Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
Previous
Next
Karshakan
തോവാളയും തമിഴ്നാടും പുനർജനിക്കുന്ന കഞ്ഞിക്കുഴിഗ്രാമം
Saturday, September 18, 2021 7:19 PM IST
തോവാളയിലെ ഓണപ്പൂകൃഷിയും തമിഴ്നാട്ടിലെ ഓണപ്പച്ചക്കറികൃഷിയും പുനർജനിക്കുകയാണിവിടെ, കഞ്ഞിക്കുഴിയിലെ കൃഷിയിടങ്ങളിൽ. ആലപ്പുഴയുടെ പച്ചക്കറിഗ്രാമമാണിന്നു കഞ്ഞിക്കുഴി. ഓണമുണ്ണാൻ തമിഴ്നാടും അത്തപ്പൂക്കളമൊരുക്കാൻ തോവാളയും കനിയണമെന്ന മലയാളത്തിന്റെ അവസ്ഥയ്ക്കൊരു മാറ്റം വേണമെന്നാഗ്രഹിക്കുന്ന കർഷകരാണ് ഇതിനു പിന്നിൽ.
ഓണവിപണി മുന്നിൽ കണ്ടുമാത്രമല്ല, മായിത്തറ വടക്കേതയ്യിൽ വി.പി. സുനിലിന്റെ കൃഷി. വർഷം മുഴുവൻ പച്ചക്കറി ഉത്പാദിപ്പിക്കുന്ന കർഷകനാണിദ്ദേഹം. എന്നാൽ ഓണവിപണി മുന്നിൽകണ്ട് കൃഷിചെയ്യുന്ന പച്ചക്കറി ഇനങ്ങളുടെ എണ്ണം കൂട്ടി. മൾച്ചിംഗിനുള്ളിൽ തുള്ളിനനയുടെ സുഖശീതളിമയിൽ കായ്ക്കുന്നത് 2000 ചുവടു പച്ചമുളകു ചെടികളാണ്. ഇതിന്റെ അതിരുകളിൽ ഇതൾവിരിയുന്നത് മഞ്ഞയും കടുംഓറഞ്ചും നിറമുള്ള 1000 ചുവടുകളിലെ ബന്തികളാണ്.
പൊന്തക്കാടുകളും തണൽമരങ്ങളുമൊക്കെ അതിരിടുന്ന കൃഷിയിടത്തിലേക്കു കയറുന്പോൾ തന്നെ വല്ലാത്തൊരു പ്രശാന്തത മനസിലേക്കുവരും. ശരീരത്തെ തഴുകിയൊഴുകുന്ന ഇളംതെന്നലും ഉൾവനങ്ങളിലെ നിശബ്ദതയും ഒത്തുചേരുന്ന അന്തരീക്ഷത്തിൽ നിന്നു പോരാൻ തന്നെ മനസൊന്നു മടിക്കും.
പഞ്ചസാര വിരിച്ചതുപോലെ തോന്നിക്കുന്ന പുരയിടത്തിൽ കരിങ്കൽപൊടിയുടെ നിറമുള്ള മൾച്ചിംഗിനടിയിലെ പോഷകങ്ങൾ വലിച്ചുവളരുന്ന ചെടികൾ കാണാൻ തന്നെയുണ്ടൊരു ചേല്. വർഷങ്ങളുടെ അനുഭവസന്പത്തിൽ നിന്നുരിത്തിരിഞ്ഞ വളപ്രയോഗത്തിൽ വിളയുന്ന വിളകൾ കൈയിലെടുക്കുന്പോൾ തന്ന ഗുണമേ·യറിയാം. പ്ലാസ്റ്റിക്ക് മോൾഡഡായി ഉണ്ടാക്കിയതുപോലെ തോന്നിക്കുന്നത്രയും കാന്തിയാണ് പച്ചക്കറികൾക്ക്. എക്സ്പോർട്ട് ക്വാളിറ്റി എന്നൊക്കെ പറഞ്ഞാലും അധികമാകില്ല.
വശങ്ങളിലെ കാടുകളായിരുന്നു ഒരിക്കൽ ഈ കൃഷിയിടത്തിലും. ഇതെല്ലാം വെട്ടിയൊരുക്കി ഇവിടം കൃഷിസ്ഥലമാക്കിയതിനു പിന്നിൽ സുനിലിന്റെ വിയർപ്പുതുള്ളികളുടെ കഥയുണ്ട്. ഹൃദയധമനികളിൽ ബ്ലോക്കുണ്ടായതിനെതുടർന്ന് ആൻജിയോപ്ലാസ്റ്റിയൊക്കെ ചെയ്തെങ്കിലും തോട്ടത്തിലേക്കുള്ള പത്തിരുപതു ചാക്ക് വളമൊക്കെ തലച്ചുമടായി താൻ എത്തിക്കുമെന്നും മനസാണിതിനൊക്കെ വേണ്ടതെന്നും സുനിൽ പറയുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം കോടാലിപ്പണിക്കു മാത്രം അവധി നൽകി, മറ്റെല്ലാപ്പണികളും തനിയെ ചെയ്യുന്നു.
പാവലും പടവലവും ഭായിഭായ്
ഞങ്ങൾ ആദ്യം ചെല്ലുന്നത് പാവൽ, പടവലം പന്തലുകൾ നിറഞ്ഞ കൃഷിയിടത്തിലേക്കാണ്. പച്ചയും വെള്ളയും നിറത്തിലുള്ള പാവലുകൾ കായ്ച്ചു കിടക്കുന്ന കാഴ്ച മനോഹരം. ഈ പന്തലിന്റെ തന്നെ മറ്റൊരു വശത്താണ് പടവലം കായ്ച്ചു കിടക്കുന്നത്.
10 സെന്റുമാത്രം സ്വന്തമായുള്ള വി.പി. സുനിൽ ഏഴു പ്ളോട്ടുകളിലായി ആറേക്കറിൽ ഓണപ്പച്ചക്കറി വിളയിച്ചിരിക്കുകയാണ്. പാവൽ, പടവലം, പയർ, കുക്കുംബർ, വെള്ളരി, പച്ചമുളക്, മത്തൻ, ചേന, കറിവേപ്പില എന്നിവയെല്ലാം വിളവെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പമാണ് ബന്തിയും ഇത്തവണ പരീക്ഷിച്ചത്.
പോഷകസന്പന്നമായ വളക്കൂട്ടുകൾ: കൃത്യമായ പ്രയോഗം
വർഷങ്ങളുടെ പരിചയസന്പത്തിൽ ഉരുത്തിരിഞ്ഞ വളക്കൂട്ടുകളാണ് സുനിലിന്റെ പച്ചക്കറി കൃഷി വിജയത്തിന്റെ അടിത്തറ. നിലമൊരുക്കിക്കഴിഞ്ഞാൽ പിന്നെ നാടൻവേലികളിലെ ശീമക്കൊന്നയിലകൾ ശേഖരിക്കുകയായി. ഇതു മണ്ണിനു പുതപോലെ വിരിക്കുകയാണ് ആദ്യപടി. അതിനുമുകളിൽ മണ്ണിട്ടു വാരങ്ങൾ കോരും. വാരങ്ങൾക്കു മുകളിലേക്കു നീറ്റുകക്കയാണ് ആദ്യമിടുന്നത്. ഇട്ട ഉടൻതന്നെ ഇതിന്റെ പുറത്തേക്കു മറ്റുവളങ്ങളും ചേർക്കുന്നതാണ് സുനിലിന്റെ രീതി.
കോഴിവളം, ചാണകം എന്നിവ ഇതിനു മുകളിൽ തൂവിപ്പോകും. ശേഷം എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, മത്സ്യവളം എന്നിവ ചേർത്ത് മത്സ്യഫെഡ് തയാറാക്കുന്ന വളം ഇതിനു പുറമേയിടും. അതിനുശേഷം മൾച്ചിംഗ് ഷീറ്റ് വിരിക്കുകയായി. ഇതിലുണ്ടാക്കുന്ന ചെറുസുഷിരങ്ങളിൽ അന്നു തന്നെ നടുന്ന ചെടികൾ പിന്നെ ഒരു വരവാണ്.
പോഷക ദാരിദ്രം ഇലകളിലറിയാം
അടിവളമിട്ടു നട്ടാൽ പിന്നെ വളപ്രയോഗം ചെടി ആവശ്യപ്പെടുന്ന സമയത്താണ്. ചെടി മഞ്ഞളിപ്പു കാണിച്ചാൽ കാത്സ്യത്തിന്റെ അഭാവം, നല്ല പച്ചനിറം ഇലകൾക്കു വരുന്നില്ലെങ്കിൽ നൈട്രജന്റെ കുറവ്, പൂക്കാതെ വന്നാൽ പൊട്ടാസ്യത്തിന്റെ പോരായ്മ- ഇതിനൊക്കെ അനുസരിച്ച് പോരായ്മ പരിഹരിക്കാൻ വെള്ളത്തിലലിയുന്ന ജൈവവളങ്ങൾ തുള്ളിനന സംവിധാനത്തിലൂടെ നൽകുകയാണു പതിവ്.
വേപ്പിൻപിണ്ണാക്കും ചാണകവും ചേർത്തുപുളിപ്പിച്ചത് മഞ്ഞപ്പിനും പച്ചനിറം നൽകാനും പ്രയോഗിക്കുന്നു. പൂക്കാത്ത ചെടികൾക്ക് മത്തി-ശർക്കര മിശ്രിതം (ഫിഷ്അമിനോ ആസിഡ്) ആണ് വെള്ളത്തിൽ ലയിപ്പിച്ചു നൽകുന്നത്. അടിവളമായി നൽകുന്ന ശീമക്കൊന്ന നല്ല വളവും ജൈവകീടനാശിനിയുമായി ഡബിൾറോളിൽ മണ്ണിൽപ്രവർത്തിക്കുന്നു.
ആഫ്രിക്കൻ ഒച്ചിന് തുരിശു ലായനി
ആഫ്രിക്കൻ ഒച്ച് നിസാരപ്രശ്നങ്ങളല്ല സുനിലിന്റെ കൃഷിയിടത്തിൽ സൃഷ്ടിക്കുന്നത്. നാലഞ്ചില പരുവമാകുന്ന പച്ചക്കറിതൈകൾ തിന്നു നശിപ്പിക്കും. 1000 മുട്ടകൾ വരെയിടുന്ന ഒച്ച് മൂന്നുവർഷം വരെ ഭക്ഷണമൊന്നുമില്ലാതെ മണ്ണിൽ ജീവിക്കുമെന്നും സുനിൽ പറയുന്നു.
ആറു വർഷം വരെ ആയുസുണ്ട്. ഒച്ചുശൈല്യത്താൽ കൃഷി അവസാനിപ്പിച്ച കർഷകരും അനവധി. എന്നാൽ ഒരു ലിറ്റർ വെള്ളത്തിൽ 80 ഗ്രാം തുരിശുചേർത്ത് ഇവയുടെ മുകളിൽ തളിക്കുകയാണ് സുനിൽചെയ്യുന്നത്. ഇവ തോട്ടത്തിൽ ആക്രമിക്കാനെത്തുന്ന രാത്രി ഏഴുമുതൽ 10 വരെ സുനിൽ പുറത്ത് സ്പ്രേയറും തലയിൽ കെട്ടിയ ടോർച്ചുമായി കൃഷിയിടത്തിലുണ്ടാകും.
തുരിശു തളിച്ചാൽ രാവിലെ ഇവ ചത്തുകിടക്കും. ഇവയുടെ ദ്രാവകം രോഗമുണ്ടാക്കുമെന്നു പറയപ്പെടുന്നതിനാൽ കൈയുറ ധരിച്ച് പെറുക്കിയെടുത്ത് നശിപ്പിക്കുകയാണു ചെയ്യുന്നത്. ഒച്ചുബാധയുള്ളയിടങ്ങളിൽ തൊഴിലുറപ്പു തൊഴിലാളികളെ രാത്രി ഏഴുമുതൽ 10 വരെ തുരിശുലായനിയുമായി നിയോഗിച്ചാൽ ഒച്ചു നിർമാർജനം പൂർണമാക്കാമെന്നും സുനിൽ പറയുന്നു.
മുളകിലെ കുരിടിപ്പിന് മണ്ണെണ്ണ ലായനി
പച്ചമുളക് കൃഷിചെയ്യുന്ന കർഷകർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് ഇലകുരിടിച്ച് ചെടി കരിയുന്നത്. ഇതിനും പ്രായോഗിക പ്രതിവിധിയുണ്ട് സുനിലിന്റെ പക്കൽ. ഒരു ലിറ്റർ വെള്ളത്തിൽ ഒരു മില്ലിലിറ്റർ മണ്ണെണ്ണയും അഞ്ചുഗ്രാം ബാർസോപ്പും ചേർത്തിളക്കി ഇല കുരുടിച്ചതിനു മുകളിൽ തളിച്ചാൽ ഇതുമാറിക്കിട്ടും. വലിയതോട്ടത്തിൽ ഒന്നു രണ്ടെണ്ണത്തിനു കുരിടിപ്പുകണ്ടാൽ മുഴുവൻ ചെടിക്കും ഇതൊഴിക്കാറുണ്ട് സുനിൽ. മണ്ണെണ്ണയുടെ അളവു കുറഞ്ഞാലും കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് സുനിലിന്റെ അഭിപ്രായം.
കായീച്ചയ്ക്ക് തുളസിക്കെണി
കായീച്ചയാണ് പാവൽ കൃഷിയിലെ വില്ലൻ. ഇവനെ തുരത്താനായി കായ പ്ലാസ്റ്റിക്ക് കൂടിനകത്താക്കുന്നു. ആണീച്ചകളെ നശിപ്പിക്കാൻ ഫെറമോണ്‍ കെണി ഉപയോഗിക്കുന്നു. പെണ്ണീച്ചകൾ ഇപ്പോഴും പുറത്തു വിലസും. അവയെ നശിപ്പിക്കാനാണ് തുളസിക്കെണി ഉപയോഗിക്കുന്നത്. ഇതിനായി തുളസിച്ചെടിയുടെ കൂന്പ് നാലഞ്ച് ഇഞ്ച് താഴ്ത്തി മുറിച്ച് കൂന്പ് കൈകൊണ്ടൊന്നു തിരുമി ചാറുവരുന്ന പരുവത്തിലാക്കി കെട്ടിത്തൂക്കുന്നു.
രാവിലെ ഇതിൽ ധാരാളം പെണ്ണീച്ചകൾ പറ്റിപ്പിടിച്ചിരിക്കുന്നതു കാണാം. തുളസിയില അനങ്ങാതെ, അത് അകത്താക്കി ഒരു പ്ലാസ്റ്റിക്ക് കവർ മുകളിലേക്കു കയറ്റി മുകൾഭാഗം കൈകൊണ്ട് അടച്ചശേഷം കെട്ടും. ശേഷം കൈകൾ കൊണ്ടു തിരുമിയാണ് ഇവയെ നശിപ്പിക്കുന്നത്. ഒരു പന്തലിൽ നാലിടത്ത് ഇത്തരം തുളസിക്കെണിയും സ്ഥാപിക്കും. വിഷമടിക്കാതെ ജൈവരീതിയിലുള്ള കീടനിയന്ത്രണമാണിവിടെ.
ഒരു ദിവസം 7000 രൂപയുടെ പച്ചക്കറി സുനിൽ വിൽക്കുന്നു. ഇതിൽ രണ്ടായിരം ചെലവിനത്തിൽ വകകൊള്ളിച്ചാലും 5000 രൂപ സുനിലിന് പച്ചക്കറികൃഷിയിലൂടെ ലഭിക്കുന്നു. ഓണദിവസങ്ങളിൽ കിലോയ്ക്ക് 250 രൂപ പ്രകാരം ദേശീയപാതയിൽ ബന്തിപ്പൂ വിൽക്കാനാണ് സുനിലിന്റെ തീരുമാനം.
ഏതായാലും നമുക്കാവശ്യമുള്ളത് കാർഷിക ആസൂത്രണത്തിലൂടെ ഏതു സീസണിലും ഇവിടെതന്നെ വിളയിക്കാമെന്നു തെളിയിക്കുകയാണു സുനിൽ.
ഫോണ്‍: വി.പി. സുനിൽ- 92493 33743.
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top