Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
Previous
Next
Karshakan
കര്‍ഷക സമരകാലത്തെ കോര്‍പറേറ്റ് പ്രീണന ബജറ്റ്
Tuesday, March 23, 2021 3:29 PM IST
കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച 2021-22 ലെ കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അസാധാരണ തകര്‍ച്ചയിലാ ണെന്ന് വിളിച്ചോതുന്നു. കോവിഡ് മഹാമാരിക്കു മുമ്പേ തുടങ്ങിയതാണ് ഈ തകര്‍ച്ച. സാമ്പത്തിക മേഖല പ്രതിസന്ധിയിലും കര്‍ഷകര്‍ പ്രക്ഷോഭരംഗ ത്തുമാണ്. സര്‍വതും വിറ്റഴിക്കാനും കര്‍ഷകരെയും സാധാരണക്കാരെയും പിഴിഞ്ഞ് കോര്‍പറേറ്റുകളെ വളര്‍ത്താനുമാണ് ബജറ്റിലെ ശ്രമം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും രാജ്യത്ത് വളര്‍ച്ച രേഖപ്പെടുത്തിയ ഏകമേഖല കൃഷിയായിരുന്നു. 2020-21 ല്‍ രാജ്യത്തെ കാര്‍ഷികമേഖല 3.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ കൃഷിക്കു വേണ്ടി കാര്യമായ പ്രഖ്യാപനങ്ങളൊന്നും നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച ബജറ്റിലില്ല. കേന്ദ്ര കൃഷി വകുപ്പിന്റെ ബജറ്റ് വിഹിതം കഴിഞ്ഞ ബജറ്റിനേക്കാള്‍ എട്ടു ശതമാനത്തോളം കുറയുകയാണുണ്ടായത്.
കര്‍ഷക സമരത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളുടെ ന്യായീകരണമാണ് കര്‍ഷിക പദ്ധതി കളെക്കുറിച്ചുള്ള ബജറ്റിലെ പ്രഖ്യാ പനങ്ങളില്‍ ഭൂരിപക്ഷവും. കര്‍ഷ കരുടെ വരുമാനം ഇരട്ടിപ്പിക്കല്‍, കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനം എന്നീ പതിവു പ്രഖ്യാപനങ്ങള്‍ ഈ ബജറ്റിലും ആവര്‍ത്തിച്ചിരിക്കുന്നു. കേന്ദ്രത്തിന്റെ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് കാര്‍ഷിക മേഖല യിലെ അടിസ്ഥാന സൗകര്യ വികസന ത്തിന് കോര്‍പ്പറേറ്റ് സ്വകാര്യ മേഖലാ നിക്ഷേപം ആകര്‍ഷിക്കാനാണെന്നാ യിരുന്നു ന്യായീകരണം. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയാല്‍ ഈ നിക്ഷേപം താനെവരുമെന്നും അതിലൂടെ കര്‍ഷകരുടെ വരുമാനം കൂടുമെന്നുമാണ് സര്‍ക്കാര്‍ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കു ന്നത്. എന്നാല്‍ ഈ വാദത്തിനു നേര് വിപരീതമായി പുതിയ നികുതിയിലൂടെ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്താനാണ് സര്ക്കാ രിന്റെ ശ്രമം.
കര്‍ഷകരുടെ മേല്‍ പുതിയ നികുതി
അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ഡെവലപ്മെന്റ് സെസ് എന്ന പേരില്‍ കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസന ത്തിനു വേണ്ടി ഒരു പുതിയ നികുതി തന്നെ പാവപ്പെട്ട ഉപഭോക്താക്കളു ടെയും കര്‍ഷകരുടെയും മേല്‍ ധനമന്ത്രി അടിച്ചേല്‍പ്പിച്ചിരിക്കുക യാണ്. സാധാരണക്കാര്‍ക്ക് ഭാരമി ല്ലാതെ നടപ്പാക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. പെട്രോളിന് രണ്ടര രൂപ യും ഡീസലിന് നാലു രൂപയുമായാ ണ് പുതിയ സെസ് ഈടാക്കുന്നത്. ഇതിനു പുറമെ സ്വര്‍ണം, വെള്ളി, മദ്യം, യൂറിയ തുടങ്ങിയ ഒരു ഡസ നോളം ഉത്പന്നങ്ങളുടെയും അടി സ്ഥാന ഇറക്കുമതി തീരുവ ക്രമീ കരിച്ച് ഈ സെസ് ചുമത്തിയിട്ടുണ്ട്.
പിരിച്ചെടുക്കുന്ന തുക എങ്ങോട്ട്?
കാര്‍ഷിക മേഖലയുടെ അടിസ്ഥാ ന സൗകര്യ വികസനത്തിന്റെ പേരില്‍ സാധാരണക്കാരില്‍ നിന്ന് അധിക നികുതി പിരിച്ചെടുക്കുകയും അത് കോര്‍പറേറ്റുകള്‍ക്ക് വായ്പയായി കൈമാറുകയുമാണ് തന്ത്രം. കാലക്രമത്തില്‍ ഇത് കിട്ടാക്കടമായി എഴുതി തള്ളും. സെസ് ഏതെല്ലാം പദ്ധതികള്‍ക്ക് വിനിയോഗിക്കുമെ ന്നോ ആര് കൈകാര്യം ചെയ്യുമെന്നോ വ്യക്തതയില്ല. 2016ലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കൃഷി കല്യാണ്‍ സെസ് എന്ന പേരില്‍ കാര്‍ഷിക വികസനത്തിനായി ഒരു പ്രത്യേക നികുതി ഏര്‍പ്പെടുത്തിയിരു ന്നു. ഇതില്‍ പിരിച്ച തുക എന്തു കാര്‍ഷിക വികസനത്തിനാണ് മോദി സര്‍ക്കാര്‍ വിനിയോഗിച്ചതെന്നതിന് ഒരു വ്യക്തത യുമില്ല. കുറഞ്ഞ താങ്ങുവില (എംഎസ്പി)കൃഷി ച്ചെലവിന്റെ ഒന്നര ഇരട്ടിയായി വര്‍ധിപ്പിച്ചത് തുടരുമെന്ന് ഈ ബജ റ്റിലും ആവര്‍ത്തിച്ചിട്ടുണ്ട്.
രണ്ടാം യുപിഎ സര്‍ക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോഴ ത്തെ സര്‍ക്കാരിന്റെ കാലത്ത് ഗോത മ്പിനും നെല്ലിനും കര്‍ഷകര്‍ക്കു നല് കുന്ന താങ്ങുവിലയുടെ തുകയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടായെന്നാണ് ധനമന്ത്രിയുടെ അവകാശ വാദം. ഈ സര്‍ക്കാര്‍ 2020-21 ല്‍ 75,060 കോടി രൂപ നല്കി. ഈ സാമ്പത്തിക വര്‍ഷം 43.36 ലക്ഷം ഗോതമ്പ് കര്‍ഷകര്‍ ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. നെല്ല് സംഭരണത്തിന് 1,72,752 കോടി നല്‍കും. ഇതിന്റെ പ്രയോജനം 1.54 കോടി കര്‍ഷകര്‍ക്കു ലഭിക്കും. പയറു വര്‍ഗങ്ങളുടെ സംഭരണ താങ്ങുവില യില്‍ 40 ഇരട്ടി വര്‍ധനവുണ്ടായി. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടി രൂപ നല്‍കും. പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പായാല്‍ താങ്ങുവില ഇല്ലാതാകുമെന്ന കര്‍ഷക സംഘടന കളുടെ ആക്ഷേപത്തിനുള്ള മറുപടി കൂടിയായിട്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ താങ്ങുവിലയുടെ കണക്കുകള്‍ വിശദമായി നിരത്തു ന്നത്.
കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ല
പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിനു മുമ്പ് എല്ലാ പ്രധാന കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും കുറഞ്ഞ താങ്ങു വില നിയമപരമായ ബാധ്യതയായി പ്രഖ്യാപിക്കണമെന്ന താണ് സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രധാനആവശ്യം. ഇതില്‍ കുറഞ്ഞ താങ്ങുവിലയ്ക്ക് കോര്‍പറേറ്റുകളും കച്ചവടക്കാരും കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങിയാല്‍ അതു കുറ്റമായി കണക്കാക്കി ശിക്ഷ നല്‍കണം. എന്നാല്‍ കര്‍ഷകരുടെ ഈ ആവശ്യം ബജറ്റില്‍ പരിഗണി ച്ചിട്ടില്ല. വിലക്കയറ്റം കണക്കിലെടു ക്കുമ്പോള് യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ നേരിയ വര്‍ധനവ് മാത്രമാണ് എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് താങ്ങുവില നല്കുന്നതി ലുണ്ടായ തെന്ന് കര്‍ഷകസംഘട നകള്‍ പറയുന്നു. നെല്ലിനും ഗോത മ്പിനും മാത്രമാണ് താങ്ങുവില നല്കി കാര്യമായ സര്‍ക്കാര്‍ സംഭരണം. എപിഎംസി നിര്‍ത്ത ലാക്കിയ ബീഹാറിലും ചില ഉത്തരേ ന്ത്യന്‍ സംസ്ഥാനങ്ങളിലും താങ്ങു വിലയിലും താഴെയാണ് സംഭരണം. ഈ സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ കുറഞ്ഞ വിലയ്ക്കു വാങ്ങി പഞ്ചാബി ലെയും ഹരിയാനയിലെയും എപിഎം സി മണ്ഡികളില്‍ എംഎസ്പി നിരക്കില്‍ വിറ്റഴിക്കുന്നതാണ് ഗോത മ്പിന്റെയും നെല്ലിന്റെയും സംഭരണം കൂടാന്‍ കാരണം. അതെ സമയം താങ്ങുവിലയിലും കുറഞ്ഞ വിലയ്ക്ക് ഉത്പന്നം വിറ്റഴിക്കുന്നതു കൊണ്ട് കര്‍ഷകര്‍ക്ക് 50,000 കോടി രൂപയു ടെയെങ്കിലും നഷ്ടമുണ്ടാകു ന്നു. ഇതു പരിഹരിക്കാനുള്ള ശ്രമം ബജറ്റിലില്ല.
എപിഎംസി വിപണികള്‍ ശക്തി പ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനവും സമരം ചെയ്യുന്ന കര്‍ഷകര്‍ക്കുള്ള മറുപടി യാണ്. പുതിയ കാര്‍ഷിക നിയമങ്ങള്‍ വന്നാല്‍ എപിഎംസി വിപണികള്‍ അടച്ചു പൂട്ടിപ്പോകുമെന്ന താണ് കര്‍ഷകരുടെ ആശങ്കകളില്‍ ഒന്ന്. എപിഎംസി വിപണികള്‍ നിര്‍ത്തലാക്കുകയല്ല ശക്തിപ്പെടു ത്തുകയാണ് കേന്ദ്ര ഗവണ്മെന്റിന്റെ ലക്ഷ്യമെന്നാണ് ധനമന്ത്രിയുടെ വാദം. ആത്മനിര്‍ഭര്‍ പാക്കേജിന്റെ ഭാഗമായി കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ അഗ്രി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് കഴിഞ്ഞ വര്‍ഷം ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കൃഷി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രാഥമ ിക സഹകരണ സംഘങ്ങള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍, എഫ്പിഒകള്‍ തുടങ്ങിയ വയ്ക്ക് ഈ ഫണ്ടില്‍ നിന്നു വായ്പ നല്‍കും. രണ്ടു കോടി രൂപ വരെയുള്ള വായ്പയ്ക്ക് മൂന്നു ശതമാനം പലിശ ഇളവു നല്‍കും. ഈ ഫണ്ടില്‍ നിന്നുള്ള വായ്പ എപിഎംസി വിപണികള്‍ക്കും ഉപയോഗിക്കാ മെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാ പനം. ഫണ്ടില്‍ നിന്നെടുക്കുന്ന വായ്പയ്ക്ക് പലിശ ഇളവു നല്കാന് 900 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. എന്നാല്‍ ഒരു ഭാഗത്ത് പുതിയ കാര്‍ഷിക നിയമങ്ങ ളിലൂടെ എപിഎംസി വിപണികളെ തകര്‍ക്കുന്ന സര്‍ക്കാര്‍ മറുഭാഗത്ത് എപിഎംസി വിപണികളെ ശക്തി പ്പെടുത്തുമെന്നു പറയുന്നത് കാപട്യ മാണെന്നാണ് കര്‍ഷക സംഘടനകളു ടെ വാദം.
പിഎം കിസാന്‍ പദ്ധതിയില്‍ മൂന്നു തവണകളായി ഒരു വര്‍ഷം 6000 കോടി രൂപയാണ് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത്. പ്രതിസന്ധി കാലത്ത് കര്‍ഷകരുടെ കൈകളിലേക്ക് കൂടുതല്‍ പണം എത്തിക്കാന്‍ ഈ തുക വര്‍ധി പ്പിക്കണമെന്ന് ആവശ്യമുണ്ടായിരുന്നു വെങ്കിലും ധനമന്ത്രി അംഗീകരിച്ചിട്ടില്ല. രാജ്യത്തെ 12.56 കോടി കര്‍ഷകരില്‍ ഒമ്പതു കോടി കര്‍ഷകര്‍ മാത്രമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 75,000 കോടി രൂപയായിരുന്നു 2020- 21 ലെ ബജറ്റില്‍ പിഎം കിസാന്‍ പദ്ധതിക്കു വേണ്ടി നീക്കിവച്ചിരുന്നത്. പുതുക്കിയ ബജറ്റില്‍ അത് 65,000 കോടി രൂപയായി കുറച്ചു. 2021- 22 ലെ ബജറ്റിലും 65,000 കോടി രൂപയാണ് പിഎം കിസാനുള്ള വിഹിതം.
കോവിഡ് പ്രതിസന്ധി കാലത്ത് ഗ്രാമീണ ജനങ്ങളുടെ കൈകളില്‍ പണമെത്തിയത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വഴിയാ യിരുന്നു.12 കോടിയാളുകളാണ് ഈ വര്‍ഷം പദ്ധതിയില്‍ തൊഴില്‍ തേടി എത്തിയത്. പദ്ധതി തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യ. തലേ വര്‍ഷത്തേക്കാള്‍ 2020-21 ല്‍ ഡിമാന്‍ഡ് 53 ശതമാനത്തോളം ഉയര്‍ന്നു. 2020-21 ലെ പുതുക്കിയ ബജറ്റില്‍ 1,11,500 കോടി രൂപയാണ് പദ്ധതിക്കു വേണ്ടി നീക്കി വച്ചിരുന്നത്. 2021-22 ലെ ബജറ്റില്‍ അത് 73,000 കോടി രൂപയായി വെട്ടിക്കുറച്ചു. തലേ വര്‍ഷത്തേക്കാളും 35 ശതമാന ത്തോളം കുറവ്.
കാര്‍ഷിക വായ്പ 2020-21 ലെ 15 ലക്ഷം കോടി രൂപയില്‍ നിന്നും 16.50 ലക്ഷം കോടി രൂപയായി ഉയര്‍ത്തും. ഹ്രസ്വകാല വായ്പയ്ക്കു നല്കുന്ന പലിശ ഇളവ് തുടരും. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കാര്‍ഷിക വായ്പ 500 ശതമാനം കണ്ട് വര്‍ധിച്ചു. എന്നാല്‍ രാജ്യത്തെ ചെറുകിട - നാമമാത്ര കര്‍ഷകരില്‍ 20 ശതമാന ത്തിനു പോലും ഔദ്യോഗിക സംവി ധാനങ്ങളിലൂടെയുള്ള കൃഷി വായ്പ ഇനിയും ലഭ്യമായിട്ടില്ല. കാര്‍ഷിക വായ്പയുടെ തോത് ഉയര്ത്തു ന്നതിന്റെ പ്രയോജനം കര്‍ഷകരെ ക്കാള്‍ കൂടുതല്‍ ലഭിക്കുന്നത് അഗ്രിബിസിനസ് കമ്പനികള്‍ക്കാണ്.
മൃഗ സംരക്ഷണം, ക്ഷീരോത് പാദനം, മത്സ്യം വളര്‍ത്തല്‍ എന്നീ മേഖലകളിലെ കര്‍ഷകര്‍ക്കും വായ്പ ഉറപ്പാക്കും. ഗ്രാമീണ അടിസ്ഥാന വികസന ഫണ്ട് 30,000 കോടി രൂപ യില്‍ നിന്നും 40,000 കോടി രൂപയായി ഉയര്‍ത്തും. നബാര്‍ഡിന്റെ നിയന്ത്രണ ത്തിലുള്ള സൂക്ഷ്മ ജലസേചന ഫണ്ടിന്റെ നിധി 10,000 കോടി രൂപയായി ഉയര്‍ത്തും. കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ധനവ് പ്രോത്സാഹിപ്പിക്കുന്നതിനായി തക്കാളി, ഉരുളക്കിഴങ്ങ് എന്നീ വിളകളില്‍ നടപ്പാക്കി വരുന്ന 'ഓപ്പറേ ഷന്‍സ് ഗ്രീന്‍' പെട്ടെന്ന് കേടായി പോകുന്ന 22 പഴം പച്ചക്കറി വിളകളി ലേക്കു കൂടി വ്യാപിപ്പിക്കും. കര്‍ഷ കരെ സഹായിക്കാന്‍ പരുത്തിക്ക് അഞ്ചു ശതമാനം ഇറക്കുമതി തീരുവ പുതുതായി ഏര്‍പ്പെടു ത്തും. അസം സ്കൃത സില്‍ക്കിന്റെയും പട്ടുനൂലി ന്റെയും ഇറ ക്കുമതി തീരുവ 10 ല്‍ നിന്നും 15 ശതമാനമായി ഉയര്‍ത്തും. മത്സ്യത്തീറ്റയുടെ തീരുവയും 15 ശതമാനമാക്കും. മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിന് കാര്യമായ നിക്ഷേപം നടത്തും. ആദ്യ ഘട്ടത്തില്‍ കൊച്ചി, വിശാഖപട്ടണം, ചെന്നൈ, പാരാദീപ്, പെടുവാഗട് എന്നീ അഞ്ച് തുറമുഖങ്ങള്‍ വിക സിപ്പിക്കും. നദീതീരങ്ങളിലും ജല പാതകളിലും ഉള്‍നാടന്‍ മത്സ്യ ബന്ധന കേന്ദ്രങ്ങള്‍ വികസിപ്പിക്കും. തീരപ്രദേശങ്ങളില്‍ കടല്‍പ്പായല്‍ കൃഷി പ്രോത്സാഹിപ്പിക്കും. ഇതിനു വേണ്ടി തമിഴ്നാട്ടില്‍ വിവിധോദ്ദേശ പാര്‍ക്ക് സ്ഥാപിക്കും.
ഗ്രാമീണ കര്‍ഷകരുടെ ഭൂമിയുടെ ഉടമസ്ഥാവകാശങ്ങള്‍ സംരക്ഷി ക്കാനുള്ള പിഎം സ്വാമിത്വാ യോജന പദ്ധതി രാജ്യത്തെ എല്ലാ സംസ്ഥാന ങ്ങളിലേക്കും വ്യാപിപ്പിക്കും.വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത നിയന്ത്രിത കാര്‍ഷിക വിപണികളെ സംയോജിപ്പിച്ചു കൊണ്ട് 2016ല്‍ കേന്ദ്രം ദേശീയ ഇലക്ട്രോണിക് കാര്‍ഷിക വിപണി (ഇ നാം) ആരംഭിച്ചിരു ന്നു. രാജ്യത്തെ 1000 എപിഎംസി കാര്‍ഷിക വിപണികളെ ക്കൂടി 202122 ല്‍ ദേശീയ ഇലക്ട്രോ ണിക് കാര്‍ഷിക വിപണിയുമായി ബന്ധിപ്പിക്കും.
കര്‍ഷക പ്രക്ഷോഭ കാലത്ത് അവതരിപ്പിച്ച 2021-22 ലെ ബജറ്റില്‍ കര്‍ഷകരെ പ്രീതിപ്പെടുത്താനുള്ള വന്‍ പ്രഖ്യാപനങ്ങളൊന്നുമില്ല. താങ്ങുവില ഇല്ലാതാകും, പുതിയ കാര്‍ഷിക നിയമങ്ങള്‍ വന്നാല്‍ എപിഎംസി വിപണികള്‍ അടച്ചു പൂട്ടിപ്പോകും തുടങ്ങിയ കര്‍ഷകരുടെ ആശങ്കകള്‍ക്ക് മറുപടി പറയാനാണ് ബജറ്റിലൂടെ ധനമന്ത്രി നിര്‍മലാ സീതാരാമന് ശ്രമിച്ചിരിക്കുന്നത്. കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിപ്പിക്കുമെന്ന പതിവു പല്ലവിയും ആവര്‍ത്തിച്ചിട്ടുണ്ട്.
ഡോ.ജോസ് ജോസഫ്
മുന്‍ പ്രഫസര്‍, കേരള കാര്‍ഷിക സര്‍വകലാശാല
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
Latest News
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
Latest News
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top