Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
മഴ രസംകൊല്ലിയാകും; കരുതലോടെ കാക്കണം പൂക്...
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്ര...
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്കാലം
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്ര...
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം...
ഈ ഡോക്ടര്‍ക്ക് കൃഷി ലഹരി
കോഴിവസന്തയെ ചെറുക്കാന്‍ പ്രതിരോധ കുത്തിവ...
Previous
Next
Karshakan
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളിലൊതുക്കി കഴിയുകയാണ്. ചിലര്‍ക്ക് സ്ഥലമില്ല. മറ്റു ചിലര്‍ക്കു ഫ്ളാറ്റ് ജീവിതം. വേറെ ചിലര്‍ക്കു സമയക്കുറവ്... അങ്ങനെ പരിമിതികള്‍ പലതാണ്. അങ്ങനെയുള്ളവര്‍ക്ക് ജോയല്‍ മാത്യുവിന്റെ ജീസസ് ഫിഷ് ഫാം നിശ്ചയമായും പരിഹാരമുണ്ടാക്കിത്തരും. തൊടുപുഴ- മുവാറ്റുപുഴ ഹൈവേയില്‍ കദളിക്കാടാണു ജീസസ് ഫിഷ് ഫാം.
ഫാമിന്റെ മുറ്റത്തെ സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള മെറ്റില് നിറച്ച ട്രേകളില്‍ നിറഞ്ഞു കായിച്ചു കിടക്കുന്ന വെണ്ടയും ചീരയും പാവലും വഴുതനയും മുളകും. അദ്ഭുതപ്പെട്ടുപോകും. ട്രേയില്‍ ഒരു തരി മണ്ണുപോലുമില്ല. ചെറിയ പൈപ്പുകളിലൂടെ ട്രേകളിലേക്കു സദാ ഒഴുകുന്ന വെള്ളം. പച്ചക്കറികളെ നനച്ച് അതു വന്നു വീഴുന്നതു താഴെ സ്ഥാപിച്ചിരിക്കുന്ന ടാങ്കുകളില്‍. അതില്‍ തത്തിക്കളിക്കുന്ന ഗിഫ്റ്റ് തിലാപ്പിയ മത്സ്യങ്ങള്‍.
അക്വാ ഫോണിക് സിസ്റ്റമാണത്. മീന്‍ വളരുന്ന ടാങ്കിലെ വെള്ളം ഫില്‍റ്റര്‍ വഴി ശുദ്ധീകരിച്ച് ചെടികള്‍ക്ക് അവശ്യമായ വളവും അവശ്യ മൂലകങ്ങളും നല്കി വീണ്ടും മത്സ്യടാങ്കിലെത്തിക്കുന്ന സാങ്കേതിക സംവിധാനം. സബ്മേഴ്സിബിള്‍ മോട്ടോര്‍ ഉപയോഗിച്ചു മീന്‍ വളരുന്ന ടാങ്കിലെ വെള്ളം പമ്പ് ചെയ്ത് അല്പം ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫില്‍റ്റര്‍ ടാങ്കില്‍ എത്തിക്കുകയാണ് ആദ്യപടി.
അതിലുള്ള ബോയോ സ്പോഞ്ചിലൂടെ കടന്നു പോകുന്ന വെള്ളത്തിലെ വലിയ മാലിന്യങ്ങള്‍ ടാങ്കിന് അടിയില്‍ അടിഞ്ഞു കൂടും. ശുദ്ധീകരിച്ച വെള്ളം ചെറു കുഴലുകളിലൂടെ പച്ചക്കറികളോ ചെടികളോ നട്ടു പിടിപ്പിച്ചിട്ടുള്ള ട്രേകളിലെത്തും. വെള്ളത്തിലെ അമോണിയം, നൈട്രേറ്റ് തുടങ്ങിയ മൂലകങ്ങള്‍ ചെടികള്‍ ആഗീരണം ചെയ്യും.
അതുവഴി കൂടുതല്‍ ശുദ്ധമായ വെള്ളം സൈഫണ് വഴി തിരിച്ച് മത്സ്യടാങ്കിലെത്തും. അതില്‍ മീനുകള്‍ നന്നായി വളരുകയും ചെയ്യും. ഇങ്ങനെ വെള്ളം തെല്ലും നഷ്ടപ്പെടുത്താതെ പുനരുപയോഗിക്കുന്ന പ്രക്രിയയാണ് അക്വാ ഫോണിക് സിസ്റ്റത്തില്‍ നടക്കുന്നത്.
സാധാരണ നിലയില്‍ മത്സ്യങ്ങള്‍ക്കായി 2000 ലിറ്ററിന്റെ ട്രിപ്പിള്‍ ലെയര്‍ ടാങ്കാണ് ഉപയോഗിക്കുന്നത്. അതില്‍ 100 ഗിഫ്റ്റ് തിലാപ്പിയ മത്സ്യങ്ങളെ വളര്‍ത്താം. നലാം മാസത്തില്‍ മീനിന് 200-250 ഗ്രാം തൂക്കം വയ്ക്കും. അപ്പോള്‍ മുതല്‍ പിടിച്ചു തുടങ്ങാം. ഇതിനൊപ്പം ട്രേകളില്‍ വളരുന്ന പച്ചക്കറികളും പറിച്ചെടുക്കാം. വീട്ടില്‍ അപ്രതീക്ഷിതമായെത്തുന്ന സുഹൃത്തുക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ അപ്പോള്‍ പിടിച്ച മീനും അപ്പോള്‍ പറിച്ചെടുത്ത പച്ചക്കറികളും കൂട്ടി ഭക്ഷണം നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് വളരെ കുറച്ച് സ്ഥലം മതി. വീട്ടു മുറ്റത്തോ, അടുക്കള മുറ്റത്തോ, ടെറസിലോ, ഫ്ളാറ്റുകളുടെ ബാല്‍ക്കണിയിലോ സ്ഥാപിക്കാം.
2000 ലിറ്ററിന്റെ ടാങ്ക്, രണ്ട് പച്ചക്കറി ട്രേകള്‍, സൈഫണ്, ഫില്റ്ററേറ്റര്, സബ്മേഴ്സിബിള്‍ മോട്ടോര്‍, ഏയിറേറ്റര്, 100 ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുങ്ങള്‍, മത്സ്യത്തീറ്റ, നെറ്റ് എന്നിവയുടള്‍പ്പെടെ സജ്ജീകരിക്കുന്നതിന് 19,500 രൂപയാണ് ജോയല്‍ മാത്യു ഈടാക്കുന്നത്.
ഗിഫ്റ്റ് തിലാപ്പിയ, ചിത്രലാഡ, റെഡ് തിലാപ്പിയ, എംഎസ്ടി കുഞ്ഞുങ്ങളെ വില്‍ക്കുന്ന അംഗീകൃത സ്ഥാപനം കൂടിയാണ് ജീസസ് ഫിഷ് ഫാം. കുഞ്ഞുങ്ങളുടെ വലുപ്പമനുസരിച്ച് ഒന്നിന് രണ്ടര രൂപ മുതലാണു വില.
സംസ്ഥാനത്ത് ഗിഫ്റ്റ് മത്സ്യ ഇനങ്ങള്‍ വില്ക്കാന് രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാണെങ്കിലും നിരവധിപ്പേര്‍ അതില്ലാതെയും വില്പന നടത്തുന്നുണ്ടെന്ന് ജോയല്‍ ചൂണ്ടിക്കാട്ടി. എറണാകുളം ജില്ലയില്‍ ജീസസ് ഫിഷ് ഫാം ഉള്‍പ്പെടെ രണ്ടു സ്ഥാപനങ്ങള്‍ക്കു മാത്രമാണ് രജിസ്ട്രേഷനും ലൈസന്മുള്ളത്. വല്ലാര്‍പാടം ആര്‍ജിസിഎയില്‍ നിന്നാണ് ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുന്നത്.
മത്സ്യവളര്ത്തലിനായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബോ യോ ഫ്ളോക്ക് ടാങ്കുകളും ജോയല്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. നാലുമീറ്റര്‍ വൃത്താകൃതിയിലുള്ള ടാങ്കിന് 50,000 രൂപയോളം ചെലവ് വരും. വേണ്ടിവന്നാല്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്യാവുന്ന വിധത്തിലാണ് നിര്‍മാണം. ഇതില്‍ 750 തിലാപ്പിയ മീനുകളെ വളര്‍ത്താം. മീന്‍ വളര്‍ത്തിലിന് ആവശ്യമായ തീറ്റ, എയറേറ്റര്‍, പമ്പ്, വലകള്‍, തുടങ്ങി മുഴുവന്‍ സാമഗ്രികളും ജീസസ് ഫിഷ് ഫാമില്‍ ലഭിക്കും.
അക്വാകള്‍ച്ചര്‍ കണ്‍സള്‍ട്ടന്റ് കൂടിയായ ജോയല്‍, പുതുസംരംഭകര്‍ക്കായി എല്ലാ രണ്ടാം ശനിയാഴ്ചയും ജീസസ് ഫാമില്‍ പ്രത്യേക പരിശീലന ക്ലാസും ക്രമീകരിച്ചിട്ടുണ്ട്. മുന്‍കൂട്ടി പേര് രജിസ്ട്രര്‍ ചെയ്യണമെന്നു മാത്രം. ക്ലാസിനോട് അനുബന്ധിച്ച് മത്സ്യവിഭവങ്ങള്‍ കൂട്ടി ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
ഫാമിലെത്തുന്നവര്‍ക്ക് ആവശ്യ മനുസരിച്ച് മീന്‍പിടിച്ച് വൃത്തിയാക്കി നല്‍കുകയും ചെയ്യും. ബൈ ബാക്ക് രീതിയനുസരിച്ച് ഫാമില്‍ നിന്നു കുഞ്ഞുങ്ങളെ വാങ്ങുന്ന സംരംഭകരില്‍ നിന്നു വളര്‍ച്ചയെത്തിയ മീനുകളെ ജോയല്‍ തിരിച്ചു വാങ്ങും. ഇങ്ങനെ ഇരുപതോളം കര്‍ഷകര്‍ ജീസസ് ഫാമില്‍ പതിവായി മത്സ്യം നല്‍കുന്നുണ്ട്.
ഏറെക്കാലം വിദേശത്തായിരുന്ന ജോയല്‍ അലങ്കാര മത്സ്യ വളര്ത്തലൂടെയാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. അലങ്കാര മത്സ്യങ്ങളുടെ വിപണ രംഗത്തെ കടുത്ത അനീതി ഉള്‍ക്കൊള്ളാനാവാതെ 2014-ല്‍ ഫിഷ് ഫാമിലേക്കു മാറുകയായിരുന്നു. തൊടുപുഴ, വഴിത്തല, പാറക്കടവ്, കോലടിയിലെവീട്ടിയാങ്കല് വീടിനോട് അനുബന്ധിച്ചാണ് ആദ്യം ഫിഷ് ഫാം തുടങ്ങിയത്. ഇതിനുവേണ്ടി പല വലുപ്പത്തിലുള്ള നിരവധി ടാങ്കുകള്‍ വീടിനോട് അനുബന്ധിച്ചു നിര്‍മിച്ചു.
കഴിഞ്ഞ വര്‍ഷം ജീസസ് ഫാം തുടങ്ങിയതോടെ വീടിനോട് അനുബന്ധിച്ചുള്ള ജോയല്‍ ഫാമിന്റെ ചുമതല ഭാര്യ റൂബിക്കു നല്കി. ഇവിടെ പ്രധാനമായും ജയിന്റ് ഗൗര ഇനങ്ങളാണ് വളര്‍ത്തി വില്‍ക്കുന്നത്. ഗൗര ആല്‍ബിനോ-റെഡ് ഐ, പിങ്ക്, ബ്ലാക്ക് കുഞ്ഞുങ്ങളേയും വില്‍ക്കുന്നുണ്ട്.
റെഡ് തിലാപ്പിയായുടെ ബ്രീഡിംഗിനുള്ള ക്രമീകരണവും ഇവിടെ ഏര്‍പ്പെടുത്തിവരുന്നു. മക്കള്‍: സ്നേഹ, സാന്ദ്ര, സെബിന്.
ഫോണ്‍: 9496513559, 9961108999.
ചിത്രങ്ങള്‍: അഖില്‍ പുരുഷോത്തമന്
ജെപി
മഴ രസംകൊല്ലിയാകും; കരുതലോടെ കാക്കണം പൂക്കളെ
മഴക്കാലത്തെയും ഉദ്യാനത്തെയും ഒരുപോലെ സ്നേഹക്കുന്നവരാണു മലയാളികള്‍. രണ്ടും പരസ്പര പൂരകവും. മഴയില്ലെങ്കില്‍ ഭൂമുഖത്ത് ഒരു
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
കവിപാടിയതു പോലെ നന്ദ്യാര്‍വട്ട പൂ ചിരിക്കുന്നതു നാട്ടുമാവിന് ചുവട്ടില്‍ തന്നെ. ചുറ്റും പൂവിട്ടു നില്‍ക്കുന്നത് കനകാംബരവ
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്രന്
ഹൈറേഞ്ചിന്റെ മണ്ണില്‍ ഏറെ സാധ്യതക ളുള്ളതും തണുപ്പു പ്രദേശങ്ങളില്‍ നല്ല വിളവു ലഭിക്കുന്നതുമായ കല്‍ത്താമര കൃഷിയില്‍ നൂറുമ
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്കാലം
വേനല്വറുതിക്കുശേഷം മഴ കിട്ടാന്‍ തുടങ്ങിയാല്‍ പിന്നെ കൃഷിയൊരുക്കങ്ങളാണ് എങ്ങും. പാടത്തും പറമ്പിലുമെല്ലാം കൃഷിയുടെ മുന്നൊ
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തില്‍ ശ്യാം കുമാര്‍ എന്ന കിഴങ്ങ്വര്‍ഗ കര്‍ഷകന്റെ തോട്ടത്ത
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്രീലക്ഷ്മിക്ക് തുണയായി
അധ്യാപികയായി കുട്ടികള്‍ക്കിടയില്‍ പൂമ്പാറ്റയെപ്പോലെ പാറിനടന്നി രുന്നപ്പോഴാണു ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോക്ഡൗണ്‍ ക
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം
കൃഷി ചെയ്യണമെന്നുണ്ട്, എന്നാല്‍ സ്ഥലം വേണ്ടേ?'' ഈ പതിവു പരിഭവം പറഞ്ഞ് ഒഴിയാമെന്ന് ഇനിയാരും കരുതണ്ട, കാലം മാറി, കൃഷിരീതിക
ഈ ഡോക്ടര്‍ക്ക് കൃഷി ലഹരി
രോഗം കണ്ടറിഞ്ഞു രോഗികളെ ചികിത്സിക്കുന്നതില്‍ പ്രത്യേക നൈപുണ്യമുണ്ട് ഡോ.രഘുനാഥന് നായര്‍ക്ക്. ചെടികളെയും പച്ചക്കറികളെയും
കോഴിവസന്തയെ ചെറുക്കാന്‍ പ്രതിരോധ കുത്തിവയ്പ്
കോഴികളെ ബാധിക്കുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനവും കര്‍ഷകര്‍ക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന രോഗമാണു കോ
മുംബൈ വിട്ടു ഷിമോഗയില്‍; ജോമി നേടിയതു സമാനതകളില്ലാത്ത കൃഷി വിജയം
ഡിഗ്രിയും എംബിഎയും കഴിഞ്ഞു മുംബൈയില്‍ പ്രശസ്തമായ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴും ജോമി മാത്യുവിന്റെ മനസ് അസ്വസ്ഥമായിരുന്നു
തെങ്ങിന് തൈകള്‍ നടുമ്പോള്‍...
വേനല്‍ മഴ നന്നായി ലഭിക്കുന്നതിനാല്‍ മിക്ക കര്‍ഷകരും തെങ്ങിന് തൈ നടാനുള്ള തിരക്കിലാണ്. തെങ്ങിന് തൈ നടുന്നത് പരമ്പരാഗതമ
ഔഷധ ഉദ്യാനത്തില്‍ അഭിമാനത്തോടെ ജെയിംസ്
പാലാ കടനാട് പഞ്ചായത്തിലെ കൊടുമ്പിടിയിലുള്ള വടക്കേട്ട് ജെയിംസ് മാത്യു വീട്ടുവളപ്പില്‍ ഔഷധസസ്യങ്ങളെ പരിപാലിക്കാന്‍ തുടങ്ങ
കപ്പയിലയ്ക്കു കനകകാന്തി നല്കി ജെപി
ഒരു കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ മലയാളിക്ക് തുണയായ മരച്ചീനിക്ക് താരമൂല്യം നല്കിയ ശാസ്ത്ര പ്രതിഭയാണ് ഡോ. ജയപ്രകാശ്
ഷിജോയ്ക്കും സംഘത്തിനും കൃഷി ജീവനും ജീവിതവും
കൃഷി ഉപജീവനമാര്ഗമെന്നതിലുപരി ഒരു സംസ്കാരം കൂടിയാണെന്ന കാര്യം പ്രവൃത്തികൊണ്ട് ഉറപ്പിക്കുകയാണ് കോട്ടയം ജില്ലയിലെ എലിക്കു
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
മഴ രസംകൊല്ലിയാകും; കരുതലോടെ കാക്കണം പൂക്കളെ
മഴക്കാലത്തെയും ഉദ്യാനത്തെയും ഒരുപോലെ സ്നേഹക്കുന്നവരാണു മലയാളികള്‍. രണ്ടും പരസ്പര പൂരകവും. മഴയില്ലെങ്കില്‍ ഭൂമുഖത്ത് ഒരു
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
കവിപാടിയതു പോലെ നന്ദ്യാര്‍വട്ട പൂ ചിരിക്കുന്നതു നാട്ടുമാവിന് ചുവട്ടില്‍ തന്നെ. ചുറ്റും പൂവിട്ടു നില്‍ക്കുന്നത് കനകാംബരവ
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്രന്
ഹൈറേഞ്ചിന്റെ മണ്ണില്‍ ഏറെ സാധ്യതക ളുള്ളതും തണുപ്പു പ്രദേശങ്ങളില്‍ നല്ല വിളവു ലഭിക്കുന്നതുമായ കല്‍ത്താമര കൃഷിയില്‍ നൂറുമ
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്കാലം
വേനല്വറുതിക്കുശേഷം മഴ കിട്ടാന്‍ തുടങ്ങിയാല്‍ പിന്നെ കൃഷിയൊരുക്കങ്ങളാണ് എങ്ങും. പാടത്തും പറമ്പിലുമെല്ലാം കൃഷിയുടെ മുന്നൊ
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തില്‍ ശ്യാം കുമാര്‍ എന്ന കിഴങ്ങ്വര്‍ഗ കര്‍ഷകന്റെ തോട്ടത്ത
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്രീലക്ഷ്മിക്ക് തുണയായി
അധ്യാപികയായി കുട്ടികള്‍ക്കിടയില്‍ പൂമ്പാറ്റയെപ്പോലെ പാറിനടന്നി രുന്നപ്പോഴാണു ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോക്ഡൗണ്‍ ക
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം
കൃഷി ചെയ്യണമെന്നുണ്ട്, എന്നാല്‍ സ്ഥലം വേണ്ടേ?'' ഈ പതിവു പരിഭവം പറഞ്ഞ് ഒഴിയാമെന്ന് ഇനിയാരും കരുതണ്ട, കാലം മാറി, കൃഷിരീതിക
ഈ ഡോക്ടര്‍ക്ക് കൃഷി ലഹരി
രോഗം കണ്ടറിഞ്ഞു രോഗികളെ ചികിത്സിക്കുന്നതില്‍ പ്രത്യേക നൈപുണ്യമുണ്ട് ഡോ.രഘുനാഥന് നായര്‍ക്ക്. ചെടികളെയും പച്ചക്കറികളെയും
കോഴിവസന്തയെ ചെറുക്കാന്‍ പ്രതിരോധ കുത്തിവയ്പ്
കോഴികളെ ബാധിക്കുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനവും കര്‍ഷകര്‍ക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന രോഗമാണു കോ
മുംബൈ വിട്ടു ഷിമോഗയില്‍; ജോമി നേടിയതു സമാനതകളില്ലാത്ത കൃഷി വിജയം
ഡിഗ്രിയും എംബിഎയും കഴിഞ്ഞു മുംബൈയില്‍ പ്രശസ്തമായ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴും ജോമി മാത്യുവിന്റെ മനസ് അസ്വസ്ഥമായിരുന്നു
തെങ്ങിന് തൈകള്‍ നടുമ്പോള്‍...
വേനല്‍ മഴ നന്നായി ലഭിക്കുന്നതിനാല്‍ മിക്ക കര്‍ഷകരും തെങ്ങിന് തൈ നടാനുള്ള തിരക്കിലാണ്. തെങ്ങിന് തൈ നടുന്നത് പരമ്പരാഗതമ
ഔഷധ ഉദ്യാനത്തില്‍ അഭിമാനത്തോടെ ജെയിംസ്
പാലാ കടനാട് പഞ്ചായത്തിലെ കൊടുമ്പിടിയിലുള്ള വടക്കേട്ട് ജെയിംസ് മാത്യു വീട്ടുവളപ്പില്‍ ഔഷധസസ്യങ്ങളെ പരിപാലിക്കാന്‍ തുടങ്ങ
കപ്പയിലയ്ക്കു കനകകാന്തി നല്കി ജെപി
ഒരു കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ മലയാളിക്ക് തുണയായ മരച്ചീനിക്ക് താരമൂല്യം നല്കിയ ശാസ്ത്ര പ്രതിഭയാണ് ഡോ. ജയപ്രകാശ്
ഷിജോയ്ക്കും സംഘത്തിനും കൃഷി ജീവനും ജീവിതവും
കൃഷി ഉപജീവനമാര്ഗമെന്നതിലുപരി ഒരു സംസ്കാരം കൂടിയാണെന്ന കാര്യം പ്രവൃത്തികൊണ്ട് ഉറപ്പിക്കുകയാണ് കോട്ടയം ജില്ലയിലെ എലിക്കു
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര് ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല് പൊ
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായ
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയ
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
Latest News
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
പാൻട്രി ജീവനക്കാർ യാത്രക്കാരനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു
അഞ്ചാം ട്വന്റി-20: വിഡീസിനെ തകർത്ത് ഇന്ത്യ
"വെള്ളി'ടി:നീലപ്പടയെ എറിഞ്ഞിട്ട് ഓസീസ്
റാക്കറ്റ് ഇനങ്ങളിൽ ശക്തി തെളിയിച്ച് ഇന്ത്യ
Latest News
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
പാൻട്രി ജീവനക്കാർ യാത്രക്കാരനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു
അഞ്ചാം ട്വന്റി-20: വിഡീസിനെ തകർത്ത് ഇന്ത്യ
"വെള്ളി'ടി:നീലപ്പടയെ എറിഞ്ഞിട്ട് ഓസീസ്
റാക്കറ്റ് ഇനങ്ങളിൽ ശക്തി തെളിയിച്ച് ഇന്ത്യ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top