കോട്ടയം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം നേടുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്.

കോട്ടയത്ത് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാരിന്‍റെ ജനദ്രോഹ നടപടികൾക്കും ഭരണ രംഗത്തെ അഴിമതിക്കും എതിരേയുള്ള ശക്തമായ പ്രതിക്ഷേധമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കാൻ പോകുന്നത്. വന്യജീവി ആക്രമണവും കാർഷിക മേഖലയുടെ തളർച്ചയും മലയോര മേഖലയോടുള്ള അവഗണനയുംസർക്കാരിനെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തിയിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.


തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പാർട്ടിയുടെ സംസ്ഥാന നേതാക്കൾ ഉൾപ്പെടുന്ന 25 അംഗ സമിതിക്ക് യോഗം രൂപം നൽകി. പാർട്ടി നേതാക്കളായ പി.സി. തോമസ്, മോൻസ് ജോസഫ് എംഎൽഎ , ജോയി ഏബ്രഹാം, ഫ്രാൻസിസ് ജോർജ് എംപി, തോമസ് ഉണ്ണിയാടൻ, അപു ജോൺ ജോസഫ്, ജോസഫ് എം പുതുശേരി, എം.പി പോളി,ജോൺ കെ. മാത്യൂസ്, കെ.എഫ്. വർഗീസ് ,ഡോ. ഗ്രേസമ്മ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.പി.ജെ. ജോസഫ്