഫ് ഫൊക്കാന ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്നു

ന്യൂയോർക്ക്: ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം കെവിൻ ജോസഫ് ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്നു. മികച്ച പ്രസംഗികൻ, മത-സാംസ്‌കാരിക പ്രവർത്തകൻ, സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് കെവിൻ ജോസഫ്.

കണക്ടികട്ടിലെ സാമുഖ്യ-സംഘടനകാര്യങ്ങളിൽ നിറസാന്നിധ്യമാണ് കെവിൻ. മലയാളി സംഘടനാ പ്രവർത്തനത്തിൽ ആയാലും ചർച്ചിൽ ആയാലും കെവിൻ തന്‍റെ പ്രവർത്തനത്തിൽ കർമ നിരതനാണ്. കണക്ടികട്ട് മലയാളി അസോസിയേഷന്‍റെ യൂത്ത് പ്രസിഡന്‍റായും കെവിൻ ജോസഫ് സേവനം അനുഷ്‌ഠിക്കുന്നു.

കണക്ടികട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും ഹെൽത്ത് ആൻഡ് സയൻസ് ബിരുദകോഴ്‌സിൽ പഠിച്ചുകൊണ്ടിരിക്കുന്ന കെവിൻ വാളന്‍റിയർ ടീച്ചറായി കാത്തോലിക് സൺ‌ഡേ സ്കൂളിലും സേവനം ചെയ്യുന്നു.

ടെന്നീസ് കളിക്കാരൻ കൂടിയായ കെവിൻ നിരവധി ടെന്നീസ് മത്സരങ്ങളിലും പങ്കെടുത്തു വിജയി കൂടിയാണ്. സൗത്ത് വിൻഡ്സർ ഹൈ സ്കൂളിന്‍റെ സ്റ്റുഡന്‍റ്സ് വൈസ് പ്രസിഡന്‍റായും സേവനം ചെയ്തിട്ടുണ്ട്.

NRI

ജോയി ചാക്കപ്പൻ ഫൊക്കാന ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്നു

ന്യൂജഴ്‌സി: അമേരിക്കൻ മലയാളി സമൂഹത്തിന്‍റെ നിറസാന്നിധ്യം ഫൊക്കാന ട്രഷറുമായ ജോയി ചാക്കപ്പൻ ഫൊക്കാന ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്നു.

ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രഷററായി പ്രവർത്തിക്കുന്ന ജോയി ചക്കപ്പൻ ജോയിന്‍റ് സെക്രട്ടറിയായും കൺവൻഷൻ ചെയർമാനായും പ്രവർത്തിച്ച വ്യക്തിയാണ്.

നാഷണൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ച ചാക്കപ്പൻ 2018ല്‍ ഫിലാഡല്‍ഫിയയില്‍ നടന്ന ഫൊക്കാനയുടെ 18-ാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്‍റെ ബാങ്ക്വറ്റ് ആന്‍ഡ് കള്‍ച്ചറല്‍ പ്രോഗ്രാം കമ്മിറ്റി കോര്‍ഡിനേറ്ററുമായിരുന്നു.

തൃശൂര്‍ കൊരട്ടി സ്വദേശിയായ വളപ്പില്‍ പരേതരായ ചാക്കപ്പന്‍ മറിയം ദമ്പതികളുടെ മകനായ ജോയി 1983ല്‍ ന്യൂജഴ്‌സിയില്‍ കുടിയേറി. പിന്നീട് അമേരിക്കയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഫൈസര്‍വ് കമ്പനിയില്‍ ഐടി വിഭാഗത്തില്‍ ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റായി പ്രവര്‍ത്തിക്കുന്നു.

ജോയി ചാക്കപ്പന്‍ ന്യൂജഴ്‌സിയിലെ പ്രമുഖ സാമൂഹ്യസംഘടനയായ കേരള കള്‍ച്ചറല്‍ ഫോറത്തിലൂടെയാണ് (കെസിഎഫ്) സാമൂഹ്യരംഗത്ത് കടന്നുവന്നത്. 25 വര്‍ഷം മുമ്പ് കെസിഎഫില്‍ എത്തിയ ചാക്കപ്പന്‍ പ്രസിഡന്‍റായി രണ്ടു തവണയും(നാല് വര്‍ഷം) സെക്രട്ടറിയായി ഒരു തവണയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കെസിഎഫിന്‍റെ ട്രസ്റ്റി ബോര്‍ഡ് മെമ്പറായും ഡയറക്ടർ ബോർഡ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. ബര്‍ഗന്‍ഫീല്‍ഡിലെ കലാസാംസ്‌കാരിക സംഘടനയായ നാട്ടുകൂട്ടത്തിന്‍റെ സ്ഥാപകരിലൊരാളായ ചാക്കപ്പൻ ബോര്‍ഡ് അംഗമാണ്.

ന്യൂജഴ്‌സി സെന്‍റ് ജോര്‍ജ് സീറോമലബാര്‍ പള്ളിയുടെ ആരംഭം മുതൽ ട്രസ്റ്റിയായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച ചാക്കപ്പന്‍ നാലു തവണ ട്രസ്റ്റിയായും(എട്ട് വര്‍ഷം) ഒരു തവണ സെക്രട്ടറി, കമ്മറ്റി അംഗം എന്നീ പദവികളും വഹിച്ചിരുന്നു.

ഇപ്പോള്‍ എസ്എംസിസിയുടെ പാരിഷ് പ്രസിഡന്‍റാണ്. 2003ല്‍ ന്യൂജഴ്‌സില്‍ ഏറെ വിജയകരമായി നടന്ന സീറോമലബാര്‍ നാഷ്ണല്‍ കണ്‍വന്‍ഷന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്ന ചാക്കപ്പന്‍ കണ്‍വന്‍ഷന്‍ മികച്ച രീതിയില്‍ നടത്തി ഏവരുടെയും പ്രശംസ നേടിയ വ്യക്തിയാണ്.

നിരവധി പുരസ്‌കാരങ്ങളും അവാർഡുകളും നേടിയിട്ടുള്ള ജോയി ചാക്കപ്പൻ 2023ൽ ബെർഗൻ കൗണ്ടി കമ്മ്യൂണിറ്റി സർവീസ് അവാർഡും നേടുകയുണ്ടായി.

ഭാര്യ വത്സമ്മ ജോയിയോടൊപ്പം ന്യൂജഴ്സിയിലെ ബെർഗൻ കൗണ്ടിയിൽ ആണ് താമസം. മക്കൾ നീന ജോയി, നവീൻ ജോയി.

NRI

ഫൊക്കാന വനിതാ ദിനാഘോഷം ശനിയാഴ്ച

ന്യൂയോർക്ക്: ഇന്‍റര്‍നാഷണല്‍ വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് ഫൊക്കാന നടത്തുന്ന വനിതാ ദിനാഘോഷം ശനിയാഴ്ച രാവിലെ 10ന് (ഇഎസ്ടി) സൂം മീറ്റിലൂടെ നടക്കും. വിശിഷ്‌ഠാതിഥികളായി ഡോ. പ്രമീള ദേവി (കേരള സ്റ്റേറ്റ് മുൻ വനിതാ കമ്മിഷൻ അംഗം), പ്രഫ. ഗോപിനാഥ് മുതുകാട്, ഡോ. ആനി പോൾ, രഞ്ജനി സൈഗാൾ (Exe.Dir. Ekal Foundation of USA) എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തും. സൂം ഐഡി: 2015612345, പാസ്‌വേർഡ്:12345.

ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ്, ഫൊക്കാന അഡി. അസോസിയേറ്റ് ട്രഷർ മില്ലി ഫിലിപ്പ്, ട്രസ്റ്റി ബോർഡ് അംഗം ലീല മാരേട്ട് എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.

ഫൊക്കാനയുടെ ഇപ്പോഴത്തെ ഭരണ സമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സണായി പ്രവർത്തിച്ചുവരുന്ന രേവതി പിള്ളയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്.

ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ രേവതി പിള്ളയുടെ നേതൃത്വത്തിലുള്ള വിമൻസ് ഫോറത്തിനു കഴിഞ്ഞു. സ്ത്രീ ശാക്തീകരണത്തിലൂന്നിക്കൊണ്ട് രേവതി പിള്ളയും മറ്റു വിമൻസ് ഫോറം പ്രവവർത്തകരും നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫൊക്കാനയുടെ ഇത്തവണത്തെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നായി മാറിയിരുന്നു.

നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ചിന്തോദ്ദീപകമായ സെമിനാറുകള്‍ക്കും വര്‍ക്ക് ഷോപ്പുകള്‍ക്കുമൊക്കെ നേതൃത്വം കൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ലോത്തിലേക്കും ഏറ്റവും വലുതും പുരാതനവുമായ ഫൊക്കാന നേതൃത്വവും പ്രവര്‍ത്തിക്കുന്നു.

അഭിപ്രായ സ്വാതന്ത്ര്യവും സമത്വവും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഭരണഘടനാ ഓരോ പൗരനും അനുശാസിച്ചു തന്നിട്ടുള്ള മൗലികാവകാശമാണ്. തുല്യമായ അഭിപ്രയ സ്വാതത്ര്യം, ബില്‍ഡ് സ്മാര്‍ട്ട്, പുത്തന്‍ ആശയങ്ങള്‍ പുതുലോകത്തിന് വേണ്ടി എന്നെക്കെയുള്ള മുദ്രവാക്യങ്ങള്‍ വാചകത്തില്‍ മാത്രം ഒതുങ്ങുകയുണ് എന്ന് രേവതി പിള്ള അഭിപ്രായപ്പെട്ടു.

ഇനിയും ഫൊക്കാന വിമിന്‍സ് ഫോറം അമേരിക്കയിലെയും ഇന്ത്യയിലെയും സാംസ്കാരിക രാഷ്ട്രീയമേഖലയ്ക്കും സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ഫൊക്കാന വിമൻസ്‌ഡേ സെലിബ്രേഷൻസിൽ ഏവരും പങ്കെടുക്കണമെന്നും വിമൻസ് ഫോറം ചെയർ രേവതി പിള്ള, സെക്രട്ടറി സുബി ബാബു, കോ ചെയർസ് ആയ സരൂപാ അനില്‍, ബിലു കുര്യൻ, ഷീല ചെറു, ശ്രീവിദ്യ രാമചന്ദ്രൻ, വിമെൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷോജി സിനോയ്, ശോശാമ്മ ആൻഡ്രൂസ്, അബ്ജ അരുൺ, പ്രിയ ലൂയിസ്, സുനൈന ചാക്കോ, ഉഷ ചാക്കോ, ലിസി തോമസ്, ശീതൾ ദ്വാരക, എൽസി വിതയത്തിൽ, കവിത മേനോൻ, ഷീന എബ്രഹാം, ജൈന്‍റ് ജോൺ എന്നിവർ അഭ്യർഥിച്ചു.

NRI

ഫൊക്കാന തെരഞ്ഞെടുപ്പ്: ഇസബല്‍ മാലിത്തുരുത്തേല്‍ മത്സരിക്കുന്നു

ഷിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ മഹാസംഘടനയായ ഫൊക്കാന തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനാർഥിയായ ലീലാ മാരേട്ട്‌ നയിക്കുന്ന "ടീം എംപവർ' പാനലിൽ യുവജന കമ്മിറ്റി സ്ഥാനത്തേക്ക് ഇസബൽ മാലിത്തുരുത്തേല്‍ മത്സരിക്കുന്നു.

ഷിക്കാഗോയിലെ സജീവ യുവ നേതാവായ ഇസബൽ സമൂഹ പങ്കാളിത്തം, യുവജന മാർഗനിർദ്ദേശം, പ്രഫഷണൽ വളർച്ച എന്നിവയിലൊക്കെയായി വലിയ ആവേശത്തോടെയാണ് പ്രവർത്തിച്ചു വരുന്നത്.

യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസ് ആറ്റ് ഷിക്കാഗോയിൽ നിന്ന് ബയോളജിയിൽ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മൈനറും നേടിയ ഇസബൽ, ഷിക്കാഗോലാൻഡ് മേഖലയിലെ വിവിധ ക്ലയന്‍റുകളുമായി പ്രവർത്തിക്കുന്നതോടൊപ്പം സമൂഹ സേവന പ്രവർത്തനങ്ങളിലും സജീവമാണ്.

കോളജ് കാലഘട്ടത്തിൽ തന്നെ നേതൃഗുണങ്ങൾ പ്രകടിപ്പിച്ച ഇസബൽ, Gao Lab-ൽ റിസർച്ച് അസിസ്റ്റന്റായി പ്രവർത്തിച്ചതിനൊപ്പം Honors College Tutor ആയി വിദ്യാർഥികൾക്ക് അക്കാദമിക് പിന്തുണ നൽകിയിരുന്നു.

തുടർന്ന് Social Outreach Committeeയുടെ ചെയറായി സമൂഹസേവന പ്രവർത്തനങ്ങളും വിദ്യാർഥി പങ്കാളിത്ത പരിപാടികളും നയിച്ചു. Society of Future Physiciansൽ Physician Lecture Committee ചെയറായി പ്രവർത്തിച്ചപ്പോൾ നിരവധി വിദ്യാഭ്യാസ പരിപാടികളും ഡോക്ടർമാരുടെ പ്രഭാഷണങ്ങളും ഏകോപിപ്പിക്കുന്നതിൽ നേതൃത്വം നൽകി.

അതിനുപുറമെ Consortium of Universities for Global Health-നൊപ്പം സേവന പ്രവർത്തനങ്ങളിലും, Asian American Mentorship Program വഴി വിദ്യാർത്ഥികളെ മാർഗനിർദ്ദേശം നൽകുന്നതിലും UI Health, Elmhurst Hospital തുടങ്ങിയ സ്ഥാപനങ്ങളിൽ സന്നദ്ധ സേവനം നടത്തുന്നതിലും ഇസബൽ സജീവമായിരുന്നു.

ഇപ്പോൾ റിയൽ എസ്റ്റേറ്റ് മേഖലയിലെ തന്‍റെ പ്രഫഷണൽ ജീവിതത്തോടൊപ്പം യുവജന ശക്തിയെ സമൂഹനിർമാണത്തിലേക്ക് കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയാണ് ഇസബൽ മുന്നോട്ട് വരുന്നത്.

യുവജനങ്ങളുടെ കഴിവുകളും ഊർജവും സമൂഹ വികസനത്തിന് വിനിയോഗിക്കാനുള്ള ശക്തമായ ദൗത്യബോധമാണ് അവരെ ഈ സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്.

യുവജനങ്ങൾ നാളെയുടെ വാഗ്ദാനമാണെന്നും അവരുടെ ആശയങ്ങളും ഊർജവും സംഘടനകളെ മുന്നോട്ടു കൊണ്ടുപോകാൻ അനിവാര്യമാണെന്നും വിലയിരുത്തപ്പെടുന്ന ഈ സാഹചര്യത്തിൽ, വിവിധ പ്രായ വിഭാഗങ്ങളുടെയും വൈവിധ്യമാർന്ന പ്രഫഷണൽ പശ്ചാത്തലങ്ങളുടെയും ശക്തമായ കൂട്ടായ്മയായ ലീലാ മാരേട്ട്‌ നയിക്കുന്ന ടീം എംപവർ ഫൊക്കാനയ്ക്ക് പുതിയ ഉണർവും ദിശയും നൽകുമെന്ന പ്രതീക്ഷ സമൂഹത്തിൽ ഉയരുന്നുണ്ട്.

ഇസബൽ മലിത്തുറുതേൽ പോലെയുള്ള യുവ നേതാക്കളുടെ പങ്കാളിത്തം ഫൊക്കാനയുടെ ഭാവിയെ കൂടുതൽ സജീവവും ലക്ഷ്യബോധമുള്ളതുമായ ദിശയിൽ നയിക്കുമെന്ന വിശ്വാസത്തിലാണ് സംഘടനാ പ്രവർത്തകരും യുവജനങ്ങളും.

NRI

ഫൊക്കാന തെരഞ്ഞെ‌ടുപ്പ്: ജോഹാൻ ഷിജോ ജോസഫ് മത്സരിക്കുന്നു

ഹൂസ്റ്റൺ: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ കരുത്തായ ഫൊക്കാനയുടെ തെരഞ്ഞെടുപ്പിൽ പുതുതലമുറയുടെ പ്രതിനിധിയായി ഹൂസ്റ്റണിൽ നിന്നുള്ള ജോഹാൻ ഷിജോ ജോസഫ് മത്സരിക്കുന്നു.

ലീലാ മാരേട്ട്‌ നയിക്കുന്ന ടീം എംപവർ പാനലിലാണ് ജോഹാൻ മത്സരിക്കുന്നത്. അനുഭവസമ്പത്തും യുവത്വത്തിന്‍റെ പ്രസരിപ്പും ഒത്തുചേരുന്ന ടീം എംപവർ പാനലിലൂടെ ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് ജോഹാൻ ലക്ഷ്യമിടുന്നത്.

യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ ബിസിനസ് അക്കൗണ്ടിംഗ് വിദ്യാർഥിയാണ് ജോഹാൻ. സഭയുടെ യുവജന വിഭാഗമായ പിയർലാൻഡ് സെന്‍റ് മേരീസ് പള്ളിയിലെ യൂത്ത് ബോർഡ് ട്രഷറർ എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ആൽബർട്ട് മെമ്മോറിയൽ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നതിൽ നേതൃത്വം വഹിച്ച അദ്ദേഹം, ക്യാമ്പസ് രാഷ്ട്രീയത്തിലും സജീവമായിരുന്നു.

യുവജന ശാക്തീകരണം, മെന്‍റർഷിപ്പ് പ്രോഗ്രാമുകൾ, സാംസ്കാരിക ഐക്യം തുടങ്ങിയവയാണ് തന്‍റെ ലക്ഷ്യമെന്ന് ജോഹാൻ പറഞ്ഞു.

NRI

ഫൊക്കാന ടീം ഇന്‍റഗ്രറ്റി പാനലിന് ഒർലാൻഡോയിൽ വമ്പിച്ച സ്വീകരണവും ആവേശകരമായ പിന്തുണയും

ഫ്ലോറിഡ: ഫൊക്കാന ഇലക്ഷനിൽ മത്സരിക്കുന്ന ടീം ഇന്‍റഗ്രറ്റി പാനലിന് ഒർലാൻഡോയില്‍ വമ്പിച്ച സ്വീകരണവും ആവേശകരമായ പിന്തുണയും. പാനൽ അംഗങ്ങൾ പങ്കെടുത്ത എല്ലാ ചടങ്ങുകളിലും വലിയ ജനപിന്തുണയാണ് ഉണ്ടായത്. ടീം ഇന്‍റഗ്രറ്റിയുടെ കിക്ക് ഓഫ് കാമ്പയിന്‍റെ ഉദ്ഘാടനം വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു.

കിക്കോഫിന്‍റെ നേതൃത്വം വഹിച്ചത് ഒർലാൻഡോ ഏരിയയിലെ പ്രമുഖ മലയാളി സംഘടനകളായ ഓര്‍മ, ഒരുമ എന്നിവയും ഡേറ്റോണയിലെ "മാഡ്' എന്ന സംഘടനയുടെ നേതാക്കളായ ലിന്‍റാ ജോളി, രാജീവ് കുമാരന്‍, ചാക്കോ കുര്യന്‍ എന്നിവരുമാണ്. സംഘടനകളുടെ പൂര്‍ണപിന്തുണയോടെ ഡെലിഗേറ്റുകൾ ആവുന്നവരും അഭ്യുദയകാംക്ഷികളുമായി അനേകം നേതാക്കള്‍ പങ്കെടുത്തു.

 

NRI

ഫൊക്കാന മെഗാ ഷോ സിനി "ഫ്യൂഷന്‍-2026' ഏപ്രിൽ, മേയ് മാസങ്ങളിൽ അമേരിക്കയിൽ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ പ്രഥമ ഫെഡറേഷനായ ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ചിരിക്കുന്ന ഭവന നിര്‍മാണ പദ്ധതിക്കായി പ്രമുഖ ചലചിത്ര പ്രതിഭകള്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി മെഗാ ഷോ സിനി ഫ്യൂഷന്‍-2026' അരങ്ങേറുന്നു.

വരുന്ന ഏപ്രില്‍ 31 മുതല്‍ മേയ് 31 വരെ നീണ്ടുനില്‍ക്കുന്ന വര്‍ണാഭമായ ഈ പരിപാടി അമേരിക്കയിലുടനീളമുള്ള പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കുമെന്ന് ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു.

നര്‍ത്തകിയും നടിയുമായ അനു സിത്താര, ടിവി അവതാരകയും നടിയുമായ ആര്യ, ഗായകന്‍ വിപിന്‍ സേവ്യര്‍, മിമിക്രി കലാകാരന്‍ രാജേഷ് അടിമാലി, കൊച്ചു ഗായിക റാനിയ റഫീഖ്, കാര്‍ത്തിക, സുനുല്‍ പാറയ്ക്കല്‍, അഖില്‍ കവലിയൂര്‍, റോണി റാഫേല്‍, ജസ്റ്റിന്‍ പോള്‍ തുടങ്ങിയവരും അണിനിരക്കുന്ന മെഗാ ഷോ ആണ് "സിനി ഫ്യൂഷന്‍-2026'.

വിശദവിവരങ്ങള്‍ക്ക്: സജിമോന്‍ ആന്‍റണി (പ്രസിഡന്‍റ്) - 862 438 2361, ശ്രീകുമാര്‍ ഉണ്ണിത്താന്‍ (ജനറല്‍ സെക്രട്ടറി): 914 886 2655, ജോയി ചാക്കപ്പന്‍ (ടഷറര്‍) - 201 563 6294.

NRI

ഫൊക്കാന തെരഞ്ഞെടുപ്പ്: കമ്മീഷണറെയും അംഗങ്ങളെയും തെരഞ്ഞെടുത്തു

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഫൊക്കാന മുൻ പ്രസിഡന്‍റും സാംസ്കാരിക, മാധ്യമ പ്രവർത്തകനും കൂടിയായ ജോർജി വർഗീസിനെ (ഫ്ലോറിഡ) തെരഞ്ഞെടുത്തു.

കമ്മീഷൻ അംഗങ്ങളായി ഫൊക്കാന മുൻ പ്രസിഡന്‍റ് ജോൺ പി. ജോൺ (കാനഡ), ട്രസ്റ്റി ബോർഡ് സെക്രട്ടറി ബിജു ജോൺ കൊട്ടാരക്കര (ന്യൂയോർക്ക് ) എന്നിവരെയും തെരഞ്ഞെടുത്തതായി ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ് അറിയിച്ചു.

ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെനിസിൽവേനിയയിലെ കലഹാരി റിസോർട്ടിൽ വച്ച് നടത്തപ്പെടുന്ന ഫൊക്കാനയുടെ അന്തർദേശീയ കൺവൻഷനിൽ വച്ചാണ് 2026-28 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.

ജോർജി വർഗീസ് ഫൊക്കാന പ്രസിഡന്‍റ്, ട്രസ്റ്റി ബോർഡ് ചെയർമാൻ, ഫൊക്കാന ടുഡേ ചീഫ് എഡിറ്റർ, തെരഞ്ഞെടുപ്പ് കമ്മീഷണർ, കേരള കൺവൻഷൻ ചെയർമാൻ എന്നീ നിലകളിലും ഫൊക്കാനയുടെ വിവിധ പദവികളിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

ഫ്ലോറിഡയിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ മേഖലയിൽ സജീവ സാന്നിധ്യമായ ജോർജി വർഗീസ് ഫൊക്കാനയുടെ പൊതുസമ്മതനായ പ്രവർത്തകനായി എക്കാലവും അറിയപ്പെടുന്ന വ്യക്തിയാണ്.

ഒഐസിസി ഫ്ലോറിഡ ചാപ്റ്ററിന്‍റെ മുൻ പ്രസിഡന്‍റ്, ലോക കേരള സഭാംഗം, കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡന്‍റ്, സെക്രട്ടറി, അഡ്വൈസറി ബോർഡ് ചെയർമാൻ, മാർത്തോമ്മാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന മെമ്പർ, സൗത്ത് ഫ്ലോറിഡ ചർച്ച് വൈസ് പ്രസിഡന്‍റ്, സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.

ബ്രോവാർഡ് കൗണ്ടി ഹ്യൂമൻ സർവീസിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്ന ജോർജി വർഗീസ്, തിരുവല്ല കവിയൂർ സ്വദേശിയാണ്.

ജോൺ പി. ജോൺ ഫൊക്കാനയുടെ മുൻ പ്രസിഡന്‍റ്, മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പത്തു തവണ ടോറന്‍റോ മലയാളി സമാജത്തിന്‍റെ പ്രസിഡന്‍റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഫൊക്കാന പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ട്രസ്റ്റി ബോർഡ് മെമ്പർ, കമ്മിറ്റി മെമ്പർ, ഇലക്ഷൻ കമ്മീഷണർ എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം കളത്തിപ്പടി സ്വദേശിയായ ജോൺ കാനഡയിലെ അറിയപ്പെടുന്ന വ്യവസായിയാണ്.

ബിജു ജോൺ കൊട്ടാരക്കര ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രസ്റ്റി ബോർഡ് സെക്രട്ടറിയും ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി മുൻ ട്രെഷററും അഡീഷണൽ അസോസിയേറ്റ് ട്രഷറർ, ഐപിസിഎൻഎ ന്യൂയോർക്ക് ചാപ്റ്റർ ജോ. ട്രഷറർ, ഫൊക്കാന ടുഡേ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

മലയാളം ട്രൈബൂൺ ഓൺലൈൻ പത്രത്തിന്‍റെ ചീഫ് എഡിറ്റർ, മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുറമെ കേരളത്തിന്‍റെ വിവിധ മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്.

കേരള എൻജിനിയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ സജീവ പ്രവർത്തകനും സംഘടനയുടെ നിരവധി പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

കീൻ ന്യൂസ് ലെറ്റർ ആൻഡ് പുബ്ലിക്കേഷൻസ് കോഓർഡിനേറ്റർ, കീൻ ലോംഗ് ഐലൻഡ് റീജിയണൽ വൈസ് പ്രസിഡന്‍റ്, പബ്ലിക് റിലേഷൻ കോഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചാപ്റ്ററിന്‍റെ ന്യൂയോർക്ക് റീജിയൺ വൈസ് പ്രസിഡന്‍റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ദുബായിയിൽ ദീർഘകാലം ജോലി ചെയ്തിട്ടുള്ളതും നിലവിൽ ന്യൂയോർക്ക് ട്രാൻസിറ്റ് അതോറിറ്റിയിലെ സൂപ്പർവൈസറും റിയൽ എസ്റ്റേറ്റ് മേഖലയിലും പ്രവർത്തിക്കുന്ന ബിജു കൊട്ടാരക്കര സ്വദേശിയാണ്.

NRI

ലീല മാരേട്ടിന്‌ ജന്മനാടിന്‍റെ ആദരം

കൊച്ചി: അമേരിക്കൻ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫൊക്കാനയുടെ 2026-2028 കാലയളവിലെ പ്രസിഡന്‍റ് സ്ഥാനാർഥി ലീല മാരേട്ടിന്‌ ജന്മനാടിന്‍റെ ഹൃദയംനിറഞ്ഞ പിന്തുണ. എറണാകുളം ഡർബാർ ഹാൾ റോഡിലെ ഭാരത് ടൂറിസ്റ്റ് ഹോമിലാണ് പരിപാടി നടന്നത്.

കേരളത്തിലെ ഏക പ്രവാസി പെൻഷൻ ഗുണഭോക്തൃ സംഘടനയായ എന്‍ആര്‍ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ "പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസോസിയേഷൻ' ലീല മാരേട്ടിനെ ആദരിക്കുകയും തെരഞ്ഞെടുപ്പിൽ പൂർണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

 

NRI

ഫൊക്കാനയുടെ നന്മ നിറഞ്ഞ പ്രവർത്തനങ്ങളുടെ ഒരു വർഷം

ന്യൂയോർക്ക്: നന്മ നിറഞ്ഞ പ്രവർത്തനങ്ങളുടെ ഒരു വർഷം പിന്നിടുമ്പോൾ, സാമൂഹിക പ്രവർത്തനം, കാരുണ്യ പ്രവർത്തനങ്ങൾ, കലാ കായിക രംഗങ്ങളിലെ തിളങ്ങുന്ന പ്രവർത്തനങ്ങൾ അങ്ങനെ പ്രവർത്തനങ്ങളുടെ ചരിത്രത്തില്‍ മഹത്തായ ഒരു നേട്ടമാണ് പ്രസിഡന്‍റ് സജിമോൻ ആന്‍റണിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വര്‍ഷം ഫൊക്കാനയ്ക്ക് കൈവരിക്കാനായത്.

കാലത്തിനനുസരിച്ച് നമ്മുടെ കാഴ്ചപ്പാടുകൾ മാറുമ്പോൾ സ്വപ്നങ്ങളും നമ്മുടെ പ്രവർത്തനങ്ങളും അപ്ഡേറ്റ് ചെയ്തു മുന്നോട്ട് പോകുന്ന ഫൊക്കാനയുടെ പ്രവർത്തനം അമേരിക്കയിൽ മാത്രമല്ല നമ്മുടെ നാടായ കേരളത്തിലും ശ്രദ്ധനേടിയ വർഷമായിരുന്നു 2025.

സംഘടനാ പ്രവർത്തനത്തിൽ എന്താണോ ഞങ്ങളിൽ നിന്നും പ്രതീഷിച്ചത് അതിന് പതിൻമടങ്ങു തിരിച്ചു നൽകാൻ സജോമോൻ ആന്‍റണിയുടെ നേതൃത്വത്തിൽ ശ്രീകുമാർ ഉണ്ണിത്താൻ സെക്രട്ടറി, ജോയി ചാക്കപ്പൻ ട്രഷർ എന്നിവരുടെയും കമ്മിറ്റിയുടെയും കൂട്ടായ പ്രവർത്തനത്തിൽ കഴിഞ്ഞു എന്നത്തിൽ സന്തോഷമുണ്ട്. പ്രധാന പ്രവർത്തനങ്ങളിൽ ചിലത് ....

• ഹാൻഡിംഗ് ഓവർ: ന്യൂജഴ്സിയിലെ റോയൽ ആൽബർട്ട് പാലസിൽ നടന്ന ഗംഭീരമായ ചടങ്ങിൽ അഞ്ഞൂറിലധികം ആളുകളെ സാക്ഷിയാക്കി ഡോ. ബാബു സ്റ്റീഫനിൽ നിന്നും ഡോ. സജിമോൻ ആന്‍റണി പ്രവർത്തന അനുവാദം ഏറ്റുവാങ്ങി. ഫൊക്കാനയുടെ ചരിത്രത്തിൽ ഇത്രയും വലിയ ഒരു പ്രവർത്തന ഉദ്ഘാടനം മുമ്പ് നടന്നിട്ടില്ല.

ഫൊക്കാനയുടെ അഡ്വൈസറി ബോർഡ് നിലവിൽ വന്നു, അത് ഈ കമ്മിറ്റിയുടെ വിശാലപരമായ ഒരു ആശയം നടപ്പാക്കൽ ആയിരുന്നു. ജോൺ പി. ജോൺ (ചെയർ), കെ.ആർ.കെ. വിനോദ് (വൈസ് ചെയർ), കാമാന്‍ഡര്‍ ജോര്‍ജ് കോരുത് (സെക്രട്ടറി) എന്നിവരെ ഉൾപ്പെടുത്തിയാണ്

• ഫൊക്കാന ഫൗണ്ടേഷൻ പുനസംഘടിപ്പിച്ചു: ഇലക്ഷന് വരെ ഉണ്ടായിരുന്ന സംഘടനയിലെ വേർതിരുവകൾ ആവിശ്യമില്ല എന്ന് സജിമോൻ ആന്‍റണിയുടെ നേതൃത്വത്തിൽ ഉള്ള ടീമിന്‍റെ കൂട്ടമായ തീരുമാനം നടപ്പാകുന്നതായിരുന്നു.

ഡോ. മാത്യു വർഗീസ് (ചെയർ), സുധാ കർത്താ (വൈസ് ചെയർ), ചാക്കോ കുര്യൻ (സെക്രട്ടറി), ഡോ. ബ്രിജിത്ത് ജോർജ്, ഷാജു സാം, ജിജി ടോം എന്നിവരും ഉൾപ്പെടെയാണ് ഫൗണ്ടേഷൻ കമ്മിറ്റി.

• മറ്റ് നിയമനങ്ങൾ: ഫിലിപ്പോസ് ഫിലിപ്പിനെ ലീഗൽ ചെയർമാനായും സീനിയർ നേതാക്കളായ ലീല മാരേട്ട്, തോമസ് തോമസ്, മാമ്മൻ സി. ജേക്കബ്, ജെയ്‌ബു കുളങ്ങര എന്നിവരെ ട്രസ്റ്റീ ബോർഡിലും നിയമിച്ചു.

• ഫൊക്കാന സീനിയർ നേതാവായ ജോയി ഇട്ടനെ കേരളാ കൺവെൻഷൻ ചെയർ ആയും ആൽബർട്ട് കണ്ണമ്പള്ളിയെ ഇന്റർനാഷണൽ കൺവെൻഷൻ ചെയർ ആയും നിയമിച്ചു.

• കൺവൻഷൻ ചുമതലകൾ: സ്‌കറിയ പെരിയാപ്പുറം, രാജൻ സാമുവൽ, അലക്സ് എബ്രഹാം, ദേവസി പാലാട്ടി (കോ-ചെയേഴ്സ്), മാത്യു ചെറിയാൻ (കോഓർഡിനേറ്റർ), സജി എം. പോത്തൻ (ബിസിനസ് ഡയറക്ടറി ചെയർമാൻ).

നയതന്ത്ര ഇടപെടലുകളും ഔദ്യോഗിക കൂടിക്കാഴ്ചകളും

• പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച: ഡൽഹി സിബിസിഐ ആസ്ഥാനത്ത് വെച്ച് പ്രസിഡന്റ് സജിമോൻ ആന്റണി പ്രധാനമന്ത്രി നരേന്ദ്ര മോദിജി, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, ഡോ. ബിസോയി സോങ്കർ ശാസ്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

നേരിട്ടുള്ള വിമാന സർവീസിനും ഒസിഐ കാർഡ് പ്രശ്നപരിഹാരത്തിനുമായി നിവേദനം നൽകി. കഴിഞ്ഞ ദിവസം ഇന്ത്യൻ എമ്പസിയുമായി ബന്ധപെട്ടപ്പോൾ ഡയറക്റ്റ് ഫ്ലൈറ്റ് ഇപ്പോഴും ഗവൺമെന്‍റിന്‍റെ പരിഗണനയിൽ ഉണ്ട് എന്ന് അറിയുവാൻ സാധിച്ചു.

• ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി ഇന്ത്യയുടെ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനുമായി ഡൽഹിയിൽ ഉപരാഷ്ട്രപതിയുടെ വസതിയിൽ കൂടികാഴ്ച നടത്തി. രാജ്യത്തെയും അമേരിക്കയിലെയും രാഷ്ട്രിയവും സാമൂഹ്യവുമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും അഭിപ്രയങ്ങൾ പങ്കുവെക്കുകയും ചയ്തു.

ചർച്ച 25 മിനിറ്റോളം നീണ്ടു നിന്നു. ബഹുമാന്യനായ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനെ ഫൊക്കാനയുടെ 2026 ഓഗസ്റ്റ് ആറ് തീയതി മുതൽ ഒമ്പത് വരെ കലഹരി റിസോർട്ടിൽ നടക്കുന്ന കൺവൻഷനിലേക്കു ക്ഷണിക്കുകയും ആ ക്ഷണം അദ്ദേഹം അനുഭാവപൂർവം സ്വീകരിക്കയും ചെയ്തു. ഫൊക്കാനയുടെ പ്രവർത്തനങ്ങളെ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ അനുമോദിക്കുകയും ചെയ്തു.

• രാഹുൽ ഗാന്ധി സന്ദർശനം: ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിക്കുകയും കൺവൻഷനിലേക്ക് ക്ഷണിക്കുകയും ചെയ്തു.

• ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി രാജ്ഭവനിൽ എത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ ഫൊക്കാന കൺവൻഷനിലേക്കു ക്ഷണിക്കുകയും ഫൊക്കാനയുടെ പ്രവർത്തനങ്ങളെ പറ്റി വിവരിക്കുകയും ചെയ്തു.

• കേരള സർക്കാർ: മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. എൻ. ബാലഗോപാൽ, ആർ. രാജൻ, വി.എൻ. വാസവൻ, വീണാ ജോർജ്, ഗണേഷ് കുമാർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി ഫൊക്കാനയുടെ പ്രവർത്തനങ്ങൾ വിവരിച്ചു.

• അംബാസഡർമാർ: മന്ത്രി വി.എൻ. വാസവനെ ഫൊക്കാന കേരള അംബാസഡറായും (ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി ഇങ്ങനെ ഒരു പൊസിഷൻ ഏറ്റെടുക്കുന്നത്) ഷീബ അമീറിനെ വിമൻസ് ഫോറം കേരള അംബാസഡറായും നിയമിച്ചു.

ഇന്‍റർനാഷണൽ കോഓർഡിനേറ്റർ ആയി പോൾ കറുകപ്പള്ളിൽ, കേരള കൺവൻഷൻ കോഓർഡിനേറ്ററായി ഡോ. മാത്യു ലുക്ക് മന്നിയോട്ട്, കേരള കോഓർഡിനേറ്ററായി സുനിൽ പാറക്കൽ എന്നിവരെയും നിയമിച്ചു .

സേവന പദ്ധതികളും വിപ്ലവകരമായ നേട്ടങ്ങളും

• എയർപോർട്ട് പ്രിവിലേജ് കാർഡ്: സിയാലുമായും (സിയാൽ) തിരുവനന്തപുരം എയർപോർട്ടുമായും കരാറിൽ ഏർപ്പെട്ടു. ഫൊക്കാന മെമ്പർമാർക്ക് ഷോപ്പിംഗിൽ 10 ശതമാനം മുതൽ 15 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുന്ന ചരിത്രപരമായ നേട്ടമാണിത്.

എയർപോർട്ടിൽ ഷോപ്പ് ചെയ്‌ത പലരും അവർക്ക് കിട്ടുന്ന ഡിസ്‌കൗട്ടുകൾ ഏവരെയും അതിശയിപ്പിക്കുന്നതാണ്. നൂറുകണക്കിന് ആളുകൾക്കു ഇതിന്റെ പ്രയയോജനം ലഭിക്കുന്നുണ്ട്.

• ഫൊക്കാന ഹെൽത്ത് കാർഡ്: കേരളത്തിലെ 6 പ്രമുഖ ആശുപത്രികളായ രാജഗിരി, പാലാ മെഡ്‌സിറ്റി, ബിലീവേഴ്‌സ്, ബേബി മെമ്മോറിയൽ, കിംസ്, കാriത്താസ് എന്നിവയുമായി സഹകരിച്ച് മെഡിക്കൽ കാർഡ് പദ്ധതി ആരംഭിച്ചു.

ഒരു ലക്ഷം രൂപവരെ ഡിസ്‌കൗണ്ട് കിട്ടിയ പലരും അവരുടെ സന്തോഷം നമ്മളുമായി പങ്കെവാക്കാറുണ്ട്. ഇതെക്കെ മെമ്പേഴ്സിന് ഫൊക്കാന ഫ്രീ ആയി നൽകുന്നതാണ്. ഫൊക്കാന മെമ്പേഴ്‌സിന്റെ ഫാമിലിക്കും എലിജിബിൾ ആണ്, അതുകൊണ്ടു ആയിരകണക്കിന് ആളുകൾക്ക് പ്രയോജനം ലഭിക്കുന്നു.

• ഭവന നിർമ്മാണം: ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ചിറ്റാറിൽ നൽകിയ അര ഏക്കർ സ്ഥലത്ത് ഭവന നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ആർക്കിറ്റെക്ചറൽ പ്ലാൻ അപ്പ്രൂവ് ആയി കിട്ടാൻ വേണ്ടി കാത്തിരിക്കുന്നു, പ്രവർത്തനം ഉടനെ തുടങ്ങും.

•ഫൊക്കാന ഹെൽത്ത് ക്ലിനിക്ക്: ഫൊക്കാനയുടെ ഡ്രീം പ്രൊജെക്ടുകളിൽ ഒന്നായ ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് ഈ കമ്മിറ്റിയുടെ ഡ്രീം പൊജെക്ടുകളിൽ ഒന്നായിരുന്നു. നാട്ടിൽ നിന്നും വരുന്ന ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ആളുകൾക്കും അതുപോലെ അമേരിക്കയിലുള്ള ഇൻഷുറൻസ് പരിരക്ഷയില്ലാത്ത മലയാളികൾക്ക് ബേസിക് ചികിത്സ നൽകുക എന്ന ലക്ഷ്യത്തോട് ആണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് നിലവിൽ വന്നിരിക്കുന്നത്.

ഇതിന് ന്യൂജഴ്‌സിയിലും ബോസ്റ്റണിലെ ഓഫീസ്കൾ പ്രവർത്തനം തുടങ്ങി, മറ്റുള്ള സിറ്റികളിലേക്കും ഓഫീസുകൾ തുടർന്നുകൊണ്ടിരിക്കുന്നു. അമേരിക്കയിലെ എല്ലാ മേജർ സിറ്റികളിലും ഹെൽത്ത് ക്ലിനിക്ക് തുടങ്ങുക എന്നതാണ് ഫൊക്കാനയുടെ ലക്‌ഷ്യം.

• 100 അംഗസംഘടനകൾ: ഫൊക്കാന ചരിത്രത്തിൽ ആദ്യമായി 100 അംഗസംഘടനകൾ എന്ന നാഴികക്കല്ല് പിന്നിട്ടു. ഇതിന്‍റെ ഭാഗമായി പുതിയ ലോഗോയും അവതരിപ്പിച്ചു. ലോകത്തിലേക്കും ഏറ്റവും വലിയതും പുരാതനവുമായ സഘടനയായി ഫൊക്കാന മാറി. ഇപ്പോഴും വളരെ അധികം സംഘടനകൾ മെംബെര്ഷിപ്പിന് വേണ്ടി അപ്പേഷകൾ നൽകി കാത്തിരിക്കുന്നു.

• ഫൊക്കാന മെൻസ് ഫോറം: വിമെൻസ് ഫോറത്തിനെ പോലെത്തന്നെ മെൻസ് ഫോറവും ഫൊക്കാനയിൽ ആരംഭിച്ചു നല്ല പ്രവത്തനവുമായി മുന്നോട്ട് പോകുന്നു.

അനുശോചനങ്ങളും പ്രാർഥനായോഗങ്ങളും

• ടി.എസ്. ചാക്കോ (ചാക്കോച്ചായൻ): ഫൊക്കാനയുടെ നെടുംതൂണായിരുന്ന അഡ്വൈസറി ബോർഡ് ചെയർമാന് കണ്ണീർ പൂക്കൾ അർപ്പിക്കുകയും സർവ്വമത പ്രാർത്ഥന നടത്തുകയും ചെയ്തു.

• ശ്രേഷ്ഠ കാതോലിക്ക ബാവ: അബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് അനുശോചനം രേഖപ്പെടുത്തി.

• ഡോ. എം അനിരുദ്ധൻ: ഫൊക്കാന പ്രഥമ പ്രസിഡന്റിന്റെ നിര്യാണത്തിൽ വിവിധ സഭാപിതാക്കന്മാരെയും അമേരിക്കയിലെ നേതാക്കളെയും പങ്കെടുപ്പിച്ച് ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ പ്രാർത്ഥനയോടെ വലിയ അനുശോചന യോഗം നടത്തി.

• ഫ്രാൻസിസ് മാർപാപ്പ: അദ്ദേഹത്തോടുള്ള ആദരസൂചകമായി 2025 ഏപ്രിൽ 27-ന് സർവ്വമത പ്രാർത്ഥന സംഘടിപ്പിച്ചു. കേന്ദ സംസ്ഥാന മന്ത്രിമാരും ഇന്ത്യയിലെയും യൂറോപ്പിലെയും അമേരിക്കയിലെയും മതമേലധ്യക്ഷന്മാരും പങ്കെടുത്ത പ്രാർത്ഥനയോഗം എല്ലാ മതമേലധ്യക്ഷൻമാർ പങ്കെടുത്ത ഒരു വേദിയായിരുന്നു.

ആദ്യമായാണ് ഒരു പ്രവാസി സംഘടന എല്ലാ മതമേലധ്യക്ഷന്മാരെയും ഒരേ വേദിയിൽ കൊണ്ടുവരുന്നത്.

• വയനാട് ദുരന്തം: ഉരുൾപൊട്ടൽ ഇരകൾക്കായി പ്രാർഥനായോഗം നടത്തി.

കേരള കൺവൻഷൻ 2025 (കുമരകം)

ഓഗസ്റ്റ് 1, 2, 3 തീയതികളിൽ കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ നടന്ന കൺവൻഷൻ ഒരു പ്രവാസി സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറി. ലോകത്തു ഒരു മലയാളീ സംഘടനയും നടത്തിയിട്ടില്ലാത്ത ചരിത്ര കൺവെൻഷൻ നടത്തുവാൻ കഴിഞ്ഞു.1000 അധികം ആളുകൾ പങ്കെടുത്തു.

• ഉദ്ഘാടനം: മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ,ധനകാര്യ മന്ത്രി ശ്രീ ബാലഗോപാൽ, ചീഫ് സെക്രട്ടറി, ചീഫ് വിപ്പ്, എംപിമാർ, പതിനഞ്ചിൽ അധികം എംഎൽഎമാർ, പ്രസിദ്ധ സിനിമ സംവിധയകാൻ അടൂർ ഗോപാലകൃഷ്ണൻ, പ്രഫ. ഗോപിനാഥ് മുതുകാട് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

• സാഹിത്യം: ജോർജി വർഗീസിന്‍റെ നേതൃത്വത്തിൽ "ഭാഷയ്ക്കൊരു ഡോളർ', അവാർഡുകൾ വിതരണം ചെയ്തു. ഫൊക്കാനയുടെ പ്രെസ്റ്റീജിസ് പ്രോഗ്രാം ആയ ഭാഷയ്ക്കൊരു ഡോളർ കേരളത്തിലെ യൂണിവേഴ്സിറ്റികളുമായി സഹകരിച്ചാണ് നടത്തുന്നത്.

• ചാരിറ്റി: 26 വിദ്യാർഥികൾക്ക് 50,000 രൂപ വീതം സ്കോളർഷിപ്പ് വിമെൻസ് ഫോറം ചെയർ രേവതി പിള്ളയുടെ നേതൃത്വത്തിൽ വിമെൻസ് ഫോറം സെമിനാറിൽ നൽകി.

• ലൈഫ് ആൻഡ് ലിമ്പുമായി സഹകരിച്ചു 44 പേർക്ക് കൃത്രിമക്കാൽ വിതരണവും നടത്തി. കാലില്ലാതെ വന്ന 44 ആളുകൾ കാലുമായാണ് തിരിച്ചു പോയത് .

നിരവധി ആളുകൾക്ക് ചികിത്സ സഹായവും നൽകിവരുന്നു കൂടാതെ ഓട്ടോ റിക്ഷ നൽകി സഹായവും ചെയ്തു, അങ്ങനെ നിരവധി ആളുകൾക്ക് കൈത്താങ്ങാവുന്ന സംഘടനയായി ഫൊക്കാന മാറി.

• സ്വിം കേരളാ സ്വിം: കേരളത്തിലെ ജലസംബന്ധമായ മുങ്ങിമരണങ്ങൾ നിയന്ത്രിക്കുവാൻ ഫൊക്കാനയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ കുട്ടികൾക്കും യുവതി യുവാക്കൾക്കുമായി നൽകിവരുന്ന സൗജന്യ നീന്തൽ പരിശീലനമായ സ്വിം കേരളാ സ്വിം.

കേരള കൺവെൻഷണന്‍റെ അവസാന ദിവസം എസ്.പി. മുരളീധരന്‍റെ നേതൃത്വത്തിൽ സ്വിം കേരളാ സ്വിം ട്രെയിൻ ചെയ്‌ത 150 അധികം കുട്ടികളുടെ നീന്തൽ പ്രകടനം നടന്നു. സ്വിം കേരളാ സ്വിമ്മിന്‍റെ നാലാം ഘട്ടം പാലാ സെന്‍റ് തോമസ് കോളജിന്‍റെ നീന്തൽകുളത്തിൽ നടത്തി.

• ഫൊക്കാന സാഹിത്യ സെമിനാർ: പ്രസിദ്ധ സാഹിത്യകാരൻ കെ. വി. മോഹൻ കുമാർ ഐഎഎസിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രസിദ്ധ സാഹിത്യകാരന്മാരെ ഉൾപ്പെടുത്തി നടത്തിയ സാഹിത്യ സമ്മേളനം ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയ ഒന്നായിരുന്നു.

മലയാളത്തെയും മലയാള സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുക എന്നത് ഫൊക്കാനയുടെ ഒരു ലക്ഷ്യമാണ്. സാഹിത്യ സമ്മേളനത്തിൽ കേരളത്തിൽ നിന്നുമുള്ള രചനകൾക്ക് അവാർഡുകൾ നൽകി ആദരിച്ചു.

• ഫൊക്കാന മീഡിയ സെമിനാർ: കേരളത്തിലെ പ്രമുഖ മാധ്യമങ്ങളിലെ വ്യക്തികളെ ഒരുവേദിയിൽ കൊണ്ടുവന്നു ചർച്ച നടത്തി. നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റത്തെക്കുറിച്ച് ആയിരുന്ന ചർച്ച.

ഫാ. മൈക്കിൾ വെട്ടിക്കാട്ട് (ദീപിക), അനിൽ അടൂർ (ഏഷ്യാനെറ്റ് ന്യൂസ്), ജോസ് പനച്ചിപ്പുറം (മലയാള മനോരമ), പി.പി. ജെയിംസ് (24 ന്യൂസ്), ശരത്ചന്ദ്രൻ (കൈരളി), ബൈജു കൊട്ടാരക്കര (സംവിധായകൻ), റോമി മാത്യു (മനോരമ), പ്രമേഷ് കുമാർ (മാതൃഭൂമി), ജോർജ് ജോസഫ്( ഇ-മലയാളി) തുടങ്ങിയവർ തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കി. ക്രിസ്റ്റീന ചെറിയാൻ (24 ന്യൂസ്) ആയിരുന്നു എംസി .

• ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് പ്രവീൺ തോമാസിന്‍റെ നേതൃത്വത്തിൽ നടന്ന ബിസിനസ് സെമിനാർ ശ്രദ്ധേയമായി.

ഡ്രഗ്സ്നെതിരേ ഫൊക്കാനയും കേരള ഗവൺമെന്‍റും ലേബർ ഇന്ത്യ സ്കൂളുകളുമായി സംയുക്ത സംരംഭം വളരെ വിജയമായിരുന്നു. ഫൊക്കാന കേരള കൺവൻഷൻ ഡ്രഗ്സ്നെതിരെ ഒരു വിളബരത്തോടു കൂടിയാണ് തുടങ്ങിയത്.

കൺവെൻഷൻ തീം തന്നെ ഡ്രഗ്സ്നെതിരെ ആയിരുന്നു. യുവാക്കളിൽ ഡ്രഗ്സ്നെതിരെ ഒരു അവബോധം ഉണ്ടാക്കുക എന്നതായിരുന്നു ലക്‌ഷ്യം.

ഫൊക്കാനയുടെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നിരവധി എഡ്യൂക്കേഷണൽ സെമിനാറുകളും മിക്ക ആഴ്ചകളിലും നടത്തിവരുന്നു. ഫൊക്കാന വിമെൻസ് ഫോറം നടത്തുന്ന വെബിനാറുകൾ നിരവധിയാണ്.

ഫൊക്കാനയുടെ നേതൃത്വത്തിൽ നടത്തിയ ഇമിഗ്രേഷൻ വെബിനാർ അമേരിക്കയിലെ പ്രമുഖരായ ഇമിഗ്രേഷൻ ലോയർമാരെ ഉൾപ്പെടുത്തി നടത്തിയത് വളരെയധികം ഇൻഫൊർമേറ്റീവ് ആയിരുന്നു.

ഫൊക്കാന മെഡിക്കൽ കാർഡ് ആൻഡ് പ്രിവിലേജ് കാർഡ് ഡിസ്ട്രിബൂഷൻ:

കേരളത്തിലും അമേരിക്കയുടെയും വിവിധ സ്ഥലങ്ങളിൽ എയർപോർട്ട് പ്രിവിലേജ് കാർഡും മെഡിക്കൽ കാർഡും വിതരണം നടന്നു.

1.കരിമ്പനി, കോട്ടയം ബ്ലെസഡ് സ്‍ക്രീമെന്‍റ് ചർച്ചിൽ പ്രസിഡന്‍റ് സജിമോൻ ആന്‍റണിയുടെ നേതൃത്വത്തിൽ.

2. പാലായിൽ റീജണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായരുടെ നേതൃത്വത്തിൽ.

3. ചെങ്ങമനാട് നാഷണൽ കമ്മിറ്റി മെമ്പർ മനോജ് മാത്യുവിന്റെ ലീഡർഷിപ്പിൽ.

4. അടൂരിൽ വിമെൻസ് ഫോറം ചെയർ രേവതി പിള്ളയുടെ നേതൃത്വത്തിൽ.

5. തിരുവല്ലയിൽ മുൻ പ്രസിഡന്റ് ജോർജി വർഗീസിന്‍റെ നേതൃത്വത്തിൽ നടന്നു.

6. വെസ്റ്റ്ചെസ്റ്ററിൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താന്‍റെ നേതൃത്വത്തിൽ നടന്നു.

7. ന്യൂ ജേസിയിൽ പ്രസിഡന്‍റ് സജിമോൻ ആന്‍റണയിയുടെ നേതൃത്വത്തിൽ നടന്നു.

8. കണക്ടിക്കട്ടിൽ തങ്കച്ചൻ ജോസഫിന്റെ നേതൃത്വത്തിൽ നടന്നു.

9. ഫിലാഡൽഫിയയിൽ റീജണൽ വൈസ് പ്രസിഡന്‍റ് ഷാജി സാമുവലിന്‍റെ നേതൃത്വത്തിൽ നടന്നു.

10. ഫിലാഡൽഫിയയിൽ നാഷണൽ കമ്മിറ്റി മെംബർ സുധീപ് നായരുടെ നേതൃത്വത്തിൽ നടന്നു.

11. ഫിലാഡൽഫിയ പമ്പയിൽ ഫൌണ്ടേഷൻ വൈസ് ചെയർ സുധാ കർത്തയും രാജൻ ശാമുവേലിന്‍റെയും നേതൃത്വത്തിൽ നടന്നു.

12. ഷിക്കാഗോയിൽ റീജണൽ വൈസ് പ്രസിഡന്‍റ് സന്തോഷ് നായരുടെ നേതൃത്വത്തിൽ നടന്നു.

13. മയാമിയിൽ മുൻ പ്രസിഡന്‍റ് ജോർജി വർഗീസിന്‍റെയും ട്രസ്റ്റീ ബോർഡ് മെംബർ മാമ്മൻ സി ജേക്കബിന്‍റെയും നേതൃത്വത്തിൽ നടന്നു.

14. കാനഡയിൽ റീജണൽ വൈസ് പ്രസിഡന്‍റ് ജോസ്സി കരക്കാട്ടിന്‍റെ നേതൃത്വത്തിൽ നടന്നു. അങ്ങനെ പതിനായിരത്തിൽ അധികം ആളുകളിൽ മെഡിക്കൽ കാർഡും പ്രിവിലേജ് കാർഡും എത്തിക്കാൻ കഴിഞ്ഞു.

മറ്റ് പ്രധാന പരിപാടികൾ

• റീജിയണൽ ഉദ്ഘാടനങ്ങൾ: ന്യൂയോർക്ക് (ലാജി തോമസ്), ന്യൂ യോർക്ക് (അപ്പ് സ്റ്റേറ്റ്) (ആന്‍റോ വർക്കി), ന്യൂജഴ്സി (കോശി കുരുവിള ), പെൻസൽവേനിയ (ഷാജി ശാമുവേൽ), വാഷിംഗ്ടൺ ഡിസി (ബെൻ പോൾ ) , ജോർജിയ (അനിൽ പിള്ള), ഷിക്കാഗോ (സന്തോഷ് നായർ), ഫ്ലോറിഡ (ലിൻഡോ ജോളി), ടെക്സസ് (ഫാൻസിമോൾ പള്ളത്തുമാടം), കാനഡ (ജോസി കാരക്കാട്), ബോസ്റ്റൺ (ധീരജ് പ്രസാദ്) തുടങ്ങിയ എല്ലാ റീജിയണുകളിലും ആവേശകരമായ ഉദ്ഘാടനങ്ങൾ നടന്നു.

എല്ലാ ഉദ്ഘാടനകളും ഫൊക്കാനയുടെ ചരിത്രത്തിൽ നടന്നിട്ടില്ലാത്ത വിധം ഒരു ഫൊക്കാന മിനി കൺവെൻഷൻ ആയിട്ടു തന്നയാണ് നടന്നത്.

ന്യൂയോർക്ക് (അപ്പ് സ്റ്റേറ്റ്) റീജിയണിന്‍റെ കലാമേളയും റീജിയണൽ കിക്ക്‌ ഓഫും പ്രൗഢഗംഭീരമായി നടന്നു. റീജിയണൽ വൈസ് പ്രസിഡന്‍റ് ആന്‍റോ വർക്കിയുടെ നേതൃത്വത്തിൽ നടന്നത്‌ ഒരു വൺഡേ കൺവൻഷൻ തന്നെയായിരുന്നു.

ഡൽവേയറിൽ നടന്ന ഫൊക്കാന പിക്കിനിക്കിന് ഒരു വേറിട്ട അനുഭവമായിരുന്നു, നാഷണൽ കമ്മിറ്റി മെംബർ അജിത് ചാണ്ടിയും റീജണൽ വൈസ് പ്രസിഡന്‍റ് ഷാജി ശാമുവേലുന്‍റെയും നേതൃത്വത്തിൽ ആണ് നടന്നത്.

• വിമൻസ് & യൂത്ത് ഫോറം: 250-ലേറെ അംഗങ്ങളുള്ള വിമൻസ് ഫോറവും, 100 plus അംഗ വിപുലമായ യൂത്ത് കമ്മിറ്റിയും (ബ്ലെസൻ മാത്യു ഉൾപ്പെടെയുള്ളവർ) സജീവമായി പ്രവർത്തിക്കുന്നു.

• അന്താരാഷ്ട്ര സാന്നിധ്യം: പ്രസിഡന്‍റ് സജിമോൻ ആന്‍റണി ഇംഗ്ലണ്ടിലെ യുക്മ വള്ളംകളിയിലും (ചീഫ് ഗസ്റ്റ്) കാനഡ പാർലമെന്‍റിലെ ഓണാഘോഷത്തിലും (ഗസ്റ്റ് സ്പീക്കർ) പങ്കെടുത്തു.

• സ്പോർട്സ് ക്ലബ് : ഫൊക്കാനയുടെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ് പ്രവർത്തനം ആരംഭിച്ചു.ഇന്റർനാഷണൽ ക്രിക്കറ്റ് താരമായ ടിനു യോഹന്നാന്റെ നേതൃത്വത്തിൽ ഒരു ക്രിക്കറ്റ് ക്ലബും നിലവിൽ വന്നു.

ചാരിറ്റി ക്രിക്കറ്റ് ബാഷ് (ജൂൺ 21) റീജണൽ വൈസ് പ്രസിഡന്‍റ് ലാജി തോമസിന്‍റെ നേതൃത്വത്തിൽ നടന്ന ടൂർണമെന്‍റ്, ഷിക്കഗോ വോളിബോൾ ടൂണമെന്‍റ് റീജണൽ വൈസ് പ്രസിഡന്‍റ് സന്തോഷ് നായരുടെ നേതൃത്വത്തിൽ നടന്നതും ഫ്ലോറിഡയിൽ റീജണൽ വൈസ് പ്രസിഡന്‍റ് ലിൻഡോ ജോളിയുടെ നേതൃത്വത്തിൽ നടന്ന സാക്കർ ടൂർണമെന്‍റ് വമ്പിച്ച വിജയമായിരുന്നു.

• കലഹാരി കൺവൻഷൻ കിക്കോഫ് (മേയ് 10), മിഡ്ടെം ജനറൽ ബോഡി & ഫൊക്കാന ക്ലിനിക്ക് ഉദ്ഘാടനം (നവംബർ 22) എന്നിവയും വിജയകരമായി നടന്നു.

• ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായി ഫൊക്കാന കൺവെൻഷന് വേണ്ടി ബുക്ക് ചെയ്ത റൂമുകൾ എല്ലാം ഡിസംബർ 31 ന് (കൺവെൻഷന് എട്ട് മാസം മുമ്പ്) സോൾഡ് ഔട്ട് ആയി ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ്. ഫൊക്കാനയുടെ ഇന്‍റർനാഷണൽ കൺവെൻഷന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി ഫൊക്കാന മുന്നോട്ട് പോകുന്നു.

ഫൊക്കാനയുടെ ചരിത്രത്തിൽ ഇന്ന് വരെ നടന്നിട്ടില്ലത്ത വിപ്ലകരമായ ഒരു പ്രവർത്തനമാണ് സജിമോൻ ആന്‍റണിയുടെ നേതൃത്വത്തിൽ നടക്കുന്നത്. ഒരു കമ്മിറ്റി അഞ്ച് വർഷം കൊണ്ട് ചെയ്തു തീർക്കാത്ത പ്രവർത്തനമാണ് ഈ ഒരു വർഷം കൊണ്ട് നടപ്പാക്കി വരുന്നത്.

സർവ മേഖലകളിലും വിപ്ലകരമായ പുരോഗതിയാണ് ഈ സംഘടനയിൽ നടപ്പാക്കി വരുന്നത്. നമ്മുടെ സംഘടന മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിയുന്നത് നിങ്ങളുടെ എല്ലാം സഹായ സഹകരണങ്ങൾ കൊണ്ട് കൂടിയാണ്.

NRI

ജോയി ഇട്ടനെ മൂന്നാം തവണയും ലോക കേരള സഭ പ്രതിനിധിയായി തെരഞ്ഞെടുത്തു

ന്യൂയോർക്ക്: ജോയി ഇട്ടനെ മൂന്നാം തവണയും ലോക കേരള സഭ പ്രതിനിധിയായി തെരഞ്ഞെടുത്തു. അമേരിക്കൻ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ ജോയി ഇട്ടൻ, ഫൊക്കാനയുടെ സന്തത സഹചാരി കൂടിയായാണ്.

മുൻ എക്സി. വൈസ് പ്രസിഡന്‍റ്, ട്രഷർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളതും കഴിഞ്ഞ കേരള കൺവൻഷന്‍റെ കൺവൻഷൻ ചെയറായും പ്രവർത്തിച്ചു.

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ രണ്ട് ടെം പ്രസിഡന്‍റ്, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്‍റെ ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്‍റ്, യാക്കോബായ സുറിയാനി സഭയുടെ അമേരിക്ക കാനഡ അതിഭദ്രാസന കൗണ്‍സില്‍ മെമ്പർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തിത്വമാണ്.

ലോക കേരള സഭ വ്യാഴാഴ്ച വൈകുന്നേരം ആറിന് തിരുവനന്തപുരത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനം ചെയ്യും.

NRI

സജിമോൻ ആന്‍റണിയും ശ്രീകുമാർ ഉണ്ണിത്താനും ലോക കേരള സഭ പ്രതിനിധികൾ

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ശബ്‍ദനയരൂപീകരണ പ്രക്രിയയിലേക്കെത്തിക്കുന്ന കേരളത്തിന്‍റെ പൊതു ജനാധിപത്യ വേദിയായ കേരള സഭ അതിന്‍റെ അഞ്ചാം സമ്മേളനത്തിലേക്ക് കടക്കുമ്പോൾ ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണിയെയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനെയും ലോകകേരളാ സഭാ പ്രതിനിധികളായി തെരഞ്ഞെടുത്തു.

കേരളവും പ്രവാസി മലയാളികളുമായി ബന്ധം ശക്തി പെടുത്തുക, സാമൂഹിക, സാമ്പത്തിക, സംസ്കരിക വിഷയങ്ങൾ ഊന്നൽ നൽകി പ്രവാസികളെ സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ലോക കേരള സഭാ രൂപികരിച്ചു അതിന്‍റെ പ്രവർത്തനം നടത്തുന്നത്.

ലോക കേരള സഭയുടെ സമ്മേളനം ഈ മാസം 29, 30, 31 തീയതികളിൽ തിരുവനന്തപുരത്ത് ചേരുമ്പോൾ 125 രാജ്യങ്ങളിൽ നിന്നായി പ്രതിനിധികൾ പങ്കെടുക്കുന്നു. ലോക മലയാളികളുടെ ഏകീകരണം കൂടിയാണ് ഇതിലൂടെ ഗവൺമെന്‍റ് കാണുന്നത്. ഈ മാസം 29ന് വൈകുന്നേരം ആറിന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘടനം ചെയ്യും.

പ്രവാസി സമൂഹത്തെ കൂടെ ഭരണനിർവഹണത്തിലും വികസന പ്രക്രിയയിലും സജീവമായി പങ്കാളിയാക്കുന്നതിൽ കേരള ഗവൺമെന്‍റ് നടപ്പാക്കിയ ലോക കേരള സഭ എന്ന ആശയം പ്രവാസ സമൂഹത്തിൽ വളരെ അധികം മാറ്റങ്ങൾ വരുത്തുവാൻ കഴിഞ്ഞിട്ടുണ്ട്.

ലോക കേരള സഭയ്ക്ക് ഫൊക്കാനയുടെ എല്ലാവിധ ആശംസകളും നേരുന്നു. ഫൊക്കാന അഡിഷണൽ അസോസിയേറ്റ് ട്രഷർ മില്ലി ഫിലിപ്പ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ സോണി അമ്പുക്കൻ, അഡ്വ. ലത മേനോൻ തുടങ്ങിയവരും അഞ്ചാം ലോക കേരളാ സഭയിൽ പങ്കെടുക്കുണ്ട്.

NRI

ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണനുമായി സജിമോൻ ആന്‍റണി കൂടിക്കാഴ്ച നടത്തി

ന്യൂയോർക്ക്: ഇന്ത്യയുടെ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണനുമായി ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ ഉപരാഷ്‌ട്രപതിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

രാജ്യത്തെയും അമേരിക്കയിലെയും രാഷ്‌ട്രീയവും സാമൂഹ്യവുമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും അഭിപ്രയങ്ങൾ പങ്കുവയ്ക്കുകയും ചയ്തു. ചർച്ച 25 മിനിറ്റോളം നീണ്ടു നിന്നു.

സി.പി. രാധാകൃഷ്ണനെ ഫൊക്കാനയുടെ ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ കലഹരി റിസോർട്ടിൽ നടക്കുന്ന കൺവൻഷനിലേക്കു ക്ഷണിക്കുകയും ആ ക്ഷണം അദ്ദേഹം സ്വീകരിക്കയും ചെയ്തു.

 

NRI

ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് ബാബു തണ്ടശേരി മത്സരിക്കുന്നു

ഫ്ലോറിഡ: മാത്യു കുര്യൻ എന്ന ഔദ്യോഗിക നാമധേയത്തിൽ അറിയപ്പെടുന്ന ബാബു തണ്ടശേരി 2026 - 2028 കാലയളവിലേക്കുള്ള ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് "ടീം എംപവര്‍' ലീല മാരേട്ട് പാനലിന്‍റെ ഭാഗമായി മത്സരിക്കുന്നു.

ഫ്ലോറിഡയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ബാബു തണ്ടശേരി സജീവ സാമൂഹ്യ പ്രവർത്തകനാണ്. മലയാളി അസോസിയേഷൻ ഓഫ് ടാമ്പ രൂപീകരണ കാലം മുതൽ സജീവ അംഗമായിരുന്ന അദ്ദേഹം, സംഘടനയുടെ സ്ഥാപക അംഗം, എക്സിക്യൂട്ടീവ് കമ്മിറ്റി, സീനിയർ ഫോറം, ട്രസ്റ്റി ബോർഡ് എന്നിവയിൽ വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇതിനൊപ്പം, ക്നാനായ കമ്യൂണിറ്റി നാഷണൽ കൗൺസിൽ അംഗം എന്ന നിലയിലും അദ്ദേഹം വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. ഫൊക്കാനയുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധം 20 വർഷത്തിലേറെയായി നീണ്ടുനിൽക്കുന്നതാണ്.

കഴിഞ്ഞ 20 വർഷങ്ങളായി ഫൊക്കാന കൺവൻഷനുകളിൽ ഡെലിഗേറ്റായി തുടർച്ചയായി പങ്കെടുത്തുകൊണ്ട് സംഘടനയുടെ ദർശനത്തോടും പ്രവർത്തനങ്ങളോടും അടുപ്പം പുലർത്തിയിട്ടുണ്ട്.

ദീർഘകാല സംഘടനാ പരിചയവും സമൂഹ സേവനത്തിലെ സ്ഥിരതയും കൈവശമുള്ള ബാബു തണ്ടശേരി, ടീം എംപവറിന്‍റെ ദർശനത്തോടൊപ്പം ഫൊക്കാനയെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിവുള്ള സ്ഥാനാർഥിയാണ്.

NRI

ഫൊക്കാന ഇന്‍റർനാഷണൽ കൺവൻഷൻ; മികച്ച പ്രതികരണമെന്ന് ഭാരവാഹികൾ

ന്യൂയോർക്ക്: ഫൊക്കാന ഇന്‍റർനാഷണൽ കൺവൻഷൻ ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ മികച്ച പ്രതികരണമാണ് അംഗങ്ങളിൽ നിന്ന് ലഭിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

കൺവൻഷന് വേണ്ടി റിസർവ് ചെയ്തിരുന്ന റൂമുകൾ എല്ലാം തന്നെ സോൾഡ് ഔട്ടായിയെന്ന് പ്രസിഡന്‍റ് സജിമോൻ ആന്‍റണി അറിയിച്ചു. ഇത്തരം സാഹചര്യത്തിൽ ഇനിയും രജിസ്റ്റർ ചെയ്യാൻ എത്തുന്നവർക്ക് കുറച്ചു കൂടി റൂമുകൾ റിസോർട്ടിൽ ലഭ്യമാക്കുവാനുള്ള ശ്രമം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഔട്ട്ഡോർ വാട്ടർ പാർക്കുകളിൽ ഒന്നായ കൽഹാരി റിസോർട്ടിൽ ഇന്‍റർനാഷണൽ കൺവൻഷൻ അരങ്ങേറുമ്പോൾ ഈ ചരിത്ര സംഗമത്തിന് വേദി പങ്കിടാൻ ഒട്ടനേകം ആളുകൾ തയാറെടുക്കുന്നുണ്ടെന്നതിന്‍റെ തെളിവായാണ് റൂമുകൾ സോൾഡ് ഔട്ടായതെന്ന് സജിമോൻ ആന്‍റണി കൂട്ടിച്ചേർത്തു.

42 വർഷത്തെ പ്രവർത്തന പരിചയമുള്ളതും പുരാതനവുമായ അമേരിക്കൻ - കനേഡിയൻ മലയാളികളുടെ സംഘടനയായ ഫൊക്കാന ജനഹൃദയങ്ങളെ തിരിച്ചറിഞ്ഞ് അവരുടെ താത്പര്യാർഥം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതു കൊണ്ടുതന്നെ സംഘടനയിലെ അംഗത്വം ദിനംപ്രതി വർധിക്കുകയാണെന്ന് ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷറർ ജോയി ചാക്കപ്പനും പറഞ്ഞു.

യുവജനോത്സവത്തിന്‍റെ ഗ്രാൻഡ്ഫിനാലെ, പ്രൗഢഗംഭീരമായ അവാർഡ് നൈറ്റ്, സ്റ്റേജ് ഷോകൾ, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അങ്ങനെയങ്ങനെ കൺവൻഷനെ വർണാഭമാക്കാൻ ഒട്ടനേകം പരിപാടികളുമായി തയാറെടുക്കുകയാണ് ഫൊക്കാന ഭാരവാഹികൾ.

അതേസമയം, കൽഹാരി റിസോർട്ടിലെ ഏർലി ബേർഡ് രജിസ്ട്രേഷൻ അവസാനിച്ചു. ഇനി മുതൽ രണ്ടുപേർക്ക് 1500 ഡോളറും നാലുപേർ അടങ്ങുന്ന കുടുംബത്തിന് (മാതാപിതാക്കളും രണ്ടു കുട്ടികളും അടങ്ങുന്നത്) 2000 ഡോളറുമാണ്.

കൺവൻഷനായി പ്രവർത്തിക്കുന്ന ഏവർക്കും നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്‍റ് സജിമോൻ ആന്‍റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്‍റ് വിപിൻ രാജു, ജോയിന്‍റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്‍റ് ട്രഷറർ ജോൺ കല്ലോലിക്കൽ,അഡീഷണൽ ജോയിന്‍റ് സെക്രട്ടറി അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ ജോയിന്‍റ് ട്രഷറർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റി ബോർഡ് ചെയർ ജോജി തോമസ് എന്നിവർ അറിയിച്ചു.

NRI

റെജി വർഗീസിനെ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്തു

ന്യൂയോര്‍ക്ക്: പ്രവർത്തന മികവ് മുഖമുദ്രയായ റെജി വര്‍ഗീസിനെ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് നാമനിർദേശം ചെയ്തു.

മൂന്നു പതിറ്റാണ്ടിലേറെയായി അമേരിക്കയിലെ മലയാളി സമൂഹ്യ, സാംസ്‌കാരിക, സാമുദായിക മേഖലകളിലെ സജീവ സാന്നിധ്യമായ റെജി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയിലുണ്ട്.

സ്റ്റാറ്റന്‍ഐലൻഡ് മലയാളി അസോസിയേഷന്‍റെ പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ വിവിധ പദവികളില്‍ റെജി വര്‍ഗീസ് തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്.

സാമൂഹ്യ പ്രവര്‍ത്തനത്തോടൊപ്പം തന്നെ രാഷ്ട്രീയ രംഗത്തും ആധ്യാത്മിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള റെജി, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്‍റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ട്രഷറര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് 

ഏറ്റവും മനോഹരമായ സ്റ്റാറ്റന്‍ഐലൻഡ് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്‍റെ നിര്‍മാണ വേളയില്‍ ഉടനീളം കര്‍മനിരതമായി പ്രവര്‍ത്തിച്ച ബില്‍ഡിംഗ് കമ്മിറ്റി ട്രഷററായിരുന്നു.

ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദധാരിയായ അദ്ദേഹം പല വ്യവസായങ്ങളുടേയും ഉടമയാണ്. ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായ റെജി കുടുംബ സമേതം  സ്റ്റാറ്റന്‍ഐലൻഡില്‍ താമസിക്കുന്നു.

റെജി വര്‍ഗീസിന്‍റെ സ്ഥാനാർഥിത്വം ഫൊക്കാന എന്ന മഹത്തായ സംഘടനയ്ക്ക് ഒരു മുതൽ കൂട്ടായിരിക്കുമെന്ന് പ്രസിഡന്‍റ് ജേക്കബ് ജോസഫ്, സെക്രട്ടറി അലക്സ് തോമസ്, ട്രഷറാർ ജോസ് വർഗീസ് എന്നിവർ അഭിപ്രായപ്പെട്ടു.

NRI

ജോർജ് ഓലിക്കല്‍ ഫോക്കാന "ടീം എംപവറിന്‍റെ' ജനറൽ സെക്രട്ടറി സ്ഥാനാർഥി

ഫിലഡൽഫിയ: ഫിലഡൽഫിയ സ്വദേശിയായ ജോർജ് ഒളിക്കൽ, കഴിഞ്ഞ 33 വർഷത്തിലേറെയായി അമേരിക്കയിലെ മലയാളി ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന് സ്വയം സമർപ്പണം ചെയ്തിട്ടുള്ള പ്രമുഖ നേതാവും സാംസ്കാരിക പ്രവർത്തകനും പ്രഫഷണലുമാണ്.

ലീലാ മാരേട്ട് പാനലിന്‍റെ ഭാഗമായി ഫോക്കാന ജനറൽ സെക്രട്ടറിയായി അദ്ദേഹം മത്സരിക്കുന്നു. ഫോക്കാന 2026 - 2028 കാലഘട്ടത്തേക്കുള്ള ജനറൽ സെക്രട്ടറി എന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ജോർജ് ഒലിക്കലിന്‍റെ തീരുമാനം, അധികാരലോഭമോ വ്യക്തിപരമായ ആഗ്രഹങ്ങളോ മുൻനിർത്തിയുള്ളതല്ലെന്ന് ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.

സമൂഹ സേവനത്തിലൂടെയും സ്ഥിരതയുള്ള പ്രവർത്തനങ്ങളിലൂടെയും ഓർഗാനിക്കായി സമൂഹത്തിലേക്ക് ഉയർന്നുവന്ന ജോർജ് ഒലിക്കലിന്‍റെ സവിശേഷ വ്യക്തിത്വത്തിനുള്ള അംഗീകാരമാണിതെന്നും അവർ വ്യക്തമാക്കി.

സ്വാർഥ ലാഭേച്ഛകളില്ലാതെ, തന്‍റെ കഴിവും സമയവും സൃഷ്‌ടിപരമായ ഊർജവും മലയാളി സമൂഹത്തിന്‍റെ വളർച്ചയ്ക്കായി സമർപ്പിക്കുമ്പോഴാണ് ഏതൊരു മലയാളി ഫെഡറേഷനും സംഘടനയും സജീവമാകുന്നതെന്ന് ലീലാ മാരേട്ട്.

ആ മാനദണ്ഡങ്ങളിൽ പൊതുസമൂഹം തന്നെ തിരിച്ചറിഞ്ഞ നേതാവാണ് ജോർജ് ഒളിക്കൽ. നാലുവർഷക്കാലം പെൻസിൽവേനിയ മലയാളി അസോസിയേഷൻ (പമ്പ) പ്രസിഡന്‍റായി പ്രവർത്തിച്ച അദ്ദേഹം, സംഘടനയുടെ വളർച്ചയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

ജോർജ് ഒലിക്കൽ ഒരിക്കലും നേതൃസ്ഥാനങ്ങൾ തേടി പോയിട്ടില്ല മറിച്ച്, അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളും പ്രതിബദ്ധതയും മൂലം അതൊക്കെ അദ്ദേഹത്തിന്‍റെ കർമപഥത്തിൽ എത്തിച്ചേരുകയായിരുന്നു.

സമൂഹനേതൃത്വവും സംഘടനാ സേവനവും ദശകങ്ങളായി വിവിധ മലയാളി - ഇന്ത്യൻ - അമേരിക്കൻ സംഘടനകളിൽ സുതാര്യവും ഫലപ്രദവുമായ നേതൃപരിപാടിയാണ് ജോർജ് ഒലിക്കൽ നൽകിവരുന്നത്.

അദ്ദേഹത്തിന്‍റെ പ്രധാന സേവനങ്ങൾ:

  • ഫോക്കാന മുൻ നാഷണൽ കമ്മിറ്റി അംഗം - വൈസ് പ്രസിഡന്‍റ്, അസോസിയേറ്റ് ട്രഷറർ, സ്പെല്ലിംഗ് ബി നാഷണൽ കോ-ഓർഡിനേറ്റർ.
  • പമ്പ സ്ഥാപക അംഗം, നാലു തവണ പ്രസിഡന്‍റ്
  • ട്രൈ-സ്റ്റേറ്റ് കേരള ഫോറം - സ്ഥാപക അംഗവും മുൻ ചെയർമാനും
  • മുൻ പ്രസിഡന്‍റ് - ഇന്ത്യൻ അമേരിക്കൻ കത്തോലിക് അസോസിയേഷൻ
  • മുൻ ട്രഷറർ - ഐഒസി ഫിലഡൽഫിയ ചാപ്റ്റർ
  • മുൻ പ്രസിഡന്‍റ് - ഇന്ത്യാ പ്രസ് ക്ലബ് യുഎസ്എ, ഫിലഡൽഫിയ ചാപ്റ്റർ
  • മാനീഷി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ - ബോർഡ് ഡയറക്ടർ

ഈ സമഗ്രമായ സംഘടനാനുഭവവും സമൂഹബന്ധവും ഫോക്കാനയുടെ പ്രവർത്തനങ്ങളെ കൂടുതൽ സജീവവും ഫലപ്രദവുമാക്കാനും യുവതലമുറയ്ക്ക് മലയാളി പാരമ്പര്യം പകർന്നു നൽകാനും ഫെഡറേഷന്‍റെ ഐക്യവും ജനകീയതയും ശക്തിപ്പെടുത്താനും സഹായകമാവുമെന്ന് നേതൃസംഘം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കാലഘട്ടത്തിന്‍റെ അനിവാര്യതയായി, ജോർജ് ഒളിക്കൽ ഫോക്കാന - ജനറൽ സെക്രട്ടറിയാകുമ്പോൾ, നോർത്ത് അമേരിക്കയിലെ മലയാളി കമ്മ്യൂണിറ്റിക്ക് ഒരു പുതുവസന്തകാലം പിറക്കുമെന്ന് സമൂഹം പ്രതീക്ഷിക്കുന്നു.

അദ്ദേഹത്തിന്‍റെ നിരന്തര പരിശ്രമങ്ങളും, സവിശേഷ വ്യക്തിത്വവും ഫോക്കാനയെ മലയാളി ഇതര ഫെഡറേഷനുകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ സമ്പന്നമായും ഉത്സാഹപൂർണമായും മുന്നോട്ട് നയിക്കും എന്നതിൽ ലില മാരേട്ട് പാനൽ അത്യന്തം ഉത്സാഹത്തിലാണ്.

NRI

തോമസ് ടി. സക്കറിയ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂയോർക്ക്: ന്യൂയോർക്ക് ട്രൈ-സ്റ്റേറ്റ് മേഖലയിലെ പ്രമുഖ ബിസിനസ് പ്രഫഷണലും സംഗീതപ്രതിഭയുമായ തോമസ് ടി. സക്കറിയ (സുജിത് മൂലയിൽ) 2026-2028 കാലയളവിനുള്ള ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് ലീലാ മാരേട്ടിന്‍റെ "ടീം എംപവർ' പാനലിലൂടെ അംഗ സ്ഥാനാർഥിയായി മത്സരിക്കുന്നു.

പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ തോമസ്, പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം നഗരത്തിൽ പൂർത്തിയാക്കിയ ശേഷം മാതാപിതാക്കളുടെ ജോലിയുമായി ബന്ധപ്പെട്ട് കുവൈറ്റിലേക്ക് താമസം മാറി.

1990ലെ ഗൾഫ് യുദ്ധത്തിന് ശേഷം കുടുംബം അമേരിക്കയിലേക്ക് കുടിയേറി, അവിടെ തുടർവിദ്യാഭ്യാസവും പ്രഫഷണൽ പരിശീലനവും നേടി. മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് സിസ്റ്റംസ് എൻജിനിയർ (എംസിഎസ്ഇ), ഓഡിയോ എൻജിനിയർ യോഗ്യതകൾ നേടിയ അദ്ദേഹം, റിയൽ എസ്റ്റേറ്റ്, ട്രാൻസ്പോർട്ടേഷൻ സർവീസസ്, മ്യൂസിക് പ്രൊഡക്ഷൻ തുടങ്ങിയ മേഖലകളിൽ സംരംഭകനായി സജീവമാണ്.

സ്റ്റാർ ട്രാൻസ്പോർട്ടേഷൻ സർവീസ്, സ്വരസ്ഥാൻ പ്രൊഡക്ഷൻസ്, ന്യൂ മ്യൂസിക് പ്രൊഡക്ഷൻസ് ഇൻക്. എന്നിവയുടെ സ്ഥാപകനാണ്. കർണാടക സംഗീതത്തിൽ ശാസ്ത്രീയ പരിശീലനം നേടിയ ഗായകനായ തോമസ്, വിവിധ ഭാഷകളിൽ ഗാനാലാപനം നടത്തുകയും അമേരിക്കയിലും ഇന്ത്യയിലും സാംസ്കാരിക വേദികളിൽ സജീവ സാന്നിധ്യമാണ്.

സമൂഹസേവനത്തിലും താത്പര്യമുള്ള അദ്ദേഹം, ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജൻ 2025 കമ്മിറ്റിയുടെ ജോയിന്‍റ് ട്രഷറർ, ന്യൂയോർക്ക് മലയാളി അസോസിയേഷൻ കമ്മിറ്റി അംഗം (2025), കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് - ഓഡിറ്റർ (2026) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ ലൈസൻസുള്ള ഫിനാൻഷ്യൽ സർവീസസ് പ്രഫഷണലായ തോമസ്, ഇൻഡക്സ് വെൽത്ത് സൊലൂഷൻസ് ഇൻക്. സ്ഥാപകനും വ്യക്തികളുടെയും കുടുംബങ്ങളുടെയും സാമ്പത്തിക ലക്ഷ്യങ്ങൾ സഫലമാക്കുന്നതിൽ പ്രതിബദ്ധനുമാണ്.

അനിയൻ മൂലയിലിന്‍റെയും ഡോ. തങ്കം മൂലയിലിന്‍റെയും മകനായ തോമസ്, മൂന്നു സഹോദരങ്ങളിൽ മൂത്തവനാണ്. സഹോദരൻ ബിസിനസുകാരനും സഹോദരി നഴ്സ് പ്രാക്ടീഷനറുമാണ്. ഭാര്യ ദേവികയോടും മകൾ അഞ്ജനയോടും ചേർന്ന് ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിലാണ് താമസം.‌

NRI

ആന്‍റണി മാത്യു ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയിലും കേരളത്തിലും നിരവധി കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ആന്‍റണി മാത്യു ഫൊക്കാന നാഷണല്‍ കമ്മറ്റി അംഗമായി മത്സരിക്കുന്നു.

അമേരിക്കയില്‍ ന്യൂയോര്‍ക്ക് പൂജ, ഉത്സവ് (യുണെെറ്റഡ് ടാലന്‍റ് സേർച്ച് ആൻഡ് വിഷൻ) സ്‌പോണ്‍സേര്‍ഡ് മ്യൂസിക് പ്രോഗ്രാം എന്നിവയില്‍ പ്രവര്‍ത്തിച്ചു.

ന്യൂയോര്‍ക്കിലെ ലിംകയുടെ അംഗമായും ഇപ്പോള്‍ ഫ്ലോറിഡയിലെ ഓര്‍മ ലൈഫ് അംഗമായും പ്രവത്തിച്ചുവരുന്നു.

കേരളത്തില്‍ പൂജ റിക്കാര്‍ഡിംഗ് സ്റ്റുഡിയോ, പൂ ഫിലിം പൊഡക്ഷന്‍, പൂജ ഡ്രാമ സമിതി, പൂജ കലാ സാംസ്‌കാരിക വേദിയും നടത്തിവരുന്നു.

കൂടാതെ 12 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

NRI

ഫൊക്കാന ജോര്‍ജിയ റീജണല്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജോണ്‍ വര്‍ഗീസ് മത്സരിക്കുന്നു

ജോര്‍ജിയ: ഫൊക്കാന ജോര്‍ജിയ റീജണല്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജോണ്‍ വര്‍ഗീസ് മത്സരിക്കുന്നു. ലീല മാരോട്ട് പാനലിന്‍റെ ഭാഗമായിയാണ് അറ്റ്ലാന്‍റിൽ നിന്ന് ജോൺ വർഗീസ് മത്സരിക്കുന്നത്.

2000 മുതൽ അമേരിക്ക മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായ ജോൺ വർഗീസ്, സാമൂഹ്യവും സാംസ്കാരികവുമായ രംഗങ്ങളിൽ സമർപ്പിത സേവനം നടത്തിയ നേതാവാണ്.

ഇപ്പോൾ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അറ്റ്ലാന്‍റ റീജൺ വൈസ് പ്രസിഡന്‍റായി സേവനം അനുഷ്‌ഠിക്കുന്നു. 2000ൽ അറ്റ്ലാന്‍റിൽ താമസം ആരംഭിച്ച അദ്ദേഹം സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവക അംഗമായി ദീർഘകാലമായി സഭാ പ്രവർത്തനങ്ങളിൽ സജീവമാണ്.

അതോടൊപ്പം, ദീർഘകാലമായി സഭയിൽ എക്സിക്യൂട്ടീവ് അംഗം, സെക്രട്ടറി, ട്രസ്റ്റി, അസോസിയേഷൻ കൗൺസിൽ അംഗം എന്നീ നിലകളിലും സേവനം അനുഷ്‌ഠിച്ചുവരുന്നു.

അറ്റ്ലാന്‍റിലെ പ്രമുഖ സംഘടനയായ ഗ്രേറ്റർ അറ്റ്ലാന്‍റ മലയാളി അസോസിയേഷനിൽ ട്രഷററായിട്ടും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിട്ടും അദ്ദേഹം നിരവധി വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.

1989ൽ അമേരിക്കയിലെത്തിയ ജോൺ വർഗീസ്, ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ ജോലി ചെയ്തുകൊണ്ടാണ് തന്‍റെ തൊഴിൽജീവിതം ആരംഭിച്ചത്.

തുടർന്ന് സംരംഭകനായി വളർന്ന അദ്ദേഹം, കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ന്യൂയോർക്ക് എന്ന സംഘടനയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.

ഫൊക്കാനയുമായി ബന്ധപ്പെട്ട് അറ്റ്ലാന്‍റ മേഖല പ്രതിനിധീകരിക്കുന്ന സജീവ അംഗമായ ജോൺ വർഗീസ്, സംഘടനകളുടെ ഐക്യം, കേരളത്തിന്‍റെ സാംസ്കാരിക പൈതൃക സംരക്ഷണം, യുവജന നേതൃത്വം വികസനം, ഉത്തരവാദിത്തപരമായ സംഘടനാ നിർമാണം എന്നിവയാണ് തന്‍റെ ദർശനമായി മുന്നോട്ടുവയ്ക്കുന്നത്.

NRI

ശ്രീനിവാസന്‍റെ നിര്യാണത്തിൽ ഫൊക്കാന എംപവര്‍ ടീം അനുശോചിച്ചു

ന്യൂയോര്‍ക്ക്: മലയാള സിനിമയുടെ ബഹുമുഖ പ്രതിഭയായിരുന്ന നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍റെ വിയോഗത്തിൽ ഫൊക്കാന എംപവര്‍ ടീം അനുശോചിച്ചു.

ശ്രീനിവാസന്‍റെ ജീവിതവും ചിന്തകളും മലയാളി സമൂഹത്തിനും സംഘടനകൾക്കും ഇന്നും വഴികാട്ടിയാണെന്ന് പ്രസിഡന്‍റ് സ്ഥാനാർഥിയായ ലീല മാരേട്ട് പറഞ്ഞു.

അദ്ദേഹത്തിന്‍റെ കലാസൃഷ്ടികളേക്കാൾ അപ്പുറം, വ്യക്തിജീവിതത്തിലൂടെ അദ്ദേഹം മുന്നോട്ടുവെച്ച മനുഷ്യത്വവും മതസൗഹാർദവും ഓർക്കപ്പെടേണ്ടതാണെന്നും ലീല മാരേട്ട് അഭിപ്രായപ്പെട്ടു.

ശ്രീനിവാസന്‍റെ കഥാപാത്രങ്ങൾ പലപ്പോഴും സാമൂഹികമായി ഒറ്റപ്പെട്ട വ്യക്തികളുടെ ശബ്ദമായി മാറിയതായും അവർ കൂട്ടിച്ചേർത്തു.

ഫൊക്കാന പോലുള്ള സംഘടനകൾക്ക് ശ്രീനിവാസന്‍റെ മൂല്യങ്ങൾ പ്രായോഗികമായി ഉൾക്കൊള്ളാൻ കഴിയണമെന്നും അവർ ആവശ്യപ്പെട്ടു.

NRI

മേരി ജോസഫ് ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ബോസ്റ്റൺ: മേരി ജോസഫ് ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ലീല മാരേട്ട് "ടീം എംപവര്‍' പാനലില്‍ മത്സരിക്കുന്നു. ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷന്‍റെ സജീവ അംഗമാണ് മേരി ജോസഫ്.

കഴിഞ്ഞ കുറേ വർഷങ്ങളായി ട്രഷറർ, ആർട്സ് ചെയർ, വെബ് അഡ്മിൻ, പബ്ലിക് റിലേഷൻസ് എന്നീ സ്ഥാനങ്ങൾ വഹിച്ച അവർ സംഘടനയുടെ ഡയറക്‌‌ടർ ബോർഡിൽ അംഗമായിരുന്നു.

2011-2012 കാലയളവിൽ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചു. 2023-2025 കാലയളവിൽ ഫൊക്കാന ന്യൂ ഇംഗ്ലണ്ട് മേഖല വനിതാ കമ്മിറ്റിയുടെ ഭാഗമായിരുന്നു.

25 വർഷത്തിലേറെയായി ന്യൂ ഇംഗ്ലണ്ട് നിവാസിയായ അവർ കുടുംബത്തോടൊപ്പം ന്യൂ ഹാംഷെയറിൽ താമസിക്കുന്നു.

NRI

ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് ബിജോ വിതയത്തിൽ മത്സരിക്കുന്നു

ബാൾട്ടിമോർ: ഫൊക്കാന ദേശീയ കൺവൻഷനോടനുബന്ധിച്ചുള്ള സംഘടനാ തെരഞ്ഞെടുപ്പിൽ ബാൾട്ടിമോറിലെ കൈരളിയെ പ്രതിനിധീകരിച്ച് ബിജോ വിതയത്തിൽ ഇന്‍റഗ്രിറ്റി പാനലിന്‍റെ ഭാഗമായി നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

2006 മുതൽ ഫൊക്കാനായുമായി സജീവമായി പ്രവർത്തിച്ചുവരുന്ന സംഘടനാ പ്രവർത്തകനാണ് ബിജോ വിതയത്തിൽ. 2008-2010 കാലയളവിൽ ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായ പങ്കാളിത്തം വഹിച്ചു.

നിലവിൽ ഫൊക്കാന കൺവൻഷൻ കൺവീനറായും അദ്ദേഹം പ്രവർത്തിക്കുന്നു. ബാൾട്ടിമോറിലെ കൈരളിയിൽ രണ്ടു പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന  ബിജോ, കൈരളി  വൈസ് പ്രസിഡന്‍റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംഘടനാ പ്രവർത്തനങ്ങളിൽ നേടിയ ദീർഘകാല അനുഭവവും നേതൃത്വ കഴിവുകളും വീണ്ടും ഫൊക്കാനായുടെ  ദേശീയ തലത്തിൽ  പ്രയോജനപ്പെടുത്തുകയാണ് തന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു. വീണ്ടും മത്സരിക്കാനുള്ള അവസരം ലഭിച്ചതിൽ സംഘടനാ നേതൃത്വത്തിനും ഇന്‍റഗ്രിറ്റി പാനലിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ബിജോ വിതയത്തിലിന്‍റെ മികച്ച പ്രവർത്തന പാരമ്പര്യം ഫൊക്കാനയ്ക്ക് ശക്തി പകരുമെന്ന് സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്‍റോ വർക്കി, ലിൻഡോ ജോളി (എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ്), ജോസി കാരക്കാട്ട് (വൈസ് പ്രസിഡന്‍റ്), സോണി അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അപ്പുക്കുട്ടൻ പിള്ള (അസോ. ട്രഷറർ), അജു ഉമ്മൻ (അഡീ. അസോ. സെക്രട്ടറി), ഗ്രേസ് ജോസഫ് (അഡീ. അസോ. ട്രഷറർ), ഷൈനി രാജു (വിമൻസ് ഫോറം ചെയർ) എന്നിവർ ചൂണ്ടിക്കാട്ടി. 

NRI

ഫൊക്കാന കൺവൻഷൻ: ഏർലി ബേർഡ് രജിസ്ട്രേഷൻ 31 വരെ മാത്രം

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ ഇന്‍റർനാഷണൽ കൺവൻഷൻ ഓഗസ്റ്റ് 6, 7, 8, 9 തീയതികളിൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ നടക്കും.

എല്ലാവരെയും കൺവൻഷനിൽ ഭാഗമാകുവാൻ ക്ഷണിക്കുന്നതായി പ്രസിഡന്‍റ് സജിമോൻ ആന്‍റണി അറിയിച്ചു.ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ആൻഡ് ഔട്ട് ഡോർ വാട്ടർ പാർക്കാണ് കാലാഹാരി റിസോർട്ട്.

പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിതമായ പോക്കനോസ് മൗണ്ടൻസിലാണ് ഈ റിസോർട്ട്. ഫൈവ് സ്റ്റാർ റീസോർട്ടിലെ താമസം, ഭക്ഷണം, വാട്ടർ പാർക് എൻട്രി, മാസ്‌മറിസ് പ്രോഗ്രാംസ്, സ്റ്റേജ് ഷോ, അവാർഡ് നൈറ്റ്, യുവജനോത്സവം ഗ്രാൻ ഫിനാലെ തുടങ്ങിയ അനേകം പരിപാടികൾ കൺവൻഷന്‍റെ ഭാഗമായി നടക്കും.

രജിസ്‌ട്രേഷൻ രണ്ടു പേർക്ക് 1200 ഡോളറും നാലു പേർ അടങ്ങുന്ന കുടുംബത്തിന് (അച്ഛനമ്മമാർ രണ്ടു കുട്ടികൾ) 1500 ഡോളറുമാണ്. നാലായിരം ഡോളർ ചെലവുള്ള ഫാമിലി രജിസ്ട്രേഷനാണ് 1500 ഡോളറിന് നൽകുന്നത്.

കലഹരിയിലെ ഓഗസ്റ്റിലെ ബേസിക് റൂം റേറ്റ് 690 മുതൽ 755 വരെയാണ് അതിൽ ഫുഡ് ഉൾപ്പെടുന്നില്ല. അതാണ് മൂന്ന് രാത്രിക്കും നാല് പകലിനും ഡോളർ 1500ന് നൽകുന്നത്.

ഡിസംബർ 31 വരെ മാത്രമേ ഈ റേറ്റിൽ രജിസ്ട്രേഷൻ റേറ്റ് നൽകുകയുള്ളൂ. അതിന് ശേഷം പുതിയ റേറ്റ് ആയിരിക്കും.

താഴെകാണുന്ന ലിങ്കിൽ കൂടെയോ അല്ലെങ്കിൽ fokanaonline.org എന്ന വെബ്‌സൈറ്റിൽ നിന്നോ രജിസ്റ്റർ ചെയ്യാം.

https://convention.fokanaonline.org/?_gl=1*1tdlte1*_ga*NzAwNDUzODAzLjE3NjE0MTI5NzE.*_ga_G3TYNYPDEE*czE3NjE0MTI5NzAkbzEkZzAkdDE3NjE0MTI5NzAkajYwJGwwJGgw

NRI

സാജ് കാവിന്റെ അരികത്ത് ഫോക്കാന നാഷനൽ കമ്മിറ്റിയിലേക്ക് ലീലാ മാരേട്ട് ’ടീം എംപവര്‍’ പാനലില്‍ മത്സരിക്കുന്നു

ഫ്ലോറിഡ: ഫ്ലോറിഡയിൽ നിന്ന് സാജ് കാവിന്‍റെ അരികത്ത് ഫോക്കാന 2026-28 കാലഘട്ടത്തെ നാഷനൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയിൽ രണ്ടുവർഷം ബോർഡ് ഓഫ് ഡയറക്ടറായി സേവനമനുഷ്ഠിച്ച സാജ്, 2022-2024 കാലഘട്ടത്തിൽ ഒരു പ്രമുഖ നോർത്ത് അമേരിക്കൻ മലയാളി ഫെഡറേഷനിലെ റീജണൽ കൾച്ചറൽ സെക്രട്ടറി ആയി പ്രവർത്തിച്ചുകൊണ്ട് സൺഷൈൻ റീജിയണനു വേണ്ടി ബെസ്റ്റ് റീജൺ അവാർഡ് നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു.

നിലവിലെ ഫോക്കാന സൺഷൈൻ റീജിയൺ ആർവിപി ലിന്‍റോ ജോളിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന സാജിന്, ചരിത്രപരമായി മാറ്റങ്ങൾ പ്രതിഫലിച്ച ഫോക്കാന ഫ്ലോറിഡ റീജണൽ ഇന്നോഗ്രേഷന്‍റെ വിജയത്തിനു വേണ്ടി ലിന്‍റോ ജോളിയോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.

ഐടി പ്രഫഷനലായ സാജ്, കഴിഞ്ഞ 15 വർഷമായി അമേരിക്കയിൽ താമസിക്കുന്നു. സംവാദങ്ങൾ സംഘടിപ്പിക്കുകയും അവയിൽ പങ്കെടുത്ത് സമൂഹ സേവനത്തിനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ സാജ് കാവിന്‍റെ അരികത്ത്, ഫോക്കാന മെൻസ് ഫോറം കോചെയർ ആയി സേവനം അനുഷ്ഠിക്കുന്നു.

NRI

ഹെൽത്ത് ക്ലിനിക്ക്: ഡോക്‌ടർമാരുടെ സേവനം അഭ്യർഥിച്ച് ഫൊക്കാന

ന്യൂയോർക്ക്: ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്‍റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി അമേരിക്കയിൽ വിവിധ സിറ്റികളിൽ സ്വന്തമായി ക്ലിനിക്കുള്ള ഡോക്‌ടർമാരുടെ സേവനം അഭ്യർഥിച്ച് ഫൊക്കാന.

ഫൊക്കാനയുടെ ഡ്രീം പ്രൊജക്‌ടുകളിൽ ഒന്നായ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്‍റെ പ്രവർത്തനം ന്യൂജഴ്സിയിലും ബോസ്റ്റണിലും തുടങ്ങിയതിന് പിന്നാലെ അത് അമേരിക്കയിലെ മേജർ സിറ്റികളിലേക്കു വ്യാപിപ്പിക്കുവാൻ തയാർ എടുക്കുകയാണ് ഫൊക്കാന.

അമേരിക്കയിൽ സ്വന്തമായി ഡോക്ടർസ് ഓഫീസുള്ളവരും പ്രൈവറ്റ് പ്രാക്‌ടീസ് ചെയ്യുന്ന ഡോക്‌ടർമാരോ അല്ലെങ്കിൽ ഡോക്‌ടർമാരുടെ ഗ്രൂപ്പിന്‍റെയോ സേവനമാണ് ഹെൽത്ത് ക്ലിനിക്കിന് ആവിശ്യമുള്ളത്.

സജിമോൻ ആന്‍റണിയുടെ നേതൃത്വത്തിൽ ഫൊക്കാനയുടെ ഈ ഭരണസമിതി വാഗ്‌ദാനം ചെയ്‌ത പദ്ധതികളിൽ ഒന്നാണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക്. അമേരിക്കയിലെ ഹെൽത്ത് ഇൻഷുറൻസ് എലിജിബിലിറ്റി ഇല്ലാത്ത മലയാളികൾക്ക് ബേസിക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

അമേരിക്കയിൽ വിസിറ്റിംഗ് വിസയിലുള്ളവരും മെഡി കെയർ, മെഡിക്കെയിട്, ഒബാമ കെയർ തുടങ്ങിയ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത നൂറു കണക്കിന് ഫാമിലികളും വാർദ്ധക്യമായവരും അമേരിക്കയിൽ ഉണ്ട്, അങ്ങനെയുള്ള ആളുകൾക്ക് വേണ്ടി ആണ് ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്ക് പ്ലാൻ ചെയ്യുന്നത്.  

സാധാരണ ആശുപത്രികളിൽ നിന്ന് വ്യത്യസ്തമായി രോഗികളെ അഡ്മിറ്റ് ചെയ്യാതെ ഔട്ട് പേഷ്യന്‍റായി പ്രാഥമിക പരിചരണം മാത്രം നൽകുന്ന ആരോഗ്യ കേന്ദ്രങ്ങൾ അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള നടപിടികൾ പുരോഗമിക്കുകയാണ്. മെഡിക്കൽ പ്രഫഷണലുകളുടെ നേതൃത്വത്തിൽ ആവശ്യമായ പ്രാഥമിക മെഡിക്കൽ സേവനങ്ങൾ മാത്രം ലഭ്യമാക്കാനാണ് ഫൊക്കാന ശ്രമിക്കുന്നത്.

ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി മികച്ച ഡോക്ടർമാരും അനുബന്ധ മെഡിക്കൽ പ്രഫഷണലുകളും ഫർമസ്യൂട്ടിക്കൽ മേഘലയിലെ പ്രഫഷണലുകളും ലാബ് മേഘലയിൽ പ്രവർത്തിക്കുന്നവരും ഉൾപ്പെടുന്ന ഒരു ടീം ആണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്‍റെ ഭാഗമായി പ്രവർത്തിക്കുന്നത്.

കൺസൾട്ടന്‍റായി അനുഭവപരിചയമുള്ളവരും സ്വന്തമായി ഡോക്‌ടർ ഓഫീസുള്ളതായ ഡോക്‌ടർമാരോ അല്ലെങ്കിൽ ഡോക്‌ടേഴ്സ് ഗ്രൂപ്പോ ഫൊക്കാന ഹെൽത്ത് ക്ലിനിക്കുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണിയുമായി ബന്ധപ്പെടുക (862 438 2361, email:[email protected]).

NRI

കാനഡയില്‍ നിന്ന് ഫൊക്കാന യുവ കമ്മിറ്റിയിലേക്ക് ടീം എംപവര്‍ പാനലില്‍ അനിത ജോര്‍ജ് മത്സരിക്കുന്നു

ടൊറന്‍റോ: നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്‍റെ സംഘടനയായ ഫൊക്കാനയുടെ യുവ കമ്മിറ്റിയിലേക്ക് കാനഡ ചാപ്റ്ററിന്‍റെ പ്രതിനിധിയായി അനിത ജോർജ് മത്സരിക്കുന്നു.

ലീല മരേട്ടിന്‍റെ പാനലിൽ മത്സരിക്കുന്ന അനിത, പ്രവാസ മലയാളി യുവാക്കളുടെ ആശങ്കകളും ആഗ്രഹങ്ങളും കൂടുതൽ ശക്തമായി സംഘടനയുടെ മധ്യത്തിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.

ടൊറന്‍റോ സർവകലാശാലയിൽ നിന്ന് സൈക്കോളജി ബിരുദം നേടിയ അനിത ജോർജ്, കാനഡയിലെ പ്രൊവിൻഷ്യൽ ഗവൺമെന്റിൽ കേസ് മാനേജറായി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്.

സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് കരുത്ത് പകരാനും അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാനും വേണ്ടി പ്രവർത്തിച്ചിട്ടുള്ളത് അവരുടെ നേതൃപരമായ പ്രതിബദ്ധതയുടെ തെളിവായി മലയാളി സമൂഹം വിലയിരുത്തുന്നു.

സാമൂഹ്യ സേവന മനോഭാവവും യുവതലമുറയുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള വ്യക്തമായ ദൗത്യബോധവും ചേരുമ്പോൾ, അനിതയെ ഫൊക്കാന യുവ കമ്മിറ്റിയിൽ ഒരു സ്വാധീനമുള്ള ശബ്ദമായി മലയാളികൾ കണക്കാക്കുന്നു.

കേരളവും പ്രവാസവും തമ്മിൽ ബന്ധം കൂടുതൽ ശക്തമാക്കാനും, യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ആലോചനകളുമായി അവർ മുന്നോട്ട് പോകുമ്പോൾ, സമൂഹത്തിന്‍റെ ശക്തമായ പിന്തുണയാണ് അവരെ തേടിയെത്തുന്നതെന്ന് വ്യക്തമാകുന്നു.

ലീല മാരേട്ട് പാനലിന്‍റെ ഭാഗമായിട്ടുള്ള അനിതയുടെ മത്സരപ്രവേശനം, യുവജന നേതൃത്വം സ്ത്രീകൾ ഏറ്റെടുക്കുന്ന ഒരു പുതിയ പ്രവണതയ്ക്കും ഉദാഹരണമായിത്തീരുകയാണെന്ന് കരുതപ്പെടുന്നു.

NRI

സുബി ബാബു ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി മത്സരിക്കുന്നു

വാഷിംഗ്ടൺ ഡിസി: ലീലാ മാരേറ്റിന്‍റെ നേതൃത്വത്തിലുള്ള ടീം എംപവർ പാനലിൽ നിന്ന് 2026 - 2028 ഫൊക്കാന തെരഞ്ഞെടുപ്പിനായി സുബി ബാബു ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി മത്സരിക്കുന്നു. 2025ലെ മിസ് സൗത്ത് ഏഷ്യ വേൾഡ് മത്സരത്തിൽ റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടു.

രാജ്യത്ത് പ്രതിഭകൾക്ക് ഇപ്പോഴും അനേകം തൊഴിലവസരം സുബി അമേരിക്കയിലെ ഒരു പ്രമുഖ ബാങ്കിംഗ് സ്ഥാപനത്തിന്‍റെ സൈബർ സെക്യൂരിറ്റി വിഭാഗത്തിൽ അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റായി ജോലി ചെയ്യുന്നു.

തൊഴിൽജീവിതത്തോടൊപ്പം തന്നെ ഇന്ത്യൻ ടെലിവിഷൻ മീഡിയ രംഗത്തും സുബി സുപരിചിതയാണ്. നിരവധി ബോട്ടിക്, ആഭരണ ബ്രാൻഡുകളുടെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമാണ് സുബി.

അമേരിക്കയിലെ വിവിധ ചാരിറ്റബിൾ സംഘടനകളിൽ സജീവ അംഗമാണ്. നിലവിൽ ഫൊക്കാന വുമൺ ഫോറത്തിന്‍റെ നാഷണൽ വുമൺ ഫോറം സെക്രട്ടറി‌യായി സേവനമനുഷ്ഠിക്കുന്നു. അറ്റ്ലാന്‍റയിലെ പ്രമുഖ മലയാളി സംഘടനയായഗ്രേറ്റർ അറ്റ്ലാന്‍റ മലയാളി അസോസിയേഷന്‍റെ മുൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

നിരവധി പ്രാദേശികവും ദേശീയവുമായ ചാരിറ്റബിൾ സംഘടനകളെ സഹായിക്കുന്നതിൽ സുബി എപ്പോഴും മുൻനിരയിലുണ്ട്. 2024ൽ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഫൊക്കാന മലയാളി മങ്ക മത്സരത്തിൽ ഒന്നാം റണ്ണറപ്പ് സ്വന്തമാക്കി.

2019-ൽ ലൊസാഞ്ചലസിൽ നടന്നഐടി ടെകീസ് മത്സരത്തിൽ കിരീടം ചൂടിയിട്ടുമുണ്ട്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഔദ്യോഗിക അംഗം കൂടിയാണ് സുബി. ഭർത്താവ് തോമസ് രാജനൊപ്പം രണ്ട് മക്കളോടൊപ്പം ജോർജിയയിലെ കമ്മിങ് നഗരത്തിലാണ് താമസം.

കേരളത്തിൽ ജനിച്ച് വളർന്ന സുബി 13 വർഷം മുമ്പാണ് അമേരിക്കയിലേക്ക് താമസം മാറിയത്. ഭരതനാട്യവും ബോളിവുഡ് നൃത്തരൂപവും അഭ്യസിച്ചിട്ടുണ്ട്.

NRI

ഫൊക്കാന മിഡ് വെസ്റ്റ് റീജിയൺ വോളിബോൾ ടൂർണമെന്‍റ്: പഞ്ചാബിന് ഒന്നാം സ്ഥാനം

ഷിക്കാഗോ: ഫൊക്കാന മിഡ് വെസ്റ്റ് റീജിയണിന്‍റെ ആഭിമുഖ്യത്തിൽ കൈരളി ലയൺസ് ക്ലബിന്‍റെ സഹകരണത്തോടു കൂടി നടത്തിയ ഷിക്കാഗോ വോളിബോൾ ടൂർണമെന്‍റ് വൻ വിജയമായി. നൈൽസിലുള്ള 8800 ഡബ്ല്യു കാത്തി ലെയ്നിലുള്ള ഫെൽഡ്‌മാൻ കോർട്ടിൽ നടന്ന മത്സരം ഒന്നിന് ആരംഭിച്ചു.

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് പ്രവീൺ തോമസ് ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ മാത്യു കടമറ്റം ഏവരെയും സ്വാഗതം ചെയ്തു. കൈരളി ലയൺസ് ക്ലബിന്‍റെ മുൻ പ്രസിഡന്‍റ് സിബി കബിലമറ്റത്തിന്‍റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ കോഓർഡിനേറ്റർ റിന്‍റു ഫിലിപ്പ് മത്സരത്തിന്‍റെ നിയമവശങ്ങൾ വിവരിച്ചു.

പ്രതികൂല കാലാവസ്ഥയായിട്ടും ധാരാളം പേർ ടൂർണമെന്‍റിൽ പങ്കെടുത്തു. സമാപന സമ്മേളനം ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി ഉദ്ഘാടനം ചെയ്തു. റീജിയണൽ വൈസ് പ്രസിഡന്‍റ് സന്തോഷ് നായർ അധ്യക്ഷനായിരുന്നു.

 

NRI

റോണി വര്‍ഗീസ് ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ഫിലഡൽഫിയ: ഫിലഡല്‍ഫിയയിലെ സാമൂഹിക, സാംസ്കാരിക, സംഘടനാ രംഗത്ത് സജീവമായ റോണി വര്‍ഗീസ് 2026 - 2028 വര്‍ഷത്തെ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

ഫിലഡല്‍ഫിയയിലെ സാമൂഹ്യ രംഗത്ത് 20 വര്‍ഷമായി സജീവമായ റോണി കോട്ടയം അസോസിയേഷന്‍, പമ്പ അസോസിയേഷന്‍ എന്നിവടങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ തന്‍റെ സാന്നിധ്യം അറിയിച്ച വ്യക്തിയാണ്.

ഫിലാഡല്‍ഫിയയിലെ മലയാളി സംഘടനയുടെ പൊതുവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍, സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുള്ള റോണി വര്‍ഗീസ് ഫിലഡല്‍ഫിയയിലെ അറിയപ്പെടുന്ന ബിസിനസ് സംരംഭകന്‍ കൂടിയാണ്.

മികച്ച സംഘാടകന്‍, സംരംഭകന്‍, സാമൂഹ്യ - ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ തന്‍റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന റോണി വര്‍ഗീസ് ഫൊക്കാനയ്ക്ക് മുതല്‍ക്കൂട്ടാവുകയും ഫൊക്കാനയുടെ ഭാവി വാഗ്ദാനമാവുകയും ചെയ്യുമെന്ന് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.

NRI

മേരി ഫിലിപ്പ് ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂയോർക്ക്: ഫൊക്കാനയുടെ 2024 - 2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് കേരള സമാജം ഓഫ് ന്യൂയോർക്കിന്‍റെ മുൻ സെക്രട്ടറിയും ഇപ്പോഴത്തെ നാഷണൽ കമ്മിറ്റി അംഗവുമായ മേരി ഫിലിപ്പ് മത്സരിക്കുന്നു.

ന്യൂയോർക്കിൽ നിന്നുള്ള ഈ പ്രമുഖ വനിതാ നേതാവ് ഫൊക്കാനയുടെ സജീവ പ്രവർത്തകയും നാഷണൽ കമ്മിറ്റി അംഗം, റീജണൽ സെക്രട്ടറി, ട്രഷറർ, വിമൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വിമൻസ് ഫോറം റീജണൽ വൈസ് പ്രസിഡന്‍റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം നൽകുന്ന ഇൻടിഗ്രിറ്റി ടീമിന്‍റെ ഭാഗമായാണ് മേരി മത്സരിക്കുന്നത്. മികച്ച സാമൂഹ്യ പ്രവർത്തക, പ്രസംഗിക, മത-സാംസ്‌കാരിക പ്രവർത്തക, സംഘടനാ പ്രവർത്തക തുടങ്ങി നിരവധി മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭയാണ് മേരി ഫിലിപ്പ്.

ഫൊക്കാനയുടെ വിവിധ കൺവൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുമായിരുന്നു. ഒരു ചാരിറ്റി പ്രവർത്തക കൂടിയായ മേരി ഫിലിപ്പ് ന്യൂയോർക്ക് മലയാളി സമൂഹത്തിൽ ഏവർക്കും സുപരിചിതയാണ്.

കേരള സമാജം ഓഫ് ന്യൂയോർക്കിന്‍റെ 50-ാം വർഷത്തെ സെക്രട്ടറിയായി നല്ല പ്രവർത്തനം കാഴ്ചവയ്ക്കാൻ മേരിഫിലിപ്പിന് കഴിഞ്ഞു. ഈ അസോസിയേഷന്‍റെ പല ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുള്ള മേരി, ഇന്ത്യൻ നഴ്സ് അസോസിയേഷന്‍റെ പ്രസിഡന്‍റായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

ഇന്ത്യൻ കാത്തലിക്ക് അസോസിയേഷന്‍റെ മുൻ പ്രസിഡന്‍റ്, ട്രസ്റ്റി ബോർഡ് അംഗം, ട്രസ്റ്റി ചെയർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള മേരി ഡബ്ല്യുഎംസിയുടെ ഇലക്ഷൻ ചെയറായും പ്രവർത്തിക്കുന്നു.

നസോ കൗണ്ടിയുടെ പല അവാർഡുകളും നേടിയിട്ടുള്ള മേരി ഫിലിപ്പ്, കേരളാ കൾച്ചറൽ അസോസിയേഷൻ കഴിഞ്ഞ വർഷം നൽകിയ ബെസ്റ്റ് കമ്യൂണിറ്റി അവാർഡ് നേടുകയുണ്ടായി. ഫ്ലോറൽ പാർക്ക് മർച്ചന്‍റ് അസോസിയേഷന്‍റെ കുറെ വർഷങ്ങളായി സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

ന്യൂയോർക്കിലെ ക്വീൻസിൽ താമസിക്കുന്ന മേരിയുടെ ഭർത്താവ് ഫിലിപ്പ് കുര്യൻ, മക്കളായ അർപ്പണ ഫിലിപ്പ്, അർച്ചന ഫിലിപ്പ് എന്നിവരും ന്യൂയോർക്കിൽ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരാണ്.

NRI

ഗോപിനാഥ് മുതുകാടിന്‍റെ സാന്നിധ്യത്തിൽ ടീം ഇന്‍റഗ്രിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

ന്യൂയോർക്ക്: ഫൊക്കാന പ്രസിഡന്‍റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ് നയിക്കുന്ന ടീം ഇന്‍റഗ്രിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും ആവേശോജ്വലമായി. ലോകപ്രശസ്ത മാന്ത്രികനും ചാരിറ്റി പ്രവർത്തകനുമായ പ്രഫ. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുത്തത് പരിപാടിക്ക് ഭംഗിയും ആകർഷണവും കൂട്ടി.

അദ്ദേഹത്തിന്‍റെ പ്രചോദനാത്മകമായ ആശംസകൾ ടീമംഗങ്ങൾക്ക് പുതിയ ഊർജം പകർന്നു. റോക്ക് ലാൻഡിൽ ചേർന്ന പ്രചാരണയോഗത്തിൽ ജനറൽ സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥിയായി മത്സരിക്കുന്ന ആന്‍റോ വാർക്കി, വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ജോസി കാരക്കാട്ട്, അസോസിയേറ്റ് ട്രഷറർ സ്ഥാനാർഥി അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാർഥി അജി ഉമ്മൻ തുടങ്ങിയവർ പങ്കെടുത്തു.

വനിതാ ഫോറം ചെയർ ഷൈനി രാജു, ഫൊക്കാന മുൻ പ്രസിഡന്‍റ് പോൾ കറുകപ്പള്ളി എന്നിവരും പങ്കെടുത്തു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ലിൻഡോ ജോളിയും അഡീഷനൽ അസോസിയേറ്റ് ട്രഷറർ സ്ഥാനാർഥി ഗ്രേസ് മറിയാ ജോസഫും പ്രത്യേകം ആശംസകൾ അറിയിച്ചു.

ആർവിപിമാരും നാഷണൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന സമ്പൂർണ സ്ഥാനാർഥിപ്പട്ടിക ഉടനെ പ്രസിദ്ധീകരിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ് വ്യക്തമാക്കി. നിരവധി അസോസിയേഷനുകളിൽ നിന്ന് സ്ഥാനാർഥിത്വ അഭ്യർഥനകൾ ലഭിക്കുന്ന സാഹചര്യത്തിൽ ഓരോരുത്തരെയും ശ്രദ്ധാപൂർവം പരിശോധിക്കുന്ന പ്രക്രിയയിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റി.

 

NRI

ശിവപ്രകാശ് ഫൊക്കാന ന്യൂഇംഗ്ലണ്ട് റീജിയണല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ബോസ്റ്റൺ: സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ ശിവ പ്രകാശ് ഫൊക്കാന ന്യൂഇംഗ്ലണ്ട് റീജിയണല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ലീലാ മാരേട്ട് നയിക്കുന്ന പാനലില്‍ മത്സരിക്കുന്നു. ന്യൂഇംഗ്ലണ്ട് റീജിയണില്‍ ബോസ്റ്റണ്‍, കണക്ടിക്കട്ട് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ്.

ബോസ്റ്റണിലെ മലയാളി സമൂഹമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രകാശ് 2015 കാലയളവില്‍ കെയിന്‍ (കേരള അസോസിയേഷന്‍ ഓഫ് ന്യൂഇംഗ്ലണ്ടിന്‍റെ) പ്രസിഡന്‍റായി സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ നിരവധി വര്‍ഷങ്ങളില്‍ സംഘടനയുടെ ട്രഷറര്‍, സെക്രട്ടറി, ബോര്‍ഡ് മെമ്പര്‍ എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറ് വര്‍ഷമായി ബോസ്റ്റണിലെ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് വെറ്ററന്‍ അഫയേഴ്‌സില്‍ ശിവ പ്രകാശ് ബയോമെഡിക്കല്‍ എന്‍ജിനിയറിംഗ് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യയും രണ്ട് മക്കളുമായി ബോസ്റ്റണിലെ നാട്ടിക് ടൗണില്‍ താമസിക്കുന്നു. തൃശൂര്‍ ജില്ലയിലെ കുന്നംകുളം സ്വദേശിയാണ് ശിവപ്രകാശ്.

NRI

റോയ് ജോര്‍ജ് മണ്ണിക്കരോട്ട് ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

കലിഫോര്‍ണിയ: സാമൂഹ്യ പ്രവര്‍ത്തകനും സംഘാടകനുമായ റോയ് മണ്ണിക്കരോട്ട് 2026- 2028 കാലയളവില്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു. അഖില കേരള ബാലജനസഖ്യത്തിലൂടെയാണ് റോയ് സംഘടനാ രംഗത്തേക്ക് വരുന്നത്.

ബാലജനസഖ്യത്തിന്‍റെ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ഓള്‍ ഇന്ത്യാ കാത്തലിക് യൂണിവേഴ്‌സിറ്റി ഫെഡറേഷന്‍ സംസ്ഥാന കോഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. യുസിഎല്‍എയില്‍ നിന്ന് ഫിലിം സ്റ്റഡീസ് പൂര്‍ത്തിയാക്കിയ റോയ് മണ്ണിക്കരോട്ട് അക്കാദമി അവാര്‍ഡ്‌സ്, അമേരിക്കന്‍ ഐഡല്‍ തുടങ്ങിയ നിരവധി ടിവി ഷോകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ എന്‍ജിനീയറായിരുന്നു.

ചലച്ചിത്ര നിര്‍മാതാവും ഡിസ്ട്രിബ്യൂട്ടറുമായ അദ്ദേഹം ഏഷ്യാനെറ്റ് ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് അവാര്‍ഡ് നിര്‍മാതാവും ഷോ ഡയറക്ടറും ആയിരുന്നു. മോര്‍ട്ട്‌ഗേജ് ബാങ്കറായി പ്രവര്‍ത്തിക്കുന്ന റോയ് ബാങ്ക് ഓഫ് അമേരിക്ക, യെസ് ബാങ്ക് തുടങ്ങിയ മുഖ്യ ബാങ്കിംഗ് കോര്‍പറേഷനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാഷണല്‍ അസോസിയേഷന്‍ ഓഫ് ഡിഫോള്‍ട്ട് പ്രഫഷണല്‍സിന്‍റെ ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റെഡ് ലാന്‍ഡ് റോട്ടറി ഇന്‍റര്‍നാഷണലിന്‍റെ പ്രോഗ്രാം ചെയര്‍മാന്‍ ആയിരുന്നു. സൗത്ത് ഏഷ്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ഓഫ് അമേരിക്കയിലും അമേരിക്കന്‍ ഫോറിന്‍ പ്രസ് അസോസിയേഷനിലും ലോസ് ആഞ്ചലസ് പ്രസ് ക്ലബിലും അംഗമാണ്.

ബഹുമുഖ പ്രതിഭയും അമേരിക്കന്‍ മലയാളി സമൂഹം അംഗീകരിക്കുന്ന റോയ് ജോര്‍ജ് മണ്ണിക്കരോട്ട് ശ്രദ്ധേയനായ സംഘാടകനും കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഒപ്പംനിന്ന് പ്രവര്‍ത്തിക്കുവാന്‍ കഴിവുമുള്ള വ്യക്തിയാണ്. ഇപ്പോള്‍ കാലിഫോര്‍ണിയ റീജിണല്‍ വൈസ് പ്രസിഡന്‍റായി സേവനം അനുഷ്ഠിക്കുന്നു.

NRI

അനീഷ് കുമാര്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ഒട്ടാവ: ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് കാനഡയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ അനീഷ് കുമാര്‍ മത്സരിക്കുന്നു. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ഒന്‍റാരിയോയുടെ പ്രസിഡന്‍റാണ് അനീഷ് കുമാര്‍. അസോസിയേഷന്‍റെ ബോര്‍ഡ് അംഗമായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2019 - 20 കാലയളലില്‍ "എംടാക്' കാനഡയുടെ അംഗമായും 2021 - 22 കാലയളവില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. "എംടാക്' സെക്രട്ടറിയായിരിക്കുമ്പോള്‍ തന്നെ തിരുവനന്തപുരം ജില്ലയില്‍ ഒരു നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുന്നതിന് നേതൃത്വം നല്‍കിയത് ഉള്‍പ്പടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ സംഘടന വഴിയും വ്യക്തിപരമായും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശിയായ അനീഷ് കുമാര്‍ വിദ്യാഭ്യാസ കാലം മുതല്‍ രാഷ്‌ട്രീയ രംഗത്തും യുവജന നേതൃരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടുതല്‍ യുവജനങ്ങള്‍ ഫൊക്കാനയിലേക്ക് വരുവാന്‍ ഇത്തരം സ്ഥാനാര്‍ഥിത്വവും അനീഷിന്‍റെ സംഘടനാ മികവും ഗുണം ചെയ്യുമെന്ന് ഫൊക്കാന പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.

കാനഡയില്‍ നിന്നുള്ള യുവ നേതാവും ഗുഡ്‌ഷെപ്പേര്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമ കൂടിയായ അനീഷ് കുമാര്‍ ബിസിനസ് രംഗത്തും സാമൂഹിക രംഗത്തും സജീവമാണ്.

NRI

ഫൊക്കാന നാഷണൽ കമ്മിറ്റി സ്ഥാനാർഥിയായി ശോശാമ്മ ആൻഡ്രൂസ് മൽസരിക്കുന്നു

 നഴ്സിംഗ് മേഖലയിലെ വിലയേറിയ സംഭാവനകളുടെ പേരിലും മലയാളി സംഘടനകളിലെ സ്ഥിര സാന്നിധ്യം എന്ന നിലയ്ക്കും സമൂഹസേവനത്തിലൂടെയുമാണ് ശോശാമ്മ ആൻഡ്രൂസ് അമേരിക്കൻ മലയാളി സമൂഹത്തിന് സുപരിചതയായത്. അടുത്ത ടേമിലെ ഫൊക്കാന നാഷണൽ കമ്മിറ്റി സ്ഥാനാർഥിയായി രംഗത്തെത്തുന്ന ശോശാമ്മ, തന്‍റെ സമ്പന്നമായ അനുഭവവും പ്രവർത്തനപാരമ്പര്യവും കൊണ്ട് ശ്രദ്ധേയയാണ്.


1974ൽ അമേരിക്കയിലെത്തിയ ശോശാമ്മയുടെ ജീവിതം നിഷ്ഠയുടെയും അധ്വാനത്തിന്റെയും കഥയാണ്. റാന്നി സെന്‍റ് തോമസ് ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസിയും മൗലാനാ ആസാദ് മെഡിക്കൽ കോളേജിൽ നിന്ന് ജനറൽ നഴ്സിങും മിഡ്വൈഫറിയിൽ ഡിപ്ലോമയും പൂർത്തിയാക്കിയ ശേഷം ഇർവിൻ/ജി.ബി. പന്ത് ഹോസ്പിറ്റൽ ( ന്യൂഡൽഹി) എന്നിവിടങ്ങളിൽ നഴ്സായി സേവനത്തിന്‍റെ പുതു അധ്യായം തുറന്നു.


ബ്രൂക്ക്ലിനിലെ സെന്‍റ് ജോസഫ് കോളേജിൽ നിന്ന് ഹെൽത്ത് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയതിനെത്തുടർന്ന് 1975 മുതൽ 1990 വരെ ന്യൂ ഹൈഡ് പാർക്കിലെ പാർക്കർ ജ്യൂയിഷ് ആശുപത്രിയിൽ ഹെഡ് നഴ്സായി പ്രവർത്തിച്ചു. പിന്നീട് ക്വീൻസ് വില്ലേജിലെ ക്രീഡ്മോർ സൈക്യാട്രിക് സെന്‍ററിൽ സ്റ്റാഫ് നഴ്സായി തുടങ്ങി നഴ്സ് അഡ്മിനിസ്ട്രേറ്റർ പദവിവരെ ഉയർന്ന് 2010ൽ വിരമിച്ചു.


അമേരിക്കയിലെ വിവിധ മലയാളി സംഘടനകളിലും നഴ്സിങ് അസോസിയേഷനുകളിലും പ്രവർത്തിച്ച ശോശാമ്മ, ഇവിടുത്തെ ശക്തമായ സ്ത്രീ ശബ്ദമാണ്.


സംഘടനകളിലെ പ്രവർത്തനപരിചയം:

  1. ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് (ഐനാനി)ജനറൽ സെക്രട്ടറി: 20062010പ്രസിഡന്റ്: 20112014 (ബെസ്റ്റ് ചാപ്റ്റർ അവാർഡ് 201112)അഡ്വൈസറി ബോർഡ് ചെയർ: 20152018അഡ്വൈസറി ബോർഡ് മെംബർ: 2019 മുതൽ സജീവം
    2. നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (നൈന)3ാം ബൈനിയൽ എഡ്യൂക്കേഷൻ കൺവെൻഷൻ (2012) ജനറൽ കൺവീനർ
    3. കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കവൈസ് പ്രസിഡന്‍റ്: 1985ജോയിന്‍റ് സെക്രട്ടറി: 2008, 2009ബോർഡ് ഓഫ് ട്രസ്റ്റീസ്: 20122014
    4. ഫൊക്കാനന്യൂയോർക്ക് ചാപ്റ്റർ വിമൻസ് ഫോറം ചെയർ (201718)കോചെയർ നഴ്സസ് ഫോറം, നാഷണൽ കൺവൻഷൻചെയർ മങ്ക ബ്യൂട്ടി പേജന്റ് (2018)ചെയർ ഫ്ലവർ ഷോ (2018)
    5. ഇന്ത്യൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡ്വൈസ് പ്രസിഡന്റ്: 2018കമ്മറ്റി മെംബർ: 2019 മുതൽ സജീവം
    6. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്ചെയർപേഴ്സൺ, കേരള ചാപ്റ്റർ യുഎസ്എ വിമൻസ് ഫോറം: 2019 മുതൽ
    7.വേൾഡ് മലയാളി കൗൺസിൽപിആർഒ (ന്യൂയോർക്ക് പ്രൊവിൻസ് ): 2018-19വൈസ് ചെയർപേഴ്സൺ (ന്യൂയോർക്ക് പ്രൊവിൻസ്): 2022 മുതൽവിമൻസ് ഫോറം പ്രസിഡന്‍റ് (അമേരിക്ക റീജിയൻ): 2020-22വൈസ് ചെയർപേഴ്സൺ (അമേരിക്ക റീജി‌‌യൺ): 2022 മുതൽ

    മറ്റ് പ്രവർത്തനങ്ങൾ

    വൈസ് പ്രസിഡന്‍റ് കേരള റിസേർച്ച് ആൻഡ് മാർക്കറ്റിംഗ് സർവീസ് ഇങ്ക്അസോസിയേറ്റ് എഡിറ്റർ ലിറ്റററി മാർക്കറ്റ് റിവ്യൂഎക്സിക്യൂട്ടീവ് ഡയറക്ടർ കുന്നുപറമ്പിൽ ഫൗണ്ടേഷൻ∙

    ലഭിച്ചിട്ടുള്ള ബഹുമതികളും അംഗീകാരങ്ങളും

    നഴ്സിങ് രംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും നൽകിയ അസാധാരണ സേവനങ്ങൾക്ക് ശോശാമ്മ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.1996, 2010 ഔട്‍സ്റ്റാൻഡിംഗ് സർവീസ് അവാർഡുകൾ, ക്രീഡ്മൂർ സൈക്യാട്രിക് സെന്റർ2018 ഫൊക്കാന വിമൻസ് ഫോറം റോക്ലാൻഡ് കൗണ്ടി ലെജിസ്ളേച്ചറിന്‍റെ അംഗീകാരം2009-2010 നൈനയുടെ സർട്ടിഫിക്കറ്റ്2011, 2013, 2017 ഐനാനിയുടെ സർവീസ് അവാർഡുകൾ2015 ഐനാനി എക്സിക്യൂട്ടീവ് ബോർഡിന്‍റെ അംഗീകാരം2021 ഡെയ്സി അവാർഡ് ഫോർ നഴ്സസ് അഡ്വാൻസിംഗ് ഹെൽത്ത് ഇക്വിറ്റി2021 കർഷകശ്രീ അവാർഡ്2010 പിഇഎഫ് സർവീസ് അവാർഡ്2012 ഐനാനി പ്രസിഡന്‍റ് സർവീസ് അവാർഡ്2009 ഐനാനി സെക്രട്ടറി സർവീസ് അവാർഡ്നഴ്സിംഗിലെ പ്രഫഷണലിസവും സമൂഹസേവനത്തിലെ സമർപ്പണവും ഒത്തിണങ്ങുന്ന ശോശാമ്മ ആൻഡ്രൂസ്, അമേരിക്കൻ മലയാളി സമൂഹത്തിന് വലിയൊരു മാതൃകയാണ്.

NRI

ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2026 - 2028 കാലയളവിലേക്ക് പെന്‍സില്‍വേനിയയില്‍ നിന്ന് നാഷണല്‍ കമ്മിറ്റിയിലേക്ക് അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ലീലാ മാരേട്ട് നേതൃത്വം നല്‍കുന്ന ടീം എംപവര്‍ പാനലിലാണ് അഭിലാഷ് മത്സരിക്കുന്നത്.

അമേരിക്കയില്‍ എത്തുന്നതിനു മുമ്പ് സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജിവമായ അഭിലാഷ് ജോണ്‍ തിരുവനന്തപുരം ലോ കോളജില്‍ നിയമ ബിരുദവും കേരള യൂണിവേഴ്‌സിറ്റി കാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന നേതാവാണ് അഭിലാഷ് ജോണ്‍.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയം നേടിയാണ് പൊതുപ്രവര്‍ത്തന രംഗത്ത് അദ്ദേഹം സജീവമായത്. കൊല്ലം കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റായും സേവനം അനുഷ്ഠിച്ചു. കൊല്ലം ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി, അഭിഭാഷക സംഘടനയുടെ അമരക്കാരൻ എന്നീ നിലകളിലും പ്രവർത്തിച്ചു.

2010 മുതല്‍ ഫിലാഡല്‍ഫിയയില്‍ സ്ഥിരതാമസമാക്കിയ അഭിലാഷ് ജോണ്‍ നിലവില്‍ പെന്‍സില്‍വേനിയ, ന്യൂജഴ്‌സി, ഡെലവെയര്‍ എന്നീ സംസ്ഥാനങ്ങളിലെ പതിനഞ്ചില്‍പ്പരം മലയാളി സംഘടനകളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ ചെയര്‍മാന്‍ കൂടിയാണ്.

അഭിലാഷ് ജോണിനെപ്പോലെ കഴിവും ആര്‍ജവവുമുള്ള ചെറുപ്പക്കാര്‍ ഫൊക്കാനയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.

NRI

ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു

ന്യൂജഴ്‌സി: ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്‍റെ ഉദ്ഘാടനം പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനും മജിഷ്യനുമായ ഗോപിനാഥ് മുതുകാട് നിർവഹിച്ചു.

നാട്ടിൽ നിന്ന് വരുന്ന ബന്ധുക്കൾക്ക് മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്ത സാഹചര്യത്തിൽ അവർക്ക് പ്രയോജനപ്പെടണമെന്ന് ഉദ്ദേശത്തോടെയാണ് ഹെൽത്ത് ക്ലിനിക്ക് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി പറഞ്ഞു.

 

NRI

വിനോയ് കുര്യൻ ഫൊക്കാന ടെക്സസ് റീജണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ടെക്സസ്: ഫൊക്കാന ടെക്സസ് റീജണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വിനോയ് കുര്യൻ മത്സരിക്കുന്നു. ലീല മാരേട്ട്‌ നയിക്കുന്ന പാനലിന് കീഴിലാണ് വിനോയ് കുര്യൻ മത്സരിക്കുന്നത്.

കേരളത്തിന്‍റെയും അമേരിക്കയുടെയും സാമൂഹിക - സാംസ്കാരിക മണ്ഡലങ്ങളിൽ ദീർഘകാല പ്രവർത്തനപരിചയമുള്ള വ്യക്തിത്വമാണ് വിനോയ്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ വിനോയ് മഹാരാഷ്ട്രയിൽ നിന്നും കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്‌സ് ഡിഗ്രി നേടിയ ശേഷമാണ് കരിയർ ആരംഭിച്ചത്.

അമേരിക്കയിലെത്തിയ ശേഷവും മലയാളി സംഘടനകളുമായി കൈകോർത്ത് സജീവ സാന്നിധ്യമായി. മൂന്നു ദശാബ്ദം നീളുന്ന ഐടി രംഗത്തെ അനുഭവസമ്പത്തും അമേരിക്കയിലെ നിരവധിയായ മൾട്ടിനാഷനൽ കമ്പനികളിൽ പ്രവർത്തിച്ചിട്ടുള്ള പ്രവർത്തിപരിചയവും നേതൃക്ഷമതയും സാങ്കേതിക പരിജ്ഞാനവും അദ്ദേഹത്തിന്‍റം സ്വീകാര്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

ഹൂസ്റ്റൺ സെന്‍റ് ജോസഫ് സീറോമലബാർ പള്ളി അംഗമാണ്. നാല് വികാരിമാരുടെ കാലഘട്ടത്തിൽ പള്ളിക്കമ്മിറ്റി അംഗം, രണ്ടു തവണ പള്ളി കൗൺസിൽ സെക്രട്ടറി, ഓക്‌ലഹോമയിൽ നടന്ന ആദ്യ ഇന്‍റർ പാരിഷ് സ്പോർട്സ് ഫെസ്റ്റിവലിന്‍റെ ഹൂസ്റ്റൺ കോഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പള്ളിയുടെ ഇരുപതാം വാർഷികാഘോഷമായ "20/20 പ്രോജക്ട്' വിജയകരമായി നടത്തിയും അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ കേരളത്തിൽ 20 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകി. ഹൂസ്റ്റണിലെ മലയാളി സംഘടനകളിൽ കരുത്തുറ്റ സാന്നിധ്യമാണ് വിനോയ്.

മാഗിൽ ലൈഫ് ടൈം അംഗവും ഒരുമയിലെ സജീവപ്രവർത്തകനുമാണ്. 2017 - 2019ൽ പ്രസിഡന്‍റും സെക്രട്ടറിയുമായി പ്രവർത്തിച്ചു. കേരള പ്രളയബാധിതർക്കായി ഗോഫണ്ട് മുഖേന ഫണ്ട് ശേഖരിച്ച് അഞ്ച് കുടുംബങ്ങൾക്ക് വ്യക്തിപരമായി സഹായം കൈമാറി.

ഹാർവേ ചുഴലിക്കാറ്റ് ദുരിതബാധിതർക്ക് സഹായങ്ങൾ നൽകാനും അദ്ദേഹം നേതൃത്വം നൽകി.

NRI

താങ്ക്സ് ഗിവിംഗ് ആശംസകൾ നേർന്ന് ഫൊക്കാന

ന്യൂയോർക്ക്: ഫൊക്കാനയുടെ കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിക്കാൻ സഹായിച്ച് ഓരോ അംഗങ്ങൾക്കും നന്ദിയും കടപ്പാടും അറിയിക്കുന്നതിനായി ഈ താങ്ക്സ് ഗിവിംഗ് സമയം തെരഞ്ഞെടുക്കുകയാണ് എന്ന് പ്രസിഡന്‍റ് സജിമോൻ ആന്‍റണി അറിയിച്ചു.

സമാനതകൾ ഇല്ലാത്ത ഒരു പ്രവർത്തനവുമായാണ് മുന്നോട്ട് പോകുന്നത്. ജോലി തിരക്കുകൾക്ക് ഇടയിലും കുടുംബത്തിന്‍റെ ആവശ്യം പോലെ സംഘടനയെ ചേർത്തുപിടിക്കുന്ന എല്ലാവർക്കും നന്ദി പറയുന്നതായി സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അറിയിച്ചു.

അംഗങ്ങൾ നൽകുന്ന സഹായ സഹകരണം സംഘടനയ്ക്ക് ഊർജം നൽകുന്നു. ഓരോ ചെറിയ സഹായങ്ങൾക്കും ഏവരുടെയും സ്നേഹത്തിനും മുൻപിൽ കൈകൾ കൂപ്പുന്നു എന്ന് ട്രഷർ ജോയി ചാക്കപ്പൻ അഭിപ്രായപ്പെട്ടു.

NRI

ഫൊക്കാന മിഡ് ടേം ജനറൽ ബോഡി മീറ്റിംഗ് സംഘടിപ്പിച്ചു

ന്യൂയോർക്ക്: ഫൊക്കാനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മിഡ് ടേം ജനറൽ ബോഡി മീറ്റിംഗ് സംഘടിപ്പിച്ചു. പ്രസിഡന്‍റ് സജിമോൻ ആന്‍റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചക്കപ്പൻ, ട്രസ്റ്റി ബോർഡ് ചെയർ ജോജി തോമസ് എന്നിവർ സംഘടനയുടെ പ്രവർത്തനത്തെ പറ്റി സംസാരിച്ചു. 

കഴിഞ്ഞ ഒരു വർഷത്തെ ഫൊക്കാനയുടെ പ്രവർത്തനം വിലയിരുത്തുന്നതിന് വേണ്ടിയും സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടിയാണ് മിഡ് ടേം ജനറൽ ബോഡി വിളിച്ചതെന്ന് പ്രസിഡന്‍റ് സജിമോൻ അറിയിച്ചു.

ഫൊക്കാനയുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ പോകുന്നു. ഭരണസമിതിയുടെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റുകളോ കുറ്റങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കേണ്ടത് നിങ്ങളാണ്. അതിനുവേണ്ടിയാണ് ജനറൽ ബോഡി കൂടിയതെന്ന് ട്രസ്റ്റി ബോർഡ് ചെയർ ജോജി തോമസ് അഭിപ്രായപ്പെട്ടു.

ഫൊക്കാനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ യോഗം വിശദീകരിച്ചു. മെഡിക്കൽ കാർഡ്, പ്രിവിലേജ് കാർഡ് എന്നീ രണ്ട് കാർഡുകളും സംഘടന അവതരിപ്പിച്ചു. ഓരോ മെഡിക്കൽ കാർഡിലൂടെയും 10,000 മുതൽ 75,000 രൂപ വരെ ഇളവ് ലഭിക്കുന്നു.

 

NRI

മാഗ് ട്രസ്റ്റി ബോർഡിലേക്ക് ചരിത്രം കുറിക്കാൻ ക്ലാരമ്മ മാത്യൂസ്

ഹൂസ്റ്റൺ: മലയാളി അസോസിയേഷ ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) 2026ലേക്കുള്ള തെരഞ്ഞെടുപ്പിൽ, റോയ് മാത്യു നയിക്കുന്ന "ടീം യുണൈറ്റഡ്' പാനലിൽ നിന്ന് ട്രസ്റ്റി ബോർഡിലേക്ക് ക്ലാരമ്മ മാത്യൂസ് ജനവിധി തേടുന്നു.

മാഗിന്‍റെ ചരിത്രത്തിൽ ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്ന ആദ്യ വനിത എന്ന സവിശേഷതയുമായാണ് ക്ലാരമ്മ മാത്യൂസ് രംഗത്തെത്തുന്നത്. ഹൂസ്റ്റണിലെ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമാണ് ക്ലാരമ്മ.

ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ, മാഗ് എന്നീ സംഘടനകളിൽ വിവിധ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഇവർ ഹെൽത്ത് ഫെയറുകൾ, വനിതാ ശാക്തീകരണ പരിപാടികൾ, കമ്യൂണിറ്റി ഫണ്ട് റൈസിംഗ് എന്നിവയിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.

കോവിഡ് കാലഘട്ടത്തിൽ ആശുപത്രികളിലേക്ക് മാസ്കുകൾ തയ്ച്ചു നൽകിയും, 2018-ലെ കേരള പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായും തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്.

2021ൽ ഓടക്കാലി ട്രസ്റ്റ് ഹബ്ബിലെ സ്ത്രീകൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും ആദിവാസി മേഖലകളിൽ വിദ്യാഭ്യാസ സഹായങ്ങളും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കാനും ഇവർ മുൻകൈ എടുത്തു.

കൂടാതെ, 2024ൽ ഇരുന്നൂറിലധികം സ്ത്രീകൾക്കായി ബ്രെസ്റ്റ് കാൻസർ ബോധവത്കരണ പരിപാടി ഏകോപിപ്പിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു.

റോയ് മാത്യു പ്രസിഡന്‍റായി മത്സരിക്കുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, അനില സന്ദീപ് തുടങ്ങിയ സ്ഥാനാർഥികൾ അണിനിരക്കുന്നു.

"നേരാണ് പാത, നന്മയാണ് ലക്ഷ്യം' എന്ന മുദ്രാവാക്യവുമായി എത്തുന്ന ടീം യുണൈറ്റഡിന്‍റെ തെരഞ്ഞെടുപ്പ് ഡിസംബർ 13ന് സ്റ്റാഫോർഡ് സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ നടക്കും.

NRI

നിജോ പുത്തൻപുരയ്ക്കൽ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടൺ ഡിസി: ഫൊക്കാനയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള (2026-2028) ഭരണസമിതിയിൽ വാഷിംഗ്ടൺ ഡിസിയിലെ സാമൂഹ്യ - സാംസ്കാരിക - രാഷ്ട്രീയ - സാമുദായിക മേഖലകളിൽ നിറസാന്നിധ്യമായ നിജോ പുത്തൻപുരയ്ക്കൽ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

പ്രസിഡന്‍റ് സ്ഥാനാര്‍ഥി ലീലാ മാരേട്ടിന്‍റെ പാനലിലാണ് നിജോ മത്സരിക്കുന്നത്. വാഷിംഗ്ടൺ ഡിസിയിലെയും മേരിലാൻഡിലെയും എല്ലാ മലയാളി അസോസിയേഷനുകളുടെയും സജീവ പ്രവർത്തകനും മലയാളികൾക്കിടയിൽ ഏവർക്കും സുപരിചതനുമായ യുവ നേതാവാണ് നിജോ.

ഫൊക്കാന വാഷിംഗ്ടൺ ഡിസി റീജിയൺ മീഡിയ & പബ്ലിസിറ്റി കൺവീനർ, കൈരളി ഓഫ് ബാൾട്ടിമോറിന്‍റെ (കെഒബി) പബ്ലിക് റിലേഷൻസ് & സോഷ്യൽ മീഡിയ കമ്മിറ്റി അംഗം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വാഷിംഗ്ടൺ ഡിസി ചാപ്റ്ററിന്‍റെ നാഷനൽ കമ്മിറ്റി അംഗം, പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്), നോർത്ത് അമേരിക്ക റീജിയൺ കമ്യൂണിറ്റി ഫോറം ചെയർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

പഠന കാലയളവിൽ നാഷണൽ സർവീസ് സ്കീം ക്യാംപ് സംഘാടകൻ, വെെഎംസിഎ യൂത്ത് കോഓർഡിനേറ്റർ എന്നീ നിലയിൽ പ്രവർത്തിച്ച് സംഘടനാ രംഗത്തേക്ക് ചുവടുറപ്പിച്ച നിജോ പിന്നീട് കോൺഗ്രസിന്‍റെ പ്രവർത്തകനായി സ്കൂൾ-കോളജ് തലങ്ങളിൽ സംഘടന പ്രവർത്തനം നടത്തി നേതൃത്വ നിരയിൽ പ്രവർത്തിച്ചു.

 

Latest News

Corehub Up