പേരൂര്‍ക്കട: പോക്‌സോ കേസിലെ പ്രതിയെ കരമന പോലീസ് പിടികൂടി. വെള്ളനാട് പുനലാല്‍ ചക്കിപ്പാറ താന്നിപ്പാറ തലയ്ക്കല്‍ പുത്തന്‍വീട്ടില്‍ എറണാകുളം ബിജു എന്നറിയപ്പെടുന്ന ബിജു (45) ആണ് പിടിയിലായത്. സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ആണ്‍കുട്ടിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്.

ട്യൂഷന്‍ സെന്‍ററില്‍ നിന്നു വീട്ടിലേക്കു പോകുന്നതിനിടെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ബിജു കുട്ടിയെ തടഞ്ഞുനിര്‍ത്തി അശ്ലീലവീഡിയോകള്‍ കാണിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ച് അപമാനിക്കുകയുമായിരുന്നു.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പോലീസിനെക്കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ബിജുവിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ഇയാള്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണെന്നും കേരളത്തിലും തമിഴ്‌നാട്ടിലുമായി നൂറോളം കേസുകള്‍ നിലവിലുണ്ടെന്നും കരമന സി.ഐ അനൂപ് പറഞ്ഞു. എസ്.ഐമാരായ സന്ദീപ്, സുരേഷ്‌കുമാര്‍, സി.പി.ഒമാരായ ഹിരണ്‍, ഹരീഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.