Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
അദ്ഭുത ഔഷധി: നയന്‍താര
മുയലിനു കടിയേറ്റാല്‍
വന്യജീവി ആക്രമണത്തില്‍ നാടു നശിക്കാതിരിക...
ആടു നല്കുന്നു, ആദായവും ആനന്ദവും
വിളവു കുറയുന്നുണ്ടോ? കാരണമിതാകാം
ജലമാണ് ജീവന്, പമ്പാണ് താരം
സംരംഭകര്‍ക്കു മാതൃകയാക്കാം "എംഎസി മില്‍ക...
മനുഷ്യന്റെ ആരോഗ്യത്തിന് മണ്ണിനെ ജീവസുറ്...
നെല്ലിനു സംരക്ഷണം, തെങ്ങിനു ജലസേചനം
Previous
Next
Karshakan
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്. 2013- ല്‍ കൈപ്പറമ്പ് കൃഷി ഓഫീസറായിരുന്ന ടി.പി. ബൈജുവാണ് ഉണ്ണികൃഷ്ണന് ശാസ്ത്രീയ ജലസേചന സംവിധാനങ്ങളെക്കുറിച്ചുള്ള അറിവു നല്‍കുന്നത്. ആത്മയുടെ നേതൃത്വത്തില്‍ പെരുമാട്ടി പഞ്ചായത്തിലെത്തി ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗിനെ(കൃത്യതാ കൃഷി) കുറിച്ചു പഠിച്ചു. ഒന്നോ രണ്ടോ വിളകള്‍ക്കു പകരം ബഹുവിള പച്ചക്കറികൃഷി പരീക്ഷിക്കണമെന്നതും പെരുമാട്ടി നല്കിയ പാഠമായിരുന്നു. സന്ദര്‍ശന ശേഷം തിരിച്ചെത്തി സ്വന്തം കൃഷിയിടത്തില്‍ ശാസ്തീയ ജലസേചനമുറകളോടെ ബഹുവിള കൃഷി നടപ്പാക്കിയതാണ് തന്റെ വിജയത്തിന്റെ ആദ്യപടിയായതെന്ന് ഉണ്ണികൃഷ്ണന് പറയുന്നു. വര്‍ഷം മുഴുവന്‍ പച്ചക്കറി ലഭിക്കുന്നതിന് ഒരേക്കര്‍ സ്ഥലമാണു തെരഞ്ഞെടുത്തത്. അതില്‍ അമ്പതു സെന്റില്‍ പാവല്‍, പടവലം, പയര്‍, വെണ്ട, വഴുതിന, മത്തന്‍, കുമ്പളം, വെള്ളരി, ചീര, മുളക്, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ നട്ടു. ആദ്യ അമ്പതു സെന്റിലെ വിളവെടുപ്പ് അവസാനിക്കുമ്പോള്‍ രണ്ടാമത്തെ അമ്പതു സെന്റിലെ പച്ചക്കറി വിളവെടുപ്പു പാകമാകുന്ന തരത്തില്‍ റിലേ കൃഷി സമ്പ്രദായമാണ് ഉണ്ണികൃഷ്ണന് പരീക്ഷിച്ചത്. നല്ല മഴക്കാലത്തു കൃഷിയിറക്കാന്‍ റെയിന്ഷെല്ട്ടറും പണിതു. 365 ദിവസം വിളവെടുക്കുന്ന ശൈലിയായതോടെ വില പ്രശ്നമല്ലാതായി. മാത്രമല്ല കൂടുതല്‍ പച്ചക്കറികള്‍ ഒരു കര്ഷകനില് നിന്നു ലഭിക്കുന്നതിനാല്‍ കച്ചവടക്കാര്‍ക്കും താത്പര്യമായി.
കായകള്‍ക്ക് രൂപവും വലിപ്പവുമില്ലെങ്കില്
അപ്പോഴും ചില പ്രശ്നങ്ങള്‍ ബാക്കി നിന്നു. ഉണ്ടാക്കുന്ന പച്ചക്കറികള്‍ക്കു മികച്ച പരിചരണം കൊടുത്താലും 30-40 ശതമാനം കൃത്യമായ ആകൃതിയിലോ വലിപ്പത്തിലോ ഉണ്ടാകുന്നില്ല. രോഗകീടങ്ങള്‍ കുറഞ്ഞാലും ഈ പ്രശ്നം നിലനിന്നു. അപ്പോഴാണ് കണ്ണൂര്‍ കെവികെയിലെ ഡോ. ജയരാജിനെ കാണാന്‍ ഇടയായത്. മണ്ണറി ഞ്ഞുള്ള വളപ്രയോഗമാണ് മികച്ച ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ആദ്യപടി എന്ന നിര്‍ദേശം സ്വീകരിച്ചു. മണ്ണു പരിശോധിച്ച് വളപ്രയോഗം ആരംഭിച്ചു. ദ്വീതിയ മൂലകങ്ങളായ കാല്‍സ്യവും മഗ്നീഷ്യവും സൂക്ഷ്മ മൂലകങ്ങളും ആവശ്യമനുസരിച്ചു നല്കി. ഫലം വളരെ പ്രത്യക്ഷമായിരുന്നു. എ ഗ്രേഡ് ഉത്പന്നങ്ങളുടെ തോത്- 90 ശതമാനം വരെ ഉയര്‍ന്നു. അതായത് 10 കിലോ പാവയ്ക്ക വിളവെടുത്താല്‍ അതിലെ ഒമ്പതുകി ലോയും പ്രീമിയം ഗ്രേഡില്‍ വില്ക്കാമെന്നര്ഥം. അതും ഒരു വലിയ മാറ്റത്തിനു വഴിയൊരുക്കി. ഇന്ന് ഉണ്ണികൃഷ്ണന്റെ പച്ചക്കറികള്‍ പിജിഎസ് മുദ്രയോടെ(പാര്‍ട്ടിസിപ്പേറ്ററി ഗാരന്റി സിസ്റ്റം- കേന്ദ്ര,സംസ്ഥാനസര്‍ക്കാരു കള്‍ നല്കുന്ന ഗുണമേന്മ മുദ്ര) സംസ്ഥാനത്തെ പ്രധാന മാളുകളില്‍ എത്തുന്നുണ്ട്. സുരക്ഷിത പച്ചക്കറി കൃഷി എന്ന ആശയം മുറുകെ പിടിക്കുമ്പോഴും സമീകൃതമായ മൂലകങ്ങളുടെ ഉപയോഗവും കൃത്യമായ മണ്ണറിവും ശാസ്ത്രീയ ജലസേചനവും ഒരു കര്‍ഷകന്റെ വിജയത്തിന്റെ അടിസ്ഥാനമാണെന്ന് ഈ ഉദാഹരണം തെളിയിക്കുന്നു.
നെല്‍കൃഷിക്കാരനായിരുന്ന അച്ഛന് പ്രഭാകരന് നായരുടെ മകന് കളംമാറിച്ചവിട്ടി പച്ചക്കറികൃഷിയില്‍ എത്തിയത് 2010 ലാണ്. കമ്പ്യൂട്ടര്‍ മേഖലയിലെ ജോലി ഉപേക്ഷിച്ചാണു കൃഷിയിലേക്കെത്തുന്നത്. ആദ്യകാലങ്ങളില്‍ കോളിലെ നെല്‍കൃഷി മാത്രമായിരുന്നു. വിഷുവിനു വേണ്ടി മകരകൊയ്ത്ത് കഴിഞ്ഞ പാടത്ത് പച്ചക്കറി കൃഷിയിറക്കുകയായിരുന്നു ചെയ്തുപോന്നത്. അതില്‍ പലപ്പോഴും നഷ്ടം നേരിട്ടു. കൊടും വേനലില്‍ നട്ടുനനച്ചുണ്ടാക്കിയ പച്ചക്കറികള്‍ക്ക്, പ്രധാനമായും മത്തന്‍, വെള്ളരി എന്നിവയ്ക്ക് വില ലഭിക്കാത്ത അവസ്ഥവന്നു. കൃഷിയില്‍ നഷ്ടം നേരിട്ടപ്പോള്‍ അച്ഛന് വീണ്ടും ഇടപെട്ടു. ഒരു തവണകൂടി ചെയ്യാനുള്ള മുതല്‍ മുടക്ക് ഞാന്‍ നടത്താം എന്നതായിരുന്നു വാഗ്ദാനം. ആ വര്‍ഷം കൂലിയും മറ്റ് ഉത്പാദന ഉ പാധികളുടെ വിലയും കിട്ടി എന്നല്ലാതെ ലാഭമൊന്നും ലഭിച്ചില്ല. അങ്ങനെയിരിക്കെയാണ് കൃഷിഓഫീസര്‍മാരെയും ശാസ്ത്രജ്ഞരെയും കാണുന്നതും കൃഷിയുടെ രീതി മാറ്റുന്നതും.
ഇന്ന് ഒരുവര്‍ഷം 30 ടണ്ണിലധികം പച്ചക്കറിയാണ് ഉണ്ണികൃഷ്ണന് റിലേ കൃഷിയിലൂടെ വിപണനത്തിന് എ ത്തിക്കുന്നത്. വര്‍ഷം എട്ടുലക്ഷത്തിലധികം രൂപയുടെ പച്ചക്കറി വില്‍ക്കുന്നു. കൊറോണ ലോക്ക് ഡൗണ്‍ വന്നകാലത്ത് സമൂഹ്യമാധ്യമങ്ങളിലൂടെ തന്റെ പച്ചക്കറികള്‍ ഒരു ബുദ്ധിമുട്ടും കൂടാതെ വില്‍ക്കാനും ഉണ്ണികൃഷ്ണനു സാധിച്ചു. ഇതിനിടെ കുറെ അംഗീകാരങ്ങളും ഈ കര്‍ഷകനെ തേടിയെത്തി. 2017 - ല്‍ തൃശൂര്‍ ജില്ലയിലെ മികച്ച പച്ചക്കറി കര്‍ഷക നുള്ള പുരസ്കാരം, 2019-20 ല്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ മികച്ച ഇന്നവേറ്റീവ് കര്‍ഷകനുള്ള ദേശീയ പുരസ്കാരം എന്നിവ ലഭിച്ചു. തണ്ണിമത്തന്, മസ്ക് മെലണ്‍(ഷമാം), സാലഡ് കുക്കുംബര്‍ തുടങ്ങിവ ഈ വര്‍ഷം മുതല്‍ കൃഷിചെയ്തുവരുന്നു. ചുരുങ്ങിയ സ്ഥലത്തു നിന്നു പച്ചക്കറികൃഷിയിലൂടെ നേട്ടം കൊയ്യാമെന്ന് നമ്മെ ഓര്‍മിപ്പിക്കുകയാണ് ഈ കര്‍ഷക പ്രതിഭ. കേരളത്തെപോലെ തുണ്ടു വത്കരിക്കപ്പെട്ട കൃഷിഭൂമികളില്‍ ഇത്തരം വിജയമാതൃകകള്‍ക്ക് പ്രാധാന്യമേറെയാണ്.
കൃഷി വിജയമാക്കിയത് കണിക ജലസേചനവും ഫെര്‍ട്ടിഗേഷനും
തന്റെ പച്ചക്കറികൃഷി വിജയമാക്കിയതില്‍ ശാസ്ത്രീയ ജലസേചനത്തിന്റെ പങ്ക് എടുത്തുപറയുകയാണ് ഉണ്ണികൃഷ്ണന്. ഡ്രിപ്പ് ഇറിഗേഷനിലൂടെ (കണിക ജലസേചനം) എന്‍പികെ വളങ്ങളും ദ്വിതീയ, സൂക്ഷ്മ മൂലകങ്ങളും നല്കുന്നു. വെള്ളത്തിലൂടെ വളവും നല്കുന്ന ഫെര്ട്ടിഗേഷന് രീതിക്കു പലഗുണങ്ങളുണ്ട്. കുറച്ചു വളംകൊണ്ട് കൂടുതല്‍ ചെടികള്‍ക്കു വളപ്രയോഗം നടത്താന്‍ സാധിക്കും. ഇതിനാല്‍ വളത്തിനുള്ള ചെലവു കുറക്കാം. ഫെര്ട്ടിഗേഷന് രീതിയില്‍ വളപ്രയോഗം നടത്തുമ്പോള്‍ മണ്ണിന്റെ പിഎച്ച് ഘടനമാറുന്നില്ലെന്നതാണു മറ്റൊരു ഗുണം. ഇതിനാല്‍ നല്കുന്ന മൂലകങ്ങള്‍ കൃത്യമായി ആഗിരണം ചെയ്യാന്‍ ചെടികള്‍ക്കു സാധിക്കുന്നു. അടിവളമായി ധാരാളം ജൈവവളങ്ങള്‍ നല്കുന്നു. തന്മൂലം വിളവും വര്‍ധിക്കും. ചെടികളുടെ രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നതിനാല്‍ മരുന്നുപ്രയോഗം വേണ്ടി വരുന്നില്ലെന്നും ഉണ്ണികൃഷ്ണന് പറയുന്നു. വിളകള്‍ക്കു രുചിയും കൂടുതലായിരിക്കും. ഒരേക്കറില്‍ നിന്നു വര്‍ഷം 35-40 ടണ്‍ ഉത്പാദനം നടക്കുന്നു. ഒരു സെന്റില്‍ നിന്നു വര്‍ഷം ഒരുടണ്‍ പച്ചക്കറിയുണ്ടാക്കുകയെന്നതാണ് അടുത്ത പദ്ധതി. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളജ് അസോസിയേറ്റ് ഡീന്‍ ഡോ. സി. നാരായണന്‍കുട്ടി, കൃഷിഓഫീസര്മാരായിരുന്ന ബേബി റാഫേല്‍, ടി.പി. ബൈജു, കണ്ണൂര്‍ കെവികെയിലെ ഡോ. ജയരാജ് എന്നിവരെല്ലാം തന്റെ കൃഷി ശാസ്ത്രീയമാക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചവരാണെന്നും ഉണ്ണി പറയുന്നു.
വിലാസം: ഉണ്ണികൃഷ്ണന്
വടക്കുംചേരി വീട്, കൈപ്പറമ്പ്, പുത്തൂര്‍, തൃശൂര്‍ ഫോണ്‍: 9447441281.
ജോസഫ് ജോണ്‍ തേറാട്ടില്‍
കൃഷി ഓഫീസര്‍, ജില്ലാ മണ്ണുപരിശോധന കേന്ദ്രം, തൃശൂര്‍
അദ്ഭുത ഔഷധി: നയന്‍താര
ആറു പതിറ്റാണ്ടു മുമ്പുള്ള സംഭവമാണ്, രണ്ട് കനേഡിയന്‍ ശാസ്ത്ര കാരന്മാര് നിറയെ പൂക്കളുണ്ടാകുന്ന ഒരു സുന്ദരി ചെടിയുടെ ഔഷധമേ
മുയലിനു കടിയേറ്റാല്‍
ഉപജീവന മാര്‍ഗമായി മുയല് ഫാം നടത്തുന്നവര്‍ മുതല്‍ രണ്ടോ മൂന്നോ മൃഗങ്ങളെ ഓമനകളായി വളര്‍ത്തുന്നവര്‍ വരെ അഭിമുഖീകരിക്കുന്ന
വന്യജീവി ആക്രമണത്തില്‍ നാടു നശിക്കാതിരിക്കാന്‍
കുരങ്ങും കാട്ടുപന്നിയും മാനും എന്തിന്, മയില്‍ പോലും കൃഷി നശിപ്പി ക്കുകയാണ്. ആന, പുലി, കടുവ എന്നിവ കര്‍ഷകരുടെ ജീവനാണ് അപഹ
ആടു നല്കുന്നു, ആദായവും ആനന്ദവും
ഒരു മികച്ച സംരംഭം എന്ന നിലയിലാണ് സിറിയക് വര്‍ഗീസ് എന്ന കുറുവച്ചന് ആടുവളര്‍ത്തലില്‍ ആകൃഷ്ടനായത്. 15 പെണ്ണാടുകളും ഒരു മുട
വിളവു കുറയുന്നുണ്ടോ? കാരണമിതാകാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന പഴം വാഴപ്പഴമാണ്. 33 ശതമാനമാണ് ആ ഗോള ഉത്പാദനത്തിലെ നമ്മുടെ വി ഹിതം.
ജലമാണ് ജീവന്, പമ്പാണ് താരം
ഭൂമുഖത്ത് ജീവന്റെ നിലനില്‍പ്പിന് ആധാരമായ പ്രകൃതിയുടെ വരദാനമാണു ജലം. ലോകത്തില്‍ നദീതട സംസ്കാരങ്ങളുടെ ഉത്ഭവം തന്നെ കുടിന
സംരംഭകര്‍ക്കു മാതൃകയാക്കാം "എംഎസി മില്‍ക്കോ' ഫാമിനെ
തലശേരിക്കടുത്തു കടവത്തൂര്‍ പുല്ലൂക്കരയിലെ ഇസ്ഹാഖിന്റെ 'മില്‍ക്കോ' ഡയറിഫാം ഒരു മാതൃകയാണ്. ഒരു സംരംഭം എങ്ങനെയായിരിക്കണമെന
മനുഷ്യന്റെ ആരോഗ്യത്തിന് മണ്ണിനെ ജീവസുറ്റതാക്കാം
മനുഷ്യനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് മണ്ണിലുണ്ടാകുന്ന വിളകളിലൂടെയാണ്. മണ്ണ് ആരോഗ്യമുള്ളതായാല്‍ അവിടെ ഉത്പാ ദിപ്പിക്കപ
നെല്ലിനു സംരക്ഷണം, തെങ്ങിനു ജലസേചനം
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരേ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോധ ഇനങ്ങള്‍
കനക്കുന്ന വേനലും, മാറേണ്ട നന രീതികളും
സംസ്ഥാനത്തെ അന്തരീക്ഷ താപനില അസാധാരണമാം വിധം വര്‍ധിക്കുകയാണ്. താപനില 40 ഡിഗ്രിയിലെത്തുകയും വേനല്‍മഴ ശു ഷ്കിക്കുകയും ചെയ
ഒരിക്കല്‍ നിറച്ചാല്‍ രണ്ടാഴ്ച നനയ്ക്കാം
ഒരിക്കല്‍ ജലംനിറച്ചാല് രണ്ടാഴ്ച നനയ്ക്കാവുന്ന തിരിനന സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ബിജു ജലാല്‍ എന്ന കര്ഷകന്. ഉറുമ
എരുമ വളര്‍ത്തുന്നോ, ഇവ ശ്രദ്ധിക്കൂ...
മാംസത്തിനായി പോത്തിനെ വളര്‍ത്തുന്നതുപോലെ പാലിനും കിടാക്കളെ ലഭിക്കുന്നതിനുമായി എരുമവളര്ത്തുന്ന കര്‍ഷകരും കേരളത്തില്‍ ധാര
ചെമ്മീന്‍ വൈറസിനെ തടയാന്‍ കരിമീന്‍ വിത്തുത്പാദനം
കണ്ണൂര്‍ പയ്യന്നൂരിലെ ടി. പുരുഷോത്തമന്റെ മത്സ്യകൃഷി വ്യത്യസ്തമാണ്. വൈവിധ്യവത്കരണത്തിലൂടെ ചെമ്മീന്പാടത്തു നിന്ന് എങ്ങനെ
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
അദ്ഭുത ഔഷധി: നയന്‍താര
ആറു പതിറ്റാണ്ടു മുമ്പുള്ള സംഭവമാണ്, രണ്ട് കനേഡിയന്‍ ശാസ്ത്ര കാരന്മാര് നിറയെ പൂക്കളുണ്ടാകുന്ന ഒരു സുന്ദരി ചെടിയുടെ ഔഷധമേ
മുയലിനു കടിയേറ്റാല്‍
ഉപജീവന മാര്‍ഗമായി മുയല് ഫാം നടത്തുന്നവര്‍ മുതല്‍ രണ്ടോ മൂന്നോ മൃഗങ്ങളെ ഓമനകളായി വളര്‍ത്തുന്നവര്‍ വരെ അഭിമുഖീകരിക്കുന്ന
വന്യജീവി ആക്രമണത്തില്‍ നാടു നശിക്കാതിരിക്കാന്‍
കുരങ്ങും കാട്ടുപന്നിയും മാനും എന്തിന്, മയില്‍ പോലും കൃഷി നശിപ്പി ക്കുകയാണ്. ആന, പുലി, കടുവ എന്നിവ കര്‍ഷകരുടെ ജീവനാണ് അപഹ
ആടു നല്കുന്നു, ആദായവും ആനന്ദവും
ഒരു മികച്ച സംരംഭം എന്ന നിലയിലാണ് സിറിയക് വര്‍ഗീസ് എന്ന കുറുവച്ചന് ആടുവളര്‍ത്തലില്‍ ആകൃഷ്ടനായത്. 15 പെണ്ണാടുകളും ഒരു മുട
വിളവു കുറയുന്നുണ്ടോ? കാരണമിതാകാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന പഴം വാഴപ്പഴമാണ്. 33 ശതമാനമാണ് ആ ഗോള ഉത്പാദനത്തിലെ നമ്മുടെ വി ഹിതം.
ജലമാണ് ജീവന്, പമ്പാണ് താരം
ഭൂമുഖത്ത് ജീവന്റെ നിലനില്‍പ്പിന് ആധാരമായ പ്രകൃതിയുടെ വരദാനമാണു ജലം. ലോകത്തില്‍ നദീതട സംസ്കാരങ്ങളുടെ ഉത്ഭവം തന്നെ കുടിന
സംരംഭകര്‍ക്കു മാതൃകയാക്കാം "എംഎസി മില്‍ക്കോ' ഫാമിനെ
തലശേരിക്കടുത്തു കടവത്തൂര്‍ പുല്ലൂക്കരയിലെ ഇസ്ഹാഖിന്റെ 'മില്‍ക്കോ' ഡയറിഫാം ഒരു മാതൃകയാണ്. ഒരു സംരംഭം എങ്ങനെയായിരിക്കണമെന
മനുഷ്യന്റെ ആരോഗ്യത്തിന് മണ്ണിനെ ജീവസുറ്റതാക്കാം
മനുഷ്യനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് മണ്ണിലുണ്ടാകുന്ന വിളകളിലൂടെയാണ്. മണ്ണ് ആരോഗ്യമുള്ളതായാല്‍ അവിടെ ഉത്പാ ദിപ്പിക്കപ
നെല്ലിനു സംരക്ഷണം, തെങ്ങിനു ജലസേചനം
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരേ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോധ ഇനങ്ങള്‍
കനക്കുന്ന വേനലും, മാറേണ്ട നന രീതികളും
സംസ്ഥാനത്തെ അന്തരീക്ഷ താപനില അസാധാരണമാം വിധം വര്‍ധിക്കുകയാണ്. താപനില 40 ഡിഗ്രിയിലെത്തുകയും വേനല്‍മഴ ശു ഷ്കിക്കുകയും ചെയ
ഒരിക്കല്‍ നിറച്ചാല്‍ രണ്ടാഴ്ച നനയ്ക്കാം
ഒരിക്കല്‍ ജലംനിറച്ചാല് രണ്ടാഴ്ച നനയ്ക്കാവുന്ന തിരിനന സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ബിജു ജലാല്‍ എന്ന കര്ഷകന്. ഉറുമ
എരുമ വളര്‍ത്തുന്നോ, ഇവ ശ്രദ്ധിക്കൂ...
മാംസത്തിനായി പോത്തിനെ വളര്‍ത്തുന്നതുപോലെ പാലിനും കിടാക്കളെ ലഭിക്കുന്നതിനുമായി എരുമവളര്ത്തുന്ന കര്‍ഷകരും കേരളത്തില്‍ ധാര
ചെമ്മീന്‍ വൈറസിനെ തടയാന്‍ കരിമീന്‍ വിത്തുത്പാദനം
കണ്ണൂര്‍ പയ്യന്നൂരിലെ ടി. പുരുഷോത്തമന്റെ മത്സ്യകൃഷി വ്യത്യസ്തമാണ്. വൈവിധ്യവത്കരണത്തിലൂടെ ചെമ്മീന്പാടത്തു നിന്ന് എങ്ങനെ
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
Latest News
വ്യാജ മാനഭംഗ പരാതി നല്കിയ പെൺകുട്ടി ജീവനൊടുക്കി
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂലിൽ
മുംബൈയിൽ 119 ദിവസത്തിനുശേഷം ആയിരത്തിലധികം കോവിഡ് രോഗികൾ
ആലപ്പുഴയിൽ വ്യാഴാഴ്ച ഹർത്താൽ
ബിജെപി ഉറപ്പ്; എന്‍ഡിഎയില്‍ സജീവമാകുമെന്ന് പി.സി. തോമസ്
Latest News
വ്യാജ മാനഭംഗ പരാതി നല്കിയ പെൺകുട്ടി ജീവനൊടുക്കി
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂലിൽ
മുംബൈയിൽ 119 ദിവസത്തിനുശേഷം ആയിരത്തിലധികം കോവിഡ് രോഗികൾ
ആലപ്പുഴയിൽ വ്യാഴാഴ്ച ഹർത്താൽ
ബിജെപി ഉറപ്പ്; എന്‍ഡിഎയില്‍ സജീവമാകുമെന്ന് പി.സി. തോമസ്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top