Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
അഴകാണീ തത്തകള്‍; ആനന്ദകൂടൊരുക്കി "അമ്പാട...
കൊറോണ നായ്ക്കളിലും
ന്യൂസിലാന്‍ഡിലെ ചെമ്മരിയാടുകളും സംരംഭ പാ...
ഗൗതം കത്തോലി; തലയെടുപ്പുള്ള പോത്ത്
ഡബിള്‍ റിക്കാര്‍ഡുമായി വട്ടവടയിലെ സവാള
ഐസ് സ്പ്രേയില്‍ വിരിഞ്ഞ കോളി ഫ്ളവര്‍
രാജിയുടെ സ്വന്തം ജാതി
ആഫ്രിക്കന്‍ സ്നേഹപ്പക്ഷികള്‍: ആദായവും ആ...
കൈത: അന്യംനില്‍ക്കുന്ന സംരംഭം, ഔഷധം
Previous
Next
Karshakan
പക്ഷിപ്പനി മഹാമാരിയോ?
കേരളത്തില്‍ പുതിയ ആശങ്കയായി പക്ഷിപ്പനിയുടെ വരവ്. താറാവുകൃഷി നടത്തുന്ന നിരവധി കര്‍ഷകരാണ് ഇതുമൂലം പ്രതിസന്ധിയിലായിരിക്കു ന്നത്. പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് ദ്രുതഗതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് സംസ്ഥാനം നീങ്ങുന്നു. ഈ അവസരത്തില്‍ മൃഗങ്ങളിലും മനുഷ്യരിലും വിവിധ രോഗലക്ഷണങ്ങള്‍ക്കു കാരണമാകുന്ന ഈ ജന്തുജന്യരോഗത്തെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ജനങ്ങള്‍ ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്.
പക്ഷിപ്പനിക്കു പിന്നില്‍
ഓര്‍ത്തോമിക്സോ വൈറസ് കുടുംബത്തില്‍പ്പെട്ട ആര്‍എന്‍എ വൈറസുകളായ ഇന്‍ഫ്ളുവന്‍സ-എ വൈറസാണ് രോഗകാരി. 'പക്ഷികളിലെ പ്ലേഗ്' എന്നറിയപ്പെടുന്ന പകര്‍ച്ചവ്യാധിയാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സാ. കോഴികള്‍, വാത്ത, ടര്‍ക്കി, പ്രാവ്, താറാവ്, ലൗ ബേര്‍ഡ്സ് തുടങ്ങിയ വളര്‍ത്തുപക്ഷികളെ യെല്ലാം രോഗം ബാധിക്കും. കോഴികളിലും ടര്‍ക്കികളിലുമാണ് മരണനിരക്ക് കൂടുതലുള്ളത്. ലോകത്തിലിന്ന് 140 ല്‍ പരം ഇന്‍ഫ്ളുവന്‍സാ വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ താരതമ്യേന വീര്യംകുറഞ്ഞ എച്ച്-5 എന്‍-8 വൈറസുകളാണ് ഇത്തവണ കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നത് എന്നത് ആശ്വാസപ്രദമാണ്.
രോഗവ്യാപനം എങ്ങനെ ?
ശ്വാസനാളത്തിലും അന്നനാള ത്തിലും വൈറസിനെ വഹിച്ചു നടക്കുന്ന നീര്പക്ഷികളടക്കമുള്ള ദേശാ ടനക്കിളി കളാണ് രോഗവ്യാപനം നടത്തുന്നത്. ഇവ തങ്ങളുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങ ളിലൂടെ ധാരാളമായി വൈറസിനെ പുറന്തള്ളും. ഇത് മറ്റു വളര്‍ത്തു പക്ഷികളിലേക്ക് പകരും. ഇത്തരം പക്ഷികളോ അവയുടെ ശരീരസ്രവ ങ്ങളോ കാഷ്ഠമോ ആയി നേരിട്ടുള്ള സമ്പര്‍ക്കം, രോഗാണുമലി നമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണ ങ്ങള്, തൊഴിലാളികളുടെ വസ്ത്രം, പാദരക്ഷകള്‍ എന്നിവ വഴി രോഗം പകരാം. വായുവിലൂടെയും രോഗ ബാധിതരായ പക്ഷികളുടെ കാഷ്ഠ ത്തില്‍ വന്നിരിക്കുന്ന ഈച്ചകളിലൂ ടെയും രോഗം വ്യാപനം നടക്കാം.
രോഗലക്ഷണങ്ങള്‍
പക്ഷിപ്പനി വൈറസുകള്‍ രണ്ടു തരമുണ്ട്.
* ലക്ഷണങ്ങള്‍ അധികമില്ലാത്ത തീര്‍ത്തും കുറഞ്ഞ മരണനിരക്കുള്ള ലോ പാത്തോജനിക് ഏവിയന്‍ ഇന്‍ ഫ്ളുവന്സാ.
* വേഗത്തില്‍ പടരുന്ന പക്ഷികളുടെ കൂട്ടമരണത്തിനു കാരണമാകുന്ന ഹൈ പാത്തോജനിക്ക് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ(എച്ച്-5, എച്ച്-7).
വായില്‍ നിന്നും മൂക്കില്‍ നിന്നും സ്രവം പുറപ്പെടുവിക്കല്‍, ശ്വാസ തടസം, മുട്ടയുത്പാദനത്തില്‍ പെട്ടെ ന്നുണ്ടാകുന്ന കുറവ് തുടങ്ങിയ ലക്ഷ ണങ്ങളാണ് ലോ പാത്തോജനിക് ഏവിയന്‍ ഇന്‍ഫ്ളൂവന്‍സാ വൈറസ് ബാധയില്‍ കാണാറുള്ളത്.
പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊ ന്നും തന്നെയില്ലാതെ പക്ഷികളുടെ പെട്ടെന്നുള്ള കൂട്ടമരണത്തിനു കാര ണമാകുന്നവയാണ് ഹൈ പാത്തോ ജനിക് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ. ഈ രോഗാവസ്ഥയ്ക്കു രണ്ടു ദിവസം മുമ്പ് ചുരുക്കം ചില സാഹചര്യങ്ങളില്‍ പച്ച കലര്‍ന്ന വയറിളക്കം, തലയും പൂവും ആടയുമെല്ലാം വീങ്ങി നീല നിറമാകല്‍, കാല്പാദങ്ങളിലെ ചുവപ്പു നിറം, ശ്വാസതടസം തുടങ്ങിയ ലക്ഷ ണങ്ങളും പ്രകടമാക്കാറുണ്ട്.
മനുഷ്യരിലേക്കു പടരുമോ?
അപൂര്‍വമായി ഈ വൈറസുകള്‍ തങ്ങളുടെ ആതിഥേയ ജീവികളെ വിട്ട് മനുഷ്യരിലേക്കും മറ്റു ജീവികളി ലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ട്. H5N1, H7N9, H7N7, H9N2 തുടങ്ങിയ പക്ഷിപ്പനി വൈറസുകള്‍ മനുഷ്യരി ലേക്കു പകരാനും രോഗബാധ യുണ്ടാക്കാനും ശേഷിയുള്ളവയാണ്. രോഗബാധയുള്ള പക്ഷികളെ ഭക്ഷിച്ച പൂച്ചവര്‍ഗത്തില്‍പ്പെട്ട ചില മൃഗങ്ങളിലും രോഗബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
രോഗാണുവിന്റെ ജനിതകഘടനയി ലുണ്ടാകുന്ന വ്യതിയാനം അഥവാ 'മ്യൂട്ടേഷന്' ആണ് ഇതിനു കാരണം. വ്യത്യസ്ത ജീവികളില്‍ കാണുന്ന ഇന്‍ഫ്ളുവന്‍സാ വൈറസുകള്‍, മനുഷ്യരില്‍ കാണുന്നവയുമായി ചേര്‍ന്ന് പുതിയ ജനിതകഘടനയാര്‍ജിച്ച് ഏതു നിമിഷവും ഒരു ആഗോള മഹാമാരിയായി മാറിയേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പക്ഷികളില്‍ നിന്ന് മനുഷ്യരിലേ ക്കുള്ള രോഗ വ്യാപനം അത്യപൂര്‍വ മാണെങ്കിലും ഇത്തരമൊരു സന്ദര്‍ഭ മുണ്ടായാല്‍ ഏകദേശം 60 ശതമാനം മനുഷ്യരിലും ഗുരുതരമായ വൈറല്‍ ന്യൂമോണിയ ഉണ്ടാകാനുള്ള സാധ്യത യുണ്ട്. ഇതിനു വ്യക്തമായ തെളിവാണ് മുന്‍ നൂറ്റാണ്ടുകളില്‍ കോടാനു കോടി ജനതയെ നാമാവശേഷമാ ക്കിയ സ്പാനിഷ് ഫ്ളൂ (1918), ഏഷ്യന്‍ ഫ്ളൂ (1957-58), ഹോങ്കോംഗ് ഫ്ളൂ (1968) എന്നിവ. എന്നാല്‍ നിലവില്‍ കേരളത്തില്‍ സ്ഥിരീ കരിച്ചിരിക്കുന്ന H5N8 വിഭാഗത്തില്‍പ്പെടുന്ന വൈറസുകള്‍ക്ക് മനുഷ്യരിലേക്കു പടരുന്ന സ്വഭാവ മുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ ജാഗ്രത വേണ മെങ്കിലും ഭയക്കേണ്ട സാഹചര്യമില്ല.
രോഗനിര്‍ണയം എങ്ങനെ?
രോഗനിര്‍ണയത്തിന് ലബോറട്ടറി സ്ഥിരീകരണം ആവശ്യമാണ്. സാധാ രണയായി രോഗബാധിതരായ പക്ഷി കളുടെ തൊണ്ട, മൂക്ക് എന്നിവിട ങ്ങളില്‍ നിന്നെടുക്കുന്ന സ്രവങ്ങള്‍, ചത്ത പക്ഷികളുടെ ആന്തരീകാവയ വങ്ങള്‍ എന്നിവയുടെ പരിശോധന യിലൂടെ രോഗകാരിയായ വൈറസിന്റെ ജനിതക പദാര്‍ഥം വേര്തിരിച്ചെ ടുക്കുന്നു. റിവേഴ്സ് ട്രാന്സ്ക്രിപ്പ് റ്റേസ് പോളിമറേസ് ചെയിന്‍ റിയാ ക്ഷന്‍ (ആര്‍ടിപിസിആര്‍) എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. സിറത്തിലെ ആന്റി ബോഡിയുടെ അളവു വില യിരുത്തിയും രോഗനിര്‍ണയം സാധ്യമാണ്. എന്‍സൈം ലിങ്ക്ട് ഇമ്മ്യൂണോ സോര്‍ബന്റ് അസേ എന്ന സാങ്കേതിക വിദ്യയിലൂടെ ഇതു സാധ്യമാകും.
പ്രതിരോധമാണ് അതിജീവനമന്ത്രം
വിവിധതരം വാക്സിനുകള്‍ വിക സിപ്പിച്ചിട്ടു ണ്ടെങ്കിലും പ്രതിരോധകു ത്തിവയ്പെടുത്ത പക്ഷികള്‍ തങ്ങ ളുടെ ശരീരസ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും വൈറസിനെ പുറന്തള്ളാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യ യടക്കമുള്ള വിവിധ രാജ്യങ്ങ ളില്‍ വാക്സിനേഷന് ശിപാര്‍ശ ചെയ്യപ്പെടുന്നില്ല. രോഗബാധിതരായ പക്ഷികളെയും സമ്പര്‍ക്കത്തില്‍ വരുന്ന മറ്റു പക്ഷികളെയും കൂട്ടത്തോടെ കൊന്ന് ദഹിപ്പിക്കുകയെ ന്നതാണ് പ്രധാന പ്രതിരോധ നടപടി. രോഗബാധിത മേഖലയില്‍ നിന്നു പുറത്തേക്കു വ്യാപിച്ചാല്‍ നിയന്ത്രണം ദുഷ്കരമാണ്.
മറ്റു പക്ഷികളേക്കാള്‍ മനുഷ്യര്‍ക്ക് കൂടുതല്‍ സമ്പര്‍ക്കമു ണ്ടാകാന്‍ ഇടയുള്ളത് വളര്ത്തുപക്ഷികളു മായാണ്. അതിനാല്‍ രോഗം കണ്ടെ ത്തിയതിന് ഒരു കിലോമീറ്റര്‍ പരിധി യിലുള്ള മുഴുവന്‍ വളര്‍ത്തു പക്ഷിക ളെയും കൊന്ന് സുരക്ഷി തമായി നശിപ്പിക്കുന്നത് രോഗവ്യാപനം തടയാന്‍ സഹായകമാണ്.
ഇങ്ങനെ നശിപ്പിക്കപ്പെടുന്ന പക്ഷി കള്‍ക്കും ഇവയുടെ മുട്ട, തീറ്റ മുത ലായവയ്ക്കും കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം ലഭിക്കും. രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തുനിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ പക്ഷി കളെ വാങ്ങുകയോ, വില്ക്കുകയോ അരുത്.
* രോഗം കണ്ടെത്തിയതിനു 10 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള നിരീക്ഷണ മേഖലയില്‍ വളര്‍ത്തു പക്ഷികളെ അഴിച്ചുവിട്ടു വളര്‍ത്തു ന്നത് തത്കാലത്തേക്ക് ഒഴിവാക്കേ ണ്ടതാണ്.
* ദേശാടനക്കിളികളെയും കാക്ക, കൊറ്റി, മൈന തുടങ്ങിയ പക്ഷി കളെയും ആകര്‍ഷിക്കുന്ന രീതിയില്‍ തീറ്റ നല്‍കാതിരിക്കുക.
* ദേശാടനപക്ഷികളും നീര്പ ക്ഷികളും മറ്റും വന്നിറങ്ങാത്ത രീതിയില്‍ ജലസംഭരണികളും ടാങ്കു കളും നെറ്റുപയോഗിച്ച് അടച്ചു സുരക്ഷിതമാക്കുക.
ഇറച്ചിയും മുട്ടയും കഴിക്കാമോ?
രോഗബാധയില്ലാത്ത പ്രദേശങ്ങളില്‍ നിന്നു വാങ്ങി, ശരിയായി വേവിച്ച് മുട്ടയോ, ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതിയൊന്നും വേണ്ട. 70 ഡിഗ്രി സെല്‍ഷ്യസില്‍ 30 മിനിറ്റെങ്കിലും ചൂടാക്കുമ്പോള്‍ വൈറസ് നശിക്കും. ഇറച്ചിപാകം ചെയ്യുമ്പോള്‍ അതിന്റെ എല്ലാ ഭാഗങ്ങളും നന്നായി വെന്തു വെന്ന് ഉറപ്പാക്കേണ്ടതാണ്. പാതി വെന്ത ഇറച്ചിയും മുട്ടയും ഇവയുടെ ഉത്പന്നങ്ങളുമെല്ലാം ഒഴിവാക്കണം.
* പച്ചമാംസം കൈകാര്യം ചെയ്യുന്ന തിനു മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ചു കഴുകണം.
* മാംസം പാകം ചെയ്യുന്നിടങ്ങളില്‍ വേവിക്കാത്ത മാംസം കൈകാര്യം ചെയ്ത പാത്രങ്ങളും തവികളും പാകം ചെയ്ത മാംസവുമായി സമ്പര്‍ക്കത്തില്‍ വരുന്നതിനു മുമ്പ് സോപ്പുപയോഗിച്ചു ശുചിയാക്കണം.
* മുട്ട ഉപയോഗിക്കുന്നതിനു മുമ്പ് മുട്ടത്തോടില്‍ കാഷ്ഠം പറ്റിയിട്ടു ണ്ടെങ്കില് കഴുകി വൃത്തിയാക്കണം.
* വളര്‍ത്തുമൃഗങ്ങള്‍ക്ക് കോഴിയിറ ച്ചിയോ മറ്റ് അവയവങ്ങളോ ഭക്ഷണ മായി നല്കുമ്പോള് നന്നായി പാകം ചെയ്തുവെന്ന് ഉറപ്പാക്കണം.
* രോഗബാധിതരായ വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കു ന്നതിനും രോഗബാധിത പ്രദേശങ്ങള്‍ ശുചീകരി ക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗ സ്ഥരുമായി സഹകരിക്കണം.
* ശുചീകരണത്തനായി രണ്ടു ശതമാനം സോഡിയം ഹൈഡ്രോക് സൈഡ്, 1:1000 പൊട്ടാസ്യം പെര് മാംഗനേറ്റ് എന്നിവ ഉപയോഗി ക്കാവുന്നതാണ്.
* അണുനശീകരണം നടത്തുമ്പോഴും രോഗബാധിതരായ പക്ഷികളെ കൈ കാര്യം ചെയ്യുമ്പോഴും കട്ടികൂടിയ ഗ്ലൗസ്, കാലുറകള്‍, മുഖാവരണം, നീളമുള്ള ഗൗണ്‍ തുടങ്ങിയ സ്വയം സംരക്ഷാ ഉപാധികള്‍ നിര്‍ബന്ധ മായും ഉപയോഗിക്കുക.
$ വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കാനും വ്യക്തി ശുചിത്വം പാലിക്കാനും ശ്രദ്ധിക്കുക.
* ഏതെങ്കിലും മേഖലയില്‍ പക്ഷികളുടെ കൂട്ടമരണം ശ്രദ്ധയില്‍ പ്പെട്ടാല്‍ തദ്ദേശ സ്വയംഭരണ ഉദ്യോ ഗസ്ഥരെ വിവരമറിയിക്കണം.
* പക്ഷികളുമായി സമ്പര്‍ക്കത്തി ലേര്‍പ്പെടുന്ന വ്യക്തികളില്‍ പനി, ശ്വാസകോശ രോഗങ്ങള്‍ എന്നിവ പ്രകടമാകുന്ന പക്ഷം വിവരം ഡോക് ടറെ അറിയിക്കേണ്ടതും വിദഗ്ധ ചികിത്സ തേടേണ്ടതുമാണ്.
നന്നായി വേവിച്ച മാംസം ഭക്ഷി ക്കുന്ന കേരള ഭക്ഷണശൈലിയും കൊറോണ മഹാമാരിയെ നേരിടു ന്നതായി നിലവിലുള്ള മുന്‍കരുത ലുകളായ മുഖാവരണം, സാമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങളും മനുഷ്യരില്‍ പക്ഷിപ്പനി ഭീഷണി കുറയ്ക്കും. എന്നാല്‍ വരുംകാല ങ്ങളില്‍ വൈറസിന് രൂപമാറ്റം സംഭ വിച്ച് മനുഷ്യരിലേക്കു പകരാനുള്ള വിദൂര സാധ്യത ഒഴിവാക്കുന്നതിനായി താറാവുകളെയും കോഴികളെയും കൊന്നൊടുക്കി വേണ്ട മുന്‍കരുത ലുകള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണാധികാരികളുമായി സഹകരിക്കേ ണ്ടതുമാണ്.
ഡോ. കൃപ റോസ് ജോസ്, ഡോ. കെ. വിജയകുമാര്‍
രോഗപ്രതിരോധ വിഭാഗം,വെറ്ററിനറി കോളജ്, മണ്ണുത്തി
ഫോണ്‍: ഡോ. കൃപ- 86067 19132
അഴകാണീ തത്തകള്‍; ആനന്ദകൂടൊരുക്കി "അമ്പാടി'
പെറ്റ്സ് തെറാപ്പി എന്നൊരു ശാസ്ത്രശാഖതന്നെയുണ്ടിന്ന്. പ്രത്യേകിച്ച് ഈ കൊറോണക്കാലത്ത് ഇതിനു പ്രസക്തിയുമേറെയാണ്. പിരിമുറുക
കൊറോണ നായ്ക്കളിലും
പട്ടികളിലും പൂച്ചകളിലും കൊറോണ രോഗബാധ കണ്ടെത്തിയതായ റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡെന്ന കൊടുംവ്യാധി
ന്യൂസിലാന്‍ഡിലെ ചെമ്മരിയാടുകളും സംരംഭ പാഠങ്ങളും
ഒരു കാര്‍ഷിക സംരംഭം എങ്ങനെ വിജയകരമാക്കണമെന്നു പഠിക്കണമെങ്കില്‍ ന്യൂസിലാന്‍ഡിലെ ചെമ്മരിയാടു ഫാമുകളിലെത്തണം. കൃഷിയിലും മൃഗ
ഗൗതം കത്തോലി; തലയെടുപ്പുള്ള പോത്ത്
ആരെയും ആകര്‍ഷിക്കുന്ന തലയെടുപ്പും ആകാരഭംഗിയും. കാലിപ്രദര്‍ശന നഗരിയിലെ ഇഷ്ടതാരവും മൃഗസ്നേഹികളുടെ ഉറ്റചങ്ങാതിയുമാണിവന്‍.
ഡബിള്‍ റിക്കാര്‍ഡുമായി വട്ടവടയിലെ സവാള
രാജ്യത്ത് ഏറ്റവും ഉയരത്തില്‍ സവാളകൃഷി നടക്കുന്ന സ്ഥലമെന്ന ഖ്യാതി ഇനി വട്ടവടയ്ക്കു സ്വന്തം. സമുദ്രനിരപ്പില്‍ നിന്നു 6,800
ഐസ് സ്പ്രേയില്‍ വിരിഞ്ഞ കോളി ഫ്ളവര്‍
ലോക്ക്ഡൗണ്‍ പ്രതിഭാസം മലയാളിയെ ശീലിപ്പിച്ചത് പരീക്ഷണ ഭക്ഷണ ക്രമങ്ങളാണ്. താളും തകരയും കണ്ടറിവുള്ള മിക്ക ഇലത്തരങ്ങളും ആഹാര
രാജിയുടെ സ്വന്തം ജാതി
ചേര്‍ത്തല വാരണം കാഞ്ഞിരംപറമ്പിലെത്തിയാല്‍ ഈ ജാതി കാഴ്ച കാണാം. തന്റെ നാലര ഏക്കറില്‍ ജാതികളെ സംരക്ഷിച്ചു നടക്കുന്ന രാജി രവ
ആഫ്രിക്കന്‍ സ്നേഹപ്പക്ഷികള്‍: ആദായവും ആനന്ദവും
കൂട്ടിനുള്ളിലെ ചില്ലയില്‍ കൊക്കുരുമ്മി പ്രണയവിവശരായിരിക്കുന്ന കുഞ്ഞിതത്തകളെ ലോകം ലവ്ബേര്‍ഡ്സ്' എന്നു വിളിക്കുന്നു. സ്വ
കൈത: അന്യംനില്‍ക്കുന്ന സംരംഭം, ഔഷധം
ഒരു സംരംഭത്തിന് എല്ലാം തികഞ്ഞ ഒരു സസ്യമാണ് കൈത. നാട്ടിന്‍പുറങ്ങളിലെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു ഇത്. കൈതയുടെ
ലക്ഷങ്ങള്‍ തരുന്ന മീനും താറാവും
മത്സ്യവും താറാവു വളര്‍ത്തലും ജീവിതത്തിന്റെ ഭാഗമാക്കി ലക്ഷങ്ങള്‍ നേടുകയാണ് മലപ്പുറം തവനൂര്‍ അയങ്കലത്തെ ചിറ്റകത്ത് പള്ളിയ
ഹൈബ്രിഡ് ന്യൂജെന്‍ തായ്വാന് പിങ്ക് പേര
തായ്വാന് പിങ്ക് പേരയുടെ ക്ലോണ്‍ ചെയത് ഉത്പാദിപ്പിച്ച തൈകള്‍ കേരളത്തിലും. പതിനൊന്നാം മാസം മുതല്‍ കായ്ച്ചുതുടങ്ങുന്ന ഇനമ
വേനലില്‍ ശരീരം തണുപ്പിക്കാന്‍ കൂവ
കൂവയെപ്പറ്റി കേള്‍ക്കാത്ത മലയാളിയുണ്ടാവില്ല, കൂവക്കുറുക്കു കുടിക്കാത്ത ബാല്യവും. ഒരു സമ്പൂര്‍ണ ആരോഗ്യഭക്ഷണമാണു കൂവ. ഇളനീ
കര്‍ഷക സമരകാലത്തെ കോര്‍പറേറ്റ് പ്രീണന ബജറ്റ്
കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച 2021-22 ലെ കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അസാധാരണ തകര്‍ച്ച
ചിന്താഭവനത്തിലെ കാര്‍ഷിക ചിന്തകള്‍
ചിന്തകള്‍ പ്രവര്‍ത്തനങ്ങളിലേക്കു നീങ്ങുമെന്നാണല്ലോ. കഞ്ഞിക്കുഴിയിലെ കാര്‍ഷിക വിപ്ളവത്തിനു ചുക്കാന്‍ പിടിച്ച മുന്‍ കൃഷി
ജീവിത യുദ്ധത്തില്‍ കൃഷിയുടെ കൈപിടിച്ച്
ഒറ്റയാള്‍ പോരാട്ടത്തില്‍ കൃഷിയുടെ കൈപിടിച്ച് ജീവിതവിജയം നേടിയ കഥയാണ് കമലാക്ഷിയുടേത്. കണ്ണൂര്‍ പയ്യന്നൂരിനടുത്ത പെരളത്തെ
കോര്‍പ്പറേറ്റ് പിടിയിലമര്‍ന്ന അമേരിക്കന്‍ കൃഷി മോഡല്‍
അമേരിക്കന്‍ മാതൃകയിലാണ് മോദി സര്‍ക്കാരിന്റെ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും തയാറാ ക്കിയിരിക്കുന്നത്. രണ്ടു തലമുറകള്കൊ
മുഖകവചവും ചില പ്രകൃതി ചിന്തകളും
ലോക ജനതമുഴുവന്‍ മാസ്ക് ധരിച്ചു നടക്കുന്ന അവസ്ഥയിലേക്കു ആധുനിക ജീവിതരീതി മാറി. രോഗങ്ങളെ അകറ്റി നിര്‍ത്തുകയാണ് ലക്ഷ്യം. എ
കണ്ണൂരിന്റെ കൂണ് 'മണ്‍സൂണ്‍ മഷ്റൂംസ്'
എന്‍ജിനീയറിംഗ് കഴിഞ്ഞ് പ്രവാസിയായ പ്രജിത്തിനുണ്ടായ ഗൃഹാതുരത്വമാണ് പുതുതായി എന്തെങ്കിലും സംരംഭം നാട്ടില്‍ തന്നെ തുടങ്ങണമെ
കേരളം ഏറ്റെടുക്കേണ്ട "ഉള്ളി ചലഞ്ച്'
കുടുംബ ബജറ്റ് താളംതെറ്റിച്ച് ഉള്ളിവില കൈപൊള്ളിക്കുന്ന രീതിയിലേക്കു കുതിച്ചുയരുന്നതിന് ഇനി കടിഞ്ഞാണിടാം. അയല്സംസ്ഥാനങ്ങള
വരുമാനമായി രണ്ടാംനിലയിലെ 'ആടുജീവിതം'
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരാടുമായി തുടങ്ങിയതാണു ജയസൂര്യന്റെ ഈ സംരംഭം. പഠനം പന്ത്രണ്ടാം ക്ലാസിലെത്തി നില്‍ക്കുമ്പോഴു
അഴകാണീ തത്തകള്‍; ആനന്ദകൂടൊരുക്കി "അമ്പാടി'
പെറ്റ്സ് തെറാപ്പി എന്നൊരു ശാസ്ത്രശാഖതന്നെയുണ്ടിന്ന്. പ്രത്യേകിച്ച് ഈ കൊറോണക്കാലത്ത് ഇതിനു പ്രസക്തിയുമേറെയാണ്. പിരിമുറുക
കൊറോണ നായ്ക്കളിലും
പട്ടികളിലും പൂച്ചകളിലും കൊറോണ രോഗബാധ കണ്ടെത്തിയതായ റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡെന്ന കൊടുംവ്യാധി
ന്യൂസിലാന്‍ഡിലെ ചെമ്മരിയാടുകളും സംരംഭ പാഠങ്ങളും
ഒരു കാര്‍ഷിക സംരംഭം എങ്ങനെ വിജയകരമാക്കണമെന്നു പഠിക്കണമെങ്കില്‍ ന്യൂസിലാന്‍ഡിലെ ചെമ്മരിയാടു ഫാമുകളിലെത്തണം. കൃഷിയിലും മൃഗ
ഗൗതം കത്തോലി; തലയെടുപ്പുള്ള പോത്ത്
ആരെയും ആകര്‍ഷിക്കുന്ന തലയെടുപ്പും ആകാരഭംഗിയും. കാലിപ്രദര്‍ശന നഗരിയിലെ ഇഷ്ടതാരവും മൃഗസ്നേഹികളുടെ ഉറ്റചങ്ങാതിയുമാണിവന്‍.
ഡബിള്‍ റിക്കാര്‍ഡുമായി വട്ടവടയിലെ സവാള
രാജ്യത്ത് ഏറ്റവും ഉയരത്തില്‍ സവാളകൃഷി നടക്കുന്ന സ്ഥലമെന്ന ഖ്യാതി ഇനി വട്ടവടയ്ക്കു സ്വന്തം. സമുദ്രനിരപ്പില്‍ നിന്നു 6,800
ഐസ് സ്പ്രേയില്‍ വിരിഞ്ഞ കോളി ഫ്ളവര്‍
ലോക്ക്ഡൗണ്‍ പ്രതിഭാസം മലയാളിയെ ശീലിപ്പിച്ചത് പരീക്ഷണ ഭക്ഷണ ക്രമങ്ങളാണ്. താളും തകരയും കണ്ടറിവുള്ള മിക്ക ഇലത്തരങ്ങളും ആഹാര
രാജിയുടെ സ്വന്തം ജാതി
ചേര്‍ത്തല വാരണം കാഞ്ഞിരംപറമ്പിലെത്തിയാല്‍ ഈ ജാതി കാഴ്ച കാണാം. തന്റെ നാലര ഏക്കറില്‍ ജാതികളെ സംരക്ഷിച്ചു നടക്കുന്ന രാജി രവ
ആഫ്രിക്കന്‍ സ്നേഹപ്പക്ഷികള്‍: ആദായവും ആനന്ദവും
കൂട്ടിനുള്ളിലെ ചില്ലയില്‍ കൊക്കുരുമ്മി പ്രണയവിവശരായിരിക്കുന്ന കുഞ്ഞിതത്തകളെ ലോകം ലവ്ബേര്‍ഡ്സ്' എന്നു വിളിക്കുന്നു. സ്വ
കൈത: അന്യംനില്‍ക്കുന്ന സംരംഭം, ഔഷധം
ഒരു സംരംഭത്തിന് എല്ലാം തികഞ്ഞ ഒരു സസ്യമാണ് കൈത. നാട്ടിന്‍പുറങ്ങളിലെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു ഇത്. കൈതയുടെ
ലക്ഷങ്ങള്‍ തരുന്ന മീനും താറാവും
മത്സ്യവും താറാവു വളര്‍ത്തലും ജീവിതത്തിന്റെ ഭാഗമാക്കി ലക്ഷങ്ങള്‍ നേടുകയാണ് മലപ്പുറം തവനൂര്‍ അയങ്കലത്തെ ചിറ്റകത്ത് പള്ളിയ
ഹൈബ്രിഡ് ന്യൂജെന്‍ തായ്വാന് പിങ്ക് പേര
തായ്വാന് പിങ്ക് പേരയുടെ ക്ലോണ്‍ ചെയത് ഉത്പാദിപ്പിച്ച തൈകള്‍ കേരളത്തിലും. പതിനൊന്നാം മാസം മുതല്‍ കായ്ച്ചുതുടങ്ങുന്ന ഇനമ
വേനലില്‍ ശരീരം തണുപ്പിക്കാന്‍ കൂവ
കൂവയെപ്പറ്റി കേള്‍ക്കാത്ത മലയാളിയുണ്ടാവില്ല, കൂവക്കുറുക്കു കുടിക്കാത്ത ബാല്യവും. ഒരു സമ്പൂര്‍ണ ആരോഗ്യഭക്ഷണമാണു കൂവ. ഇളനീ
കര്‍ഷക സമരകാലത്തെ കോര്‍പറേറ്റ് പ്രീണന ബജറ്റ്
കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച 2021-22 ലെ കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അസാധാരണ തകര്‍ച്ച
ചിന്താഭവനത്തിലെ കാര്‍ഷിക ചിന്തകള്‍
ചിന്തകള്‍ പ്രവര്‍ത്തനങ്ങളിലേക്കു നീങ്ങുമെന്നാണല്ലോ. കഞ്ഞിക്കുഴിയിലെ കാര്‍ഷിക വിപ്ളവത്തിനു ചുക്കാന്‍ പിടിച്ച മുന്‍ കൃഷി
ജീവിത യുദ്ധത്തില്‍ കൃഷിയുടെ കൈപിടിച്ച്
ഒറ്റയാള്‍ പോരാട്ടത്തില്‍ കൃഷിയുടെ കൈപിടിച്ച് ജീവിതവിജയം നേടിയ കഥയാണ് കമലാക്ഷിയുടേത്. കണ്ണൂര്‍ പയ്യന്നൂരിനടുത്ത പെരളത്തെ
കോര്‍പ്പറേറ്റ് പിടിയിലമര്‍ന്ന അമേരിക്കന്‍ കൃഷി മോഡല്‍
അമേരിക്കന്‍ മാതൃകയിലാണ് മോദി സര്‍ക്കാരിന്റെ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും തയാറാ ക്കിയിരിക്കുന്നത്. രണ്ടു തലമുറകള്കൊ
മുഖകവചവും ചില പ്രകൃതി ചിന്തകളും
ലോക ജനതമുഴുവന്‍ മാസ്ക് ധരിച്ചു നടക്കുന്ന അവസ്ഥയിലേക്കു ആധുനിക ജീവിതരീതി മാറി. രോഗങ്ങളെ അകറ്റി നിര്‍ത്തുകയാണ് ലക്ഷ്യം. എ
കണ്ണൂരിന്റെ കൂണ് 'മണ്‍സൂണ്‍ മഷ്റൂംസ്'
എന്‍ജിനീയറിംഗ് കഴിഞ്ഞ് പ്രവാസിയായ പ്രജിത്തിനുണ്ടായ ഗൃഹാതുരത്വമാണ് പുതുതായി എന്തെങ്കിലും സംരംഭം നാട്ടില്‍ തന്നെ തുടങ്ങണമെ
കേരളം ഏറ്റെടുക്കേണ്ട "ഉള്ളി ചലഞ്ച്'
കുടുംബ ബജറ്റ് താളംതെറ്റിച്ച് ഉള്ളിവില കൈപൊള്ളിക്കുന്ന രീതിയിലേക്കു കുതിച്ചുയരുന്നതിന് ഇനി കടിഞ്ഞാണിടാം. അയല്സംസ്ഥാനങ്ങള
വരുമാനമായി രണ്ടാംനിലയിലെ 'ആടുജീവിതം'
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരാടുമായി തുടങ്ങിയതാണു ജയസൂര്യന്റെ ഈ സംരംഭം. പഠനം പന്ത്രണ്ടാം ക്ലാസിലെത്തി നില്‍ക്കുമ്പോഴു
കാര്‍ഷിക നിയമങ്ങളുടെ കാണാക്കുരുക്കുകള്‍
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ പിന്‍വാങ്ങില്ലെന്ന നിലപാടിലാണ് സമരം ചെയ്യു
തയാറെടുക്കാം, തേന്‍ കൊയ്ത്തിന്
ജനുവരി മുതല്‍ ഒരു മികച്ച തേന്‍കാലത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് തേനീച്ച കര്‍ഷകര്‍. മികച്ച ഇലശേഖരമുള്ള റബര്‍ തോട്ട
കര്‍ഷക സമരവും തെറ്റായ പ്രചരണങ്ങളും
പുതിയ കേന്ദ്ര കാര്‍ഷിക നിയമങ്ങളുടെ ഉദ്ദേശം വ്യക്തമാണ്.
* കാര്‍ഷിക വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില(എംഎസ്പി) ഉറപ്പു വരത്തു
ഇറച്ചിക്കോഴി വളര്‍ത്തല്‍; സംരംഭകര്‍ ശ്രദ്ധിക്കാന്‍
പാശ്ചാത്യരാജ്യങ്ങളില്‍ ഒരു വലിയ വ്യവസായ സംരംഭമാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍. സംസ്കരിച്ച കോഴിയിറച്ചി വിപണിയിലെത്തിക്കുന്ന
അദ്ഭുത ഔഷധി: നയന്‍താര
ആറു പതിറ്റാണ്ടു മുമ്പുള്ള സംഭവമാണ്, രണ്ട് കനേഡിയന്‍ ശാസ്ത്ര കാരന്മാര് നിറയെ പൂക്കളുണ്ടാകുന്ന ഒരു സുന്ദരി ചെടിയുടെ ഔഷധമേ
മുയലിനു കടിയേറ്റാല്‍
ഉപജീവന മാര്‍ഗമായി മുയല് ഫാം നടത്തുന്നവര്‍ മുതല്‍ രണ്ടോ മൂന്നോ മൃഗങ്ങളെ ഓമനകളായി വളര്‍ത്തുന്നവര്‍ വരെ അഭിമുഖീകരിക്കുന്ന
വന്യജീവി ആക്രമണത്തില്‍ നാടു നശിക്കാതിരിക്കാന്‍
കുരങ്ങും കാട്ടുപന്നിയും മാനും എന്തിന്, മയില്‍ പോലും കൃഷി നശിപ്പി ക്കുകയാണ്. ആന, പുലി, കടുവ എന്നിവ കര്‍ഷകരുടെ ജീവനാണ് അപഹ
ആടു നല്കുന്നു, ആദായവും ആനന്ദവും
ഒരു മികച്ച സംരംഭം എന്ന നിലയിലാണ് സിറിയക് വര്‍ഗീസ് എന്ന കുറുവച്ചന് ആടുവളര്‍ത്തലില്‍ ആകൃഷ്ടനായത്. 15 പെണ്ണാടുകളും ഒരു മുട
വിളവു കുറയുന്നുണ്ടോ? കാരണമിതാകാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന പഴം വാഴപ്പഴമാണ്. 33 ശതമാനമാണ് ആ ഗോള ഉത്പാദനത്തിലെ നമ്മുടെ വി ഹിതം.
ജലമാണ് ജീവന്, പമ്പാണ് താരം
ഭൂമുഖത്ത് ജീവന്റെ നിലനില്‍പ്പിന് ആധാരമായ പ്രകൃതിയുടെ വരദാനമാണു ജലം. ലോകത്തില്‍ നദീതട സംസ്കാരങ്ങളുടെ ഉത്ഭവം തന്നെ കുടിന
Latest News
മംഗളൂരു ബോട്ടപകടം; മറീൻ മർക്കന്റൈൽ വിഭാഗം അന്വേഷണം ആരംഭിച്ചു
വൈഗയുടെ മരണം; സനു മോഹൻ മൂകാംബികയിലെത്തിയതായി സ്ഥിരീകരണം
തമിഴ് ഹാസ്യ നടൻ വിവേക് അന്തരിച്ചു
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14 കോടി കടന്നു
റൗള്‍ കാസ്ട്രോ സ്ഥാനമൊഴിഞ്ഞു; ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇനി മിഗുവൽ നയിക്കും
Latest News
മംഗളൂരു ബോട്ടപകടം; മറീൻ മർക്കന്റൈൽ വിഭാഗം അന്വേഷണം ആരംഭിച്ചു
വൈഗയുടെ മരണം; സനു മോഹൻ മൂകാംബികയിലെത്തിയതായി സ്ഥിരീകരണം
തമിഴ് ഹാസ്യ നടൻ വിവേക് അന്തരിച്ചു
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14 കോടി കടന്നു
റൗള്‍ കാസ്ട്രോ സ്ഥാനമൊഴിഞ്ഞു; ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇനി മിഗുവൽ നയിക്കും
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top