Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'...
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര...
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണ...
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാ...
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
Previous
Next
Karshakan
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ലാം. ന്യൂസിലാന്‍ഡാണ് വൈനറികളുടെയും വൈന്ടൂറുകളുടെയും ഈറ്റില്ലം. ആഗോള ടൂറിസം സര്‍ക്യൂട്ടില്‍ ഇടംനേടിയ വൈന്‍ ടൂറുകള്‍ ന്യൂസിലാന് ഡിലുണ്ട്. അമ്പത് ഏക്കറിനു മുകളില്‍ മുന്തിരിത്തോട്ടമുള്ള കര്‍ഷകര്‍ക്കും കര്‍ഷകരുടെ കൂട്ടായ്മകള്‍ക്കും വൈനറി ഒരുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കും. ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഫാം ഒരുക്കണം. ആരോഗ്യകരമായ രീതിയില്‍ വൈന്‍ നിര്‍മാണ യൂണിറ്റ് തുടങ്ങണം. അതോടൊപ്പം സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും ഉല്ലസിക്കാനും വൈന്‍ കുടിക്കാനുമുള്ള സൗകര്യങ്ങള്‍ തോട്ടത്തിലൊരുക്കണം. ഇതെല്ലാം നല്ല രീതിയില്‍ ഒരുക്കിയ ഒരു ഫാം ടൂറിസം സംവിധാനത്തിനെയാണ് 'വൈനറി' എന്നു വിളിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി വൈനറികള്‍ ന്യൂസിലാന്‍ഡിലുണ്ട്.
ഇവിടത്തെ കൃഷിയിടങ്ങള്‍ കണ്ടാല്‍ കൊതിയോടെ നോക്കി നിന്നു പോകും. അത്രയ്ക്കു മനോഹരമാണ് കൃഷിയിട പരിപാലനം. വിനോദസഞ്ചാരമേഖലയില്‍ മുന്തിയ സ്ഥാനമാണ് മുന്തിരിത്തോട്ടങ്ങള്ക്കുള്ളത്. മുന്തിരിത്തോപ്പുകളില്‍ ചുറ്റിക്കറങ്ങാനും തോട്ടത്തോടു ചേര്‍ന്നു നടക്കുന്ന വൈന്‍ നിര്‍മാണ രീതികള്‍ കണ്ടു മനസിലാക്കാനും അല്പം വൈന്‍ നുകരാനും സഞ്ചാരികള്‍ ധാരാളമായെത്തുന്നു. ഇത് കര്‍ഷകരുടെ സാമ്പത്തികനില ഭദ്രമാക്കുന്നതില്‍ വഹിക്കുന്ന പങ്കു ചെറുതല്ല.
കര്‍ഷകരുടെ മേല്‍നോട്ടത്തില്‍ മുന്തിരി വൈനാക്കുന്നു. ഫ്രഷ് മുന്തിരി വില്പന വിദേശരാജ്യങ്ങളില്‍ വളരെ കുറവാണ്. ഭൂരിഭാഗവും വൈന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നു. വൈന്‍ വില്പനയിലൂടെ മുന്തിരി കര്‍ഷകര്‍ മികച്ച വരുമാനം നേടുന്നു.
ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, സ്പെയിന്, ഹംഗറി, പോര്‍ച്ചുഗല്‍, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം മുന്തിരിത്തോട്ടങ്ങളുണ്ട്. ശാസ്ത്രീയമാണ് ഇവിടങ്ങളിലെ കൃഷി. മലിനീകരണം ഒഴിവാക്കി കൃഷിയിടം വൃത്തിയായി പരിപാലിക്കുന്നു. ചിട്ടയോടെയുള്ള പരിചരണം മൂലം മികച്ച വിളവാണ് കര്‍ഷകര്‍ക്കു ലഭിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത വളങ്ങളോടൊപ്പം സ്വന്തമായി തയാറാക്കുന്ന കമ്പോസ്റ്റാണ് വളര്‍ച്ചയ്ക്കും പുഷ്പിക്കലിനുമെല്ലാം നല്‍കുന്നത്.
വിളവെടുപ്പു കഴിഞ്ഞ മുന്തിരിത്തോട്ടങ്ങളിലേക്ക് ചെമ്മരിയാടുകളെ വിടുന്ന രീതി ന്യൂസിലാന്‍ഡിലുണ്ട്. പ്രൂണിംഗ് കഴിഞ്ഞ തോട്ടങ്ങളിലെ ചെറുപുല്ലുകള്‍ തിന്നു മേയുന്ന ചെമ്മരിയാടുകളുടെ മൂത്രവും കാഷ്ഠവും മുന്തിരിച്ചെടിയുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്. മേയുമ്പോള്‍ ചെടികള്‍ക്കു ചുറ്റുമുള്ള മണ്ണ് ഇളകുന്നു. ഇത് ചെടികളുടെ പുതിയ വേരുകള്‍ക്ക് സഞ്ചാരവഴി എളുപ്പമാക്കുന്നു.
വിദേശങ്ങളിലെ വൈനറികള്‍ക്ക് സമാനമായി ഇന്ത്യയിലും വൈനറികളുണ്ട്. 1500 കളിലാണ് വൈന്‍ ഉണ്ടാക്കുന്നതിനുള്ള മുന്തിരിക്കൃഷി ഇന്ത്യയില്‍ ആരംഭിക്കുന്നത്. പോര്‍ച്ചുഗീസുകാര്‍ ഗോവയില്‍ വന്നതിനു ശേഷമാണ് കൃഷിയുടെ തുടക്കം. തുടര്‍ന്നു വന്ന ബ്രിട്ടീഷുകാരും മുന്തിരികൃഷിയും വൈന്‍ ഉത്പാദനവും പ്രോത്സാഹിപ്പിച്ചു. സ്വാതന്ത്ര്യ ശേഷം മുന്തിരിത്തോട്ടങ്ങള്‍ ക്ഷയിച്ചു തുടങ്ങി. ചിലരുടെ പരിശ്രമങ്ങള്‍ മൂലം ഇപ്പോള്‍ വൈനറികള്‍ സജീവമാകുന്നുണ്ട്. മുന്തിരികൃഷി കൂടുതലുള്ള മഹാരാഷ്ട്രയിലും കര്‍ണാടകത്തിലുമാണ് വൈന്‍ ഉത്പാദനം കൂടുതല്‍. വിവിധ നിറത്തിലും രുചികളിലുമായി മുന്തിരിയില്‍ നിന്ന് ഏഴിലേറെ ഇനം വൈനുകളാണ് ഉത്പാദിപ്പിക്കുന്നത്. പച്ച മുന്തിരിയില്‍ നിന്ന് വൈറ്റ് വൈനും കറുപ്പ് മുന്തിരിയില്‍ നിന്ന് റെഡ് വൈനുമാണ് പ്രധാനമായും ഉണ്ടാക്കുന്നത്. ആരോഗ്യഗുണങ്ങള്‍ കൂടുതലുള്ളത് റെഡ് വൈനിനാണ്. ഇതില്‍ തന്നെ നിരവധി തിരിവുകളുമുണ്ട്. ടേബിള്‍ വൈന്‍, സ്പാര്‍ക്കിംഗ് വൈന്‍, ഫോര്ടിഫൈഡ് വൈന്‍ തുടങ്ങിയവയെല്ലാം വിനോദസഞ്ചാരികളുടെ പ്രിയ ഇനങ്ങളാണ്. പഴക്കമേറുന്തോറും വീര്യവും രുചിയും കൂടുന്ന വൈനിന് വിലയും കൂടും. മുന്തിരികൃഷിയും വൈന്‍ ഉത്പാദനവും കണ്ട് വൈന്‍ കഴിക്കാനുള്ള അവസരമൊരുക്കുന്ന വൈനറികള്‍ കര്‍ണാടകയിലും മഹാരാഷ്ട്രയിലുമുണ്ട്. ഇന്ത്യയിലെത്തുന്ന വിദേശീയരുടെ ഇഷ്ട സ്ഥലങ്ങളാണിവ. വിദേശീയരോടൊപ്പം ഇന്ത്യന്‍ സഞ്ചാരികളും വൈനറികളില്‍ എത്തുന്നുണ്ട്.
കേരളത്തിലെ സാധ്യതകള്‍
കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക വിളകളെ മൂല്യവര്‍ധിതഉത്പന്നമാക്കി വില്പന നടത്താനുള്ള സ്വാതന്ത്ര്യം നല്കിയാല് കേരളത്തിലെ ഭൂരിഭാഗം കര്‍ഷകരും രക്ഷപ്പെടും. വിദേശരാജ്യങ്ങളിലേതുപോലെ നമുക്കും വൈനറികള്‍ തുടങ്ങാം. അതിനു മുന്തിരികൃഷി വേണമെന്നില്ല. സ്വന്തം ആവശ്യത്തിനായി വീടുകളില്‍ അമ്മമാര്‍ മുന്തിരി, ജാതി, കശുമാങ്ങ, ചക്ക, നെല്ലിക്ക, ചാമ്പക്ക, പൈനാപ്പിള്‍ തുടങ്ങിയവ വൈനാക്കുന്നില്ലേ? ഇത് ശാസ്ത്രീയമായി ഫാമുകളില്‍ ഉത്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും അനുമതി നല്കിയാല് മതി. നമ്മുടെ നാട്ടിലെ പൈനാപ്പിള്‍, ജാതി, ചക്ക ഫാമുകളെ ഇങ്ങനെ വൈനറികളാക്കി മാറ്റാന്‍ കഴിയും.
പൈനാപ്പിള്‍ വൈനറി
കേരളത്തില്‍ 50,000 ഏക്കറില്‍ കൂടുതല്‍ കൃഷി ചെയ്യുന്ന ഒരു പഴവര്‍ഗമാണ് പൈനാപ്പിള്‍. ഏകദേശം അഞ്ചു ലക്ഷം ടണ്‍ ഉത്പാദനം. ഇതിന്റെ പത്തു ശതമാനത്തില്‍ താഴെ മാത്രമേ മലയാളികള്‍ പഴമായി ഉപയോഗിക്കുന്നുള്ളൂ. നമ്മുടെ സംഭരണമാകട്ടെ പതിനായിരം ടണ്ണില്‍ താഴെയും. വിദേശ കയറ്റുമതി പേരിനു മാത്രം. അയല്‍ സംസ്ഥാനങ്ങളിലേക്കാണ് കൂടുതല്‍ കയറ്റുമതി. ഒരു പൈനാപ്പിള്‍ ഉത്പാദിപ്പിക്കുന്നതിന് ഇരുപതു രൂപയോളം ചെലവു വരുന്നുണ്ട്. കൂലി, വളം, നടീല്‍ വസ്തുക്കള്‍ തുടങ്ങി എല്ലാത്തിനും വര്‍ഷംതോറും വിലവര്‍ധിക്കുന്നതും വിലയിലെ അസ്ഥിരതയും പൈനാപ്പിള്‍ കര്‍ഷകരെ തളര്‍ത്തുന്നുണ്ട്. അപൂര്‍വം വര്‍ഷങ്ങളില്‍ മാത്രമാണ് കൃഷി ലാഭകരമാകുന്നത്. കൊറോണ കാലഘട്ടത്തില്‍ പൈനാപ്പിള്‍ വിറ്റഴിക്കാനാവാതെ നശിച്ചു. ഇതിലൂടെ 400 കോടി രൂപയിലധികം നഷ്ടമുണ്ടായിട്ടുണ്ട്. ഇതിനു പരിഹാരം കാണാനും കര്‍ഷകര്‍ക്കു മികച്ച നേട്ടം ഉണ്ടാക്കാനുമായി ഫാം വൈനുകള്‍ നിര്‍മിക്കാന്‍ കര്‍ഷകര്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും അംഗീകാരം നല്‍കണമെന്നാണ് പൈനാപ്പിള്‍ കര്‍ഷകനായ ബേബി ജോണ്‍ പേടിക്കാട്ടുകുന്നേലിന്റെ ആവശ്യം.
ചക്കയുടെ സാധ്യത
മലയാളികളുടെ പട്ടിണിയകറ്റിയ പഴവര്‍ഗമാണ് ചക്ക. വീട്ടുപരിസരങ്ങളിലും പറമ്പുകളിലുമായി നാം ഒരു വര്‍ഷം ഉത്പാദിപ്പിക്കുന്നത് ഏകദേശം 39 കോടി ചക്കയാണ്. ഇതില്‍ 25 ശതമാനം മാത്രമാണ് നാം ഉപയോഗിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളിലേക്കു കയറ്റി അയക്കുന്നത് 80,000 ടണ്‍ മാത്രം. ശരാശരി പത്തു കിലോ വരെ തൂക്കം വരുന്ന ഭൂരിഭാഗം ചക്കയും മൂല്യവര്‍ധിതമാക്കാന്‍ കര്‍ഷകര്‍ക്ക് അവസരം നല്കിയാല് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. കര്‍ഷക കൂട്ടായ്മയില്‍ വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും അവ വേണ്ടത്ര വിജയിച്ചിട്ടില്ല. ചക്ക വൈനറികള്‍ക്ക് അംഗീകാരം നല്കിയാല് അത് കാര്‍ഷിക മേഖലയുടെ വിജയമായിരിക്കുമെന്നാണ് പാല രാമപുരം തോമസ് കട്ടക്കയത്തിന്റെ അഭിപ്രായം. മൂന്നൂറില്പരം ഇനം പ്ലാവുകളെ സംരക്ഷിക്കുന്നയാളാണ് ഇദ്ദേഹം. സഞ്ചാരികളായി നിരവധിപേര്‍ വീട്ടിലെത്തുന്നു. അവര്‍ക്കു വേണ്ടി ഏതാനും ഉത്പന്നങ്ങള്‍ എപ്പോഴും വീട്ടിലുണ്ടാകും.
ജാതി വൈനറികള്‍
ആരോഗ്യ പാനീയവും വൈനും ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സുഗന്ധവിളയാണ് ജാതി. നമ്മുടെ കൃഷിയിടങ്ങളില്‍ ജാതി പത്രിയും കുരുവും എടുത്തതിനു ശേഷം കളയുന്ന ജാതിത്തൊണ്ട് പാകപ്പെടുത്തി എടുത്താല്‍ വൈനായി. ജാതികൃഷിയിലെ നഷ്ടം നികത്താന്‍ ഇതുമൂലം കര്ഷകര്ക്കാകുമെന്ന അഭിപ്രായമാണ് തൊടുപുഴ പള്ളിക്കാമുറിയിലെ റോയി ശൗര്യാമക്കലിനുള്ളത്. 35 വര്‍ഷത്തിലേറെയായി ജാതികൃഷിയില്‍ സജീവമാണ് ഈ കര്ഷകന്. വിവിധ ഇനങ്ങളില്‍പെട്ട 250 ല്‍ പരം ജാതി മരങ്ങള്‍ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്. സര്‍ക്കാര്‍ പിന്തുണയുണ്ടെങ്കില്‍ ജാതി വൈനറി തുടങ്ങാനുള്ള ആഗ്രഹം ഇദ്ദേഹത്തിനുണ്ട്. ഇദ്ദേഹത്തെപ്പോലെ നിരവധി കര്‍ഷകര്‍ മൂല്യവര്‍ധിത രംഗത്തേക്ക് ഇറങ്ങാന്‍ തയാറുള്ളവരാണ്. വൈന്‍ ഉത്പാദനത്തിന് പിന്തുണ നല്കിയാല് സ്വദേശത്തും വിദേശത്തും മാര്‍ക്കറ്റ് പിടിക്കാന്‍ എളുപ്പമാണ്. സര്‍ക്കാരിനും കര്‍ഷകര്‍ക്കും നേട്ടമാകുന്ന വൈന്‍ പദ്ധതിക്ക് തുടക്കമിട്ടാല്‍ നമ്മുടെ കാര്‍ഷിക മേഖല ടൂറിസം ഭൂപടത്തില്‍ സ്ഥാനം ഉറപ്പിക്കും. ഒപ്പം കര്‍ഷക രക്ഷയും സാധ്യമാകും.
ബേബി ജോണ്‍ : 94471 57759, തോമസ് കട്ടക്കയം : 94952 13264, റോയി : 94476 12610.
നെല്ലി ചെങ്ങമനാട്
ന്യൂസിലാന്‍ഡ്
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവ
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശു
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവ
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശു
സംരംഭസാധ്യത തുറന്ന് തേന്‍ ശര്‍ക്കര
കോവിഡ്കാലത്ത് സംരംഭസാധ്യത തുറക്കുന്നൊരു ഉത്പന്നമാണ് 'തേന്‍ ശര്‍ക്കര'. രാസപദാര്‍ഥങ്ങളുപയോഗിക്കാതെ ആറുമാസം വരെ സൂക്ഷിക്കാമ
സുഗീഷൊരു മാതൃകയാണ് കോവിഡ് അതിജീവനത്തിന്റെ
കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ജോലിപോകാറായപ്പോഴാണു പലരും കാര്‍ഷികമേഖലയിലേക്കു തിരിയുന്നത്. എന്നാല്‍ ബാങ്കിലെ ജോലിക്കൊപ്
മാറണം ലൈസന്‍സ് രാജ് മുന്നേറണം സംരംഭകത്വം
കാര്‍ഷിക സംരംഭം തുടങ്ങാന്‍ വാക്കാല്‍ വലിയ പ്രോത്സാഹനമാണ് സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍ 'അണ്ടിയോടടുക്കുമ്പോഴേ മാങ
ഏലം: കൂടുതല്‍ വിളവിനും വളര്‍ച്ചയ്ക്കും
ഏലം ചെടികള്‍ നന്നായി വളരാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടികള്‍ക്ക് 45- 65 ശതമാന
കശുമാവ്: വീട്ടുകാരിയായ ദത്തുപുത്രി
വടക്കുകിഴക്കന്‍ ബ്രസീലില്‍നിന്ന് ഇന്ത്യ കണ്ടെടുത്ത ദത്തുപുത്രിയാണ് കശുമാവ്. ഈ ദത്തുപുത്രി ഇന്ത്യയിലെ കൃഷിയിടങ്ങള്‍ കീഴടക
എസ്എഫ്റ്റിഎസ് വൈറസ് വളര്‍ത്തുമൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക്
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്ന് ഒന്നിനു പിറകേ ഒന്നായി പുതിയ വൈറസുകള്‍ വ്യാപിക്കുന്നു. കൊറോണ, ഹാന്റാ, എച്ച
കൃഷീവലന്മാരും കൃഷിചെയ്തു വലയുന്നവരും
കര്‍ഷകനെ 'കൃഷീവലന്' എന്നു വിളിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. കൃഷി ഉപജീവനമാക്കിയവന്‍ എന്നര്‍ഥം. എന്നാലിന്ന് സര്‍ക്കാര്‍
ബിഗോണിയ, നിന് സൗന്ദര്യത്തില്‍ ഞാന്‍...
വൈവിധ്യമേറിയ ഇലകളുടെ മനോഹാരിതകൊണ്ടും നിറമാര്‍ന്ന പൂക്കളുടെ സൗന്ദര്യം കൊണ്ടും ആരെയും ആകര്‍ഷിക്കുന്നൊരു ഉദ്യാന സസ്യമാണ് ബി
അറിയുക, കൊറോണ കയറുന്ന വാതിലുകള്‍
കോവിഡ് (കൊറോണ വൈറസ് ഡിസീസ്) ഒരു വൈറസ് രോഗമാണെന്നു നമുക്കറിയാം. ഇതിനെ പ്രതിരോധിക്കണമെങ്കില്‍ ഇതെങ്ങനെ മനുഷ്യശരീരത്തില്‍ പ
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
ബൈബിളിലെ വിവരണമനുസരിച്ച് (ഉല്പത്തി 19) ദൈവം തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോം, ഗോമോറ പട്ടണങ്ങളുടെ സ്ഥാനത്താണു
Latest News
കൊറോണ വൈറസിന്റെ പുതിയ വകഭേദം; ബ്രിട്ടൻ അതിർത്തികൾ അടയ്ക്കുന്നു
ഇന്തോനേഷ്യ ഭൂകമ്പം: ആശുപത്രികെട്ടിടം തകർന്ന് എട്ട് പേർ മരിച്ചു
ബിഎസ്എൻഎൽ 4G കേരളമാകെ വ്യാപിപ്പിക്കണമെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് കത്തയച്ചു
പുരോഗതിക്ക് ഊന്നൽ നൽകുന്ന ബജറ്റ്: എ.വിജയരാഘവൻ
ബജറ്റിൽ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്ക്105 കോടി
Latest News
കൊറോണ വൈറസിന്റെ പുതിയ വകഭേദം; ബ്രിട്ടൻ അതിർത്തികൾ അടയ്ക്കുന്നു
ഇന്തോനേഷ്യ ഭൂകമ്പം: ആശുപത്രികെട്ടിടം തകർന്ന് എട്ട് പേർ മരിച്ചു
ബിഎസ്എൻഎൽ 4G കേരളമാകെ വ്യാപിപ്പിക്കണമെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് കത്തയച്ചു
പുരോഗതിക്ക് ഊന്നൽ നൽകുന്ന ബജറ്റ്: എ.വിജയരാഘവൻ
ബജറ്റിൽ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്ക്105 കോടി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top