തൃശൂർ: കൂട്ടായ പരിശ്രമമാണു വിജയം കാണുന്നതെന്ന് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയതിൽ ചാണ്ടി ഉമ്മൻ എംഎൽഎ.

ജില്ലാ സഹകരണ ആശുപത്രിയിൽ ഒരു ചടങ്ങിനെത്തിയതായിരുന്നു ചാണ്ടി ഉമ്മൻ. നിമിഷപ്രിയ തിരിച്ചുവരുമെന്നാണു വിശ്വാസം. ഉമ്മൻ ചാണ്ടിയുടെ ആഗ്രഹമാണു സഫലമാകുന്നത്.

കാന്തപുരം മുസലിയാർക്കു വലിയ പങ്കുണ്ട്. ഗവർണർ ഉൾപ്പെടെ എല്ലാവരും നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്നുണ്ട്. സാജൻ ലത്തീഫ് എന്ന വ്യവസായിയും ഇടപെട്ടു.


ദീപ ജോസഫ്, സുഭാഷ് ചന്ദ്രൻ എന്നിവർ വർഷങ്ങളായി പരിശ്രമിക്കുന്നു, എല്ലാവർക്കും നന്ദി. ശ്രമം അടുത്ത ഘട്ടത്തിലേക്കു കടക്കണം. കൊല്ലപ്പെട്ട ആളുടെ കുടുംബവുമായി അടിയന്തരചർച്ച നടത്തേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.