Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
മനസും ചര്‍മരോഗങ്ങളും
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍...
കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോ...
ഗര്‍ഭിണികളുടേയും അമ്മമാരുടെയും മാനസികാരോ...
മനസേ...കൈവിട്ടു പോകല്ലേ
Previous
Next
Sthreedhanam
ഓണ്‍ലൈന്‍ പഠനം: ആശങ്കയുമായി അമ്മമാര്‍
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുകയാണ്. മക്കള്‍ക്ക് ടിവിയും മൊബൈല്‍ ഫോണും വിലക്കിയിരുന്ന നമ്മളില്‍ പലരും ഇന്ന് അവ മക്കളെ ഏല്‍പ്പിച്ചിട്ടാണ് തൊഴിലിടങ്ങളിലേക്ക് പോകുന്നത്. മക്കള്‍ ഈ ഉപാധികളെല്ലാം പഠനത്തിന് തന്നെയായിരിക്കുമോ ഉപയോഗിക്കുന്നതെന്ന ചിന്ത പല അമ്മമാരെയും അലട്ടുന്നുണ്ടെന്ന സത്യം പറയാതെ വയ്യ.
ഒരു മണിക്കൂര്‍ പഠനം അടുത്ത ഒരു മണിക്കൂര്‍ ഗെയിം കളി
അടുത്തിടെ പന്ത്രണ്ടുകാരനുമായി മാതാപിതാക്കള്‍ എന്നെ കാണാന്‍ വന്നു. ഓണ്‍ലൈന്‍ പഠനത്തിനായി മകന് ഉന്നയിച്ച ആവശ്യത്തില്‍ നന്നേ വിഷമിച്ചിരിക്കുകയാണ് ആ മാതാപിതാക്കള്‍. ഒരു മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസിനിരുന്നാല് അടുത്ത ഒരു മണിക്കൂര്‍ ഗെയിം കളിക്കാനായി ഫോണ്‍ നല്‍കണമെന്നായിരുന്നു ആ പന്ത്രണ്ടുകാരന്റെ ആവശ്യം. ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുത്തില്ലെങ്കില്‍ ക്ലാസില്‍ പങ്കെടുക്കാതെ ഇരിക്കും.
പത്തുവയസുള്ള മകന്റെ കൈയില്‍ ഫോണ്‍ ഏല്പിച്ചു ജോലിക്കു പോയാല്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുമോയെന്നായിരുന്നു ഉദ്യോഗസ്ഥ ദമ്പതികളായ മറ്റൊരു അമ്മയുടെ ആശങ്ക. പതിനഞ്ചുകാരിയായ മകള്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ സൗഹൃദങ്ങള്‍ തേടി പോയാലോയെന്ന് ആശങ്കപ്പെട്ട അമ്മയുമുണ്ട്.
വൈരുധ്യാത്മക സാഹചര്യം
ടിവി കാഴ്ച കുറയ്ക്കൂ, മൊബൈല്‍ ഗെയിം കളിക്കല്ലേ തുടങ്ങി ഈ സാമഗ്രികളില്‍ മക്കള്‍ കുടുങ്ങിപ്പോകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയിരുന്ന മാതാപിതാക്കളാണ് ഇന്ന് പഠിക്കാന്‍ വേണ്ടി ഇവയെ ആശ്രയിക്കാന്‍ മക്കളോട് പറയുന്നത്. ആ നിര്‍ദേശം കുട്ടികള്‍ പഠനത്തിനുവേണ്ടി മാത്രമാണോ ഉപയോഗിക്കുക അതോ ഈ വക സാമഗ്രികള്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമായി കാണുമോയെന്ന ആശയക്കുഴപ്പം മുന്നിലുണ്ട്.നിയന്ത്രണങ്ങളില്‍ നിന്ന് ഇത് പഠനോപാധിയായി മാറുമ്പോള്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടില്ലെങ്കില്‍ ആശയക്കുഴപ്പം ഉണ്ടാകാം.
മാതാപിതാക്കള്‍ ഇരുവരും ജോലിക്കാരായ വീടുകളില്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ സമയത്ത് മിക്കവാറും കുട്ടികള്‍ തനിച്ചായിരിക്കും. അപ്പോള്‍ അവര്‍ അത് ഫലപ്രദമായിട്ടാണോ കാണുന്നതെന്ന് ഉറപ്പാക്കണം.
സ്കൂളിലാകുമ്പോള്‍ ക്ലാസില്‍ കയറാതെ ചുറ്റിക്കറങ്ങുന്ന കുട്ടികളെ അധ്യാപകര്‍ കണ്ടെത്തി വീട്ടുകാരെ അറിയിക്കും. പുതിയ സാഹചര്യത്തില്‍ ക്ലാസ് നേരങ്ങളില്‍ ഇതേ ഉപകരണം വച്ച് കുട്ടികള്‍ സൈബര്‍ ചുറ്റിക്കറക്കങ്ങള്‍ നടത്തുമോ ഇല്ലയോയെന്നതാണ് വിഷയം. ഇത്തരം കുട്ടികള്‍ പിടിക്കപ്പെടാതിരിക്കാനുള്ള സാഹചര്യങ്ങളും ഉണ്ടാകാം. കാരണം ചില സ്കൂളുകളിലെങ്കിലും എല്ലാ കുട്ടികളെയും കണ്ടുകൊണ്ടായിരിക്കില്ല ക്ലാസ് നടത്തുന്നത്. ഓണ്‍ലൈന്‍ ക്ലാസിന്റെ പ്ലാറ്റ്ഫോമിന് പല സ്കൂളുകളിലും മാറ്റം ഉണ്ടാകാം.
അങ്ങനെ വരുമ്പോള്‍ കുട്ടി ടീച്ചറിനു മുമ്പില്‍ ഇരിക്കുന്നുവെന്ന വ്യാജേന മറ്റു പരിപാടികളില്ലേക്ക് പോകുമോഎന്ന ആശങ്കയും പല മാതാപിതാക്കള്‍ക്കും ഉണ്ട്.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന കുട്ടികളെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം പിടിഎ വിചാരിച്ചാല്‍ പ്രാവര്‍ത്തികമാക്കാവുന്നതേയുള്ളൂ. അതുകണ്ടു പിടിക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമാണ്. പക്ഷേ ഭൂരിപക്ഷം മാതാപിതാക്കള്‍ക്കും സൈബര്‍ സാക്ഷരതയില്‍ പ്രാവീണ്യം കാണണമെന്നില്ല.
നിയന്ത്രണങ്ങള്‍ വേണം
ഓണ്‍ലൈന്‍ ക്ലാസുകളിലെ മൊബൈല്‍/കംപ്യൂട്ടര്‍ ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കള്‍ കര്‍ശന നിയന്ത്രണങ്ങള്‍ മക്കള്‍ക്ക് പറഞ്ഞു കൊടുക്കണം. അതായത് മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവ പഠനത്തിനായി ഉപയോഗിക്കുന്നത് വേറെ, വിനോദത്തിനായി ഉപയോഗിക്കുന്നത് വേറെ എന്ന തിരിച്ചറിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. ഈ സാമഗ്രികള്‍ വിനോദത്തിനായി ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താം. വിനോദത്തിന് നിശ്ചിത സമയം ഏര്‍പ്പെടുത്തണം. ആ സമയത്തേക്കായി ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തണം. കുട്ടി സ്വയം അച്ചടക്കം പാലിക്കണം എന്നൊക്കെ കുട്ടിയെ പറഞ്ഞു മനസിലാക്കിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. ഒരു മണിക്കൂര്‍ നേരത്തെ പഠനത്തിനുശേഷം ഗെയിം കളിക്കാന്‍ ഫോണ്‍ ആവശ്യപ്പെടുന്ന കുട്ടി സ്കൂളില്‍ ക്ലാസ് ടീച്ചറുടെ മുന്നിലിരിക്കുമ്പോള്‍ ഈ ആവശ്യം ഒരിക്കലും ഉന്നയിക്കില്ല. വീട്ടിലായതുകൊണ്ടാണ് ഇത്തരം ഗുണ്ടായിസം കാണിക്കുന്നത്.
വീഡിയോ ഗെയിമുകള്‍ക്കു പകരം കായിക വിനോദങ്ങളാണ് ഉണ്ടാകേണ്ടത്. ടിവി, മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയ്ക്കുവേണ്ടി ഒന്നരമണിക്കൂര്‍ മാത്രം ചെലവഴിച്ചാല്‍ മതിയെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. ഇതെല്ലാം കുട്ടിയുടെ സ്വഭാവരൂപീകരണത്തിനും ബുദ്ധിവികാസത്തിനും പാലിക്കേണ്ടതാണെന്നും കുട്ടികളെ പറഞ്ഞു മനസിലാക്കണം. ഇതെല്ലാം കൃത്യമായി പാലിച്ചില്ലെങ്കില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അറിയിക്കാം. പഠനത്തിനായി ഈ ഉപാധിതന്നെയല്ലേ ഉപയോഗിക്കുന്നത്. അതുകൊണ്ട് അല്ലാത്ത സമയത്തും ഇത് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും പറയുന്ന കുട്ടികളെ തിരുത്തണം.
വിവേകത്തോടെയാകണം ഉപയോഗം
ഓണ്‍ലൈന്‍ ഉപയോഗത്തില്‍ വിവേകവും വിവേചനവും ഒപ്പത്തിനൊപ്പം ഉണ്ടാകണം. കോവിഡ് പശ്ചാത്തലത്തില്‍ പഠനത്തോടുള്ള താല്പര്യം നിലനിര്‍ത്താനുള്ള ഒരു ഉപാധിമാത്രമാണ് ഇതെന്നു കുട്ടികളെ ബോധ്യപ്പെടുത്തണം. പഠനത്തോടുള്ള ആഭിമുഖ്യം വിടാതിരിക്കാനുള്ള ഒരു ബദല്‍ സംവിധാനം മാത്രമാണിത്. കോവിഡ് മാറി ക്ലാസ്മുറിയിലെ പഠനം എന്നു സാധ്യമാകുമെന്ന ആശങ്ക ഇപ്പോഴും തുടരുകയാണ്. കൂട്ടുകാരുമായുള്ള സമ്പര്ക്കത്തെക്കുറിച്ചും അനിശ്ചിതത്വം നിലനില്ക്കുന്നു. ഈ നിര്‍ദേശങ്ങളൊക്കെ രക്ഷിതാക്കള്‍ മക്കള്‍ക്കു പകര്‍ന്നു നല്‍കണം. അതുകൊണ്ടുതന്നെ മറ്റു ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സമയം ഓണ്‍ലൈന്‍ ഉപയോഗിക്കാമെന്ന ധാരണ തിരുത്തിക്കൊടുക്കണം. രക്ഷിതാക്കള്‍ പറയുന്ന ഈ തത്വങ്ങള്‍ പാലിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുകയാണ് വേണ്ടത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നും ഉള്ളതിനാല്‍ ഇതേക്കുറിച്ച് കുട്ടികളെ എന്നും ഓര്‍മപ്പെടുത്തുന്നതാണ് നല്ലത്. കുട്ടികള്‍ക്ക് ഗാഡ്ജറ്റ് അഡിക്ഷന് ആകാതെ കാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. വണ്ണം വയ്ക്കാതെ ഭക്ഷണം കഴിക്കാം. അതുപോലെതന്നെ തോന്നിയ അളവില്‍ ഭക്ഷണം കഴിച്ച് അമിതവണ്ണത്തിലേക്കും എത്താം. വിവേകത്തോടെയാകണം ഓണ്‍ലൈന്‍ ഉപയോഗിക്കേണ്ടത്.
മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ക്ക് ഭാവിയില്‍ മറ്റു വിദേശ യൂണിവേഴ്സിറ്റികളിലെ ഓണ്‍ലൈന്‍ ക്ലാസിനുള്ള ഒരു പരിശീലന മാര്‍ഗവുമായി ഇതിനെ കാണാനാകും.
തയാറാക്കിയത്
സീമ മോഹന്‍ലാല്‍
ഡോ.സി.ജെ ജോണ്‍
ചീഫ് സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ട്രസ്റ്റ് ഹോസ്പിറ്റല്‍, എറണാകുളം
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
ബൈബിളിലെ വിവരണമനുസരിച്ച് (ഉല്പത്തി 19) ദൈവം തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോം, ഗോമോറ പണങ്ങളുടെ സ്ഥാനത്താണു ചാവ
മനസും ചര്‍മരോഗങ്ങളും
ചര്‍മരോഗമുള്ള വ്യക്തിക്കു മാനസിക പിന്തുണ നല്കുകയെന്നതു പരമപ്രധാനമായ കാര്യമാണ്. ആത്മവിശ്വാസത്തോടെ ചികിത്സയെ നേരിടണം. സോഷ
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
മനസും ശരീരവും രണ്ടും രണ്ടല്ല ഒന്നാണ് എന്ന വസ്തുത പലപ്പോഴും ജനങ്ങള്‍ മനസിലാക്കുന്നില്ല. ശരീരം മുഴുവനും കീറിമുറിച്ചുനോക്കി
അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍
കോവിഡ് 19ന്റെ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രതി
കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോഗ്യം
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ആരില്‍ നിന്നും രോഗം പകരാം എന്ന ഭീതിയാണ് എല്ലാവര്ക്കും ഉള്ളത്. മ
ഗര്‍ഭിണികളുടേയും അമ്മമാരുടെയും മാനസികാരോഗ്യം
ഗര്‍ഭകാലവും പ്രസവാനന്തരം ഒരു വര്‍ഷം വരെയുള്ള സമയവും സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കാര്യമായി ബാധിക്കുന്നതാണ
മനസേ...കൈവിട്ടു പോകല്ലേ
ശാരീരിക പ്രശ്നങ്ങള്‍ പോലെതന്നെ പ്രാധാന്യമേറിയതാണു മാനസികപ്രശ്നങ്ങളും. ആരോഗ്യമുള്ള മനസുള്ളവര്‍ക്കേ ആരോഗ്യമുള്ള ശരീരമുണ്
കൗമാരത്തിലെ പെണ്‍കുട്ടികള്‍: പ്രശ്നങ്ങളും പരിഹാരങ്ങളും
കൗമാരം അഥവാ ടീനേജ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടംതന്നെയാണ്. കൗമാരത്തിലേക്കു പ്രവേശിച്ച പെണ്‍കുട്ടികള്‍ക്ക് ഈ കാല
മട്ടണ്‍ സ്പെഷല്‍ വിഭവങ്ങള്‍
ആട്ടിറച്ചി കൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈസി മട്ടണ്‍കറി
ചര്‍മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവവും ഒപ്പം ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ആവരണവുമാണ് ത്വക്ക്. ശരീരത്തെ പൊതിഞ്ഞു പൊടിപടലങ്
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ബൗദ്ധിക സ്വത്തവകാശം - അറിയേണ്ടതെല്ലാം
മനുഷ്യന് തന്റെ ബുദ്ധി ഉപയോഗിച്ചു വികസിപ്പിച്ചെടുക്കുന്ന സൃഷ്ടികളില്‍ അതിന്റെ സ്രഷ്ടാവിനു നിയമപരമായ അംഗീകാരത്തോടുകൂടി കൊ
സ്കിന്‍ അലര്‍ജിക്കുള്ള പ്രതിവിധികള്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. അതുകൊണ്ടുതന്നെ ത്വക്കിലുണ്ടാകുന്ന അസുഖങ്ങള്‍ ശാരീരികമായും മാനസികമായും
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
മഴക്കാല ചര്‍മ സംരക്ഷണം
ഈര്‍പ്പവും വെള്ളക്കെട്ടും കൊതുകുകളുമാണ് മഴക്കാലത്തെ പ്രധാന വില്ലന്മാര്. ഇവ മൂലം പല ചര്‍മരോഗങ്ങളും മഴക്കാലത്ത് താരതന്മ്യ
സോപ്പ്, ഷാംപു ഗുണദോഷങ്ങള്‍
ശുദ്ധീകരണവസ്തു എന്ന നിലയില്‍ സോപ്പുകള്‍ പുരാതന ഈജിപ്ഷ്യന്‍, ബാബിലോണിയന്‍ കാലം മുതല്‍ നിലവിലുണ്ട്. അവര്‍ മൃഗങ്ങളുടെ കൊഴുപ
ചര്‍മ സംരക്ഷണം ചെറിയ കാര്യമല്ല
ത്വക്ക് അഥവാ ചര്‍മത്തിന്റെ സംരക്ഷണവും സൗന്ദര്യവും വ്യക്തിയുടെ ആരോഗ്യത്തെ സംബന്ധിച്ചു സുപ്രധാനമാണ്. മനുഷ്യന്റെ സൗന്ദര്യത്
ആദ്യ വനിത എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് സല്യൂട്ട്
മുഖത്തു ഗൗരവം കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ആദ്യ വനിത എക്സൈസ് ഇന്‍സ്പെക്ടറാകാനുള്ള ഭാഗ്യത്തെക്കുറിച്
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
ബൈബിളിലെ വിവരണമനുസരിച്ച് (ഉല്പത്തി 19) ദൈവം തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോം, ഗോമോറ പണങ്ങളുടെ സ്ഥാനത്താണു ചാവ
മനസും ചര്‍മരോഗങ്ങളും
ചര്‍മരോഗമുള്ള വ്യക്തിക്കു മാനസിക പിന്തുണ നല്കുകയെന്നതു പരമപ്രധാനമായ കാര്യമാണ്. ആത്മവിശ്വാസത്തോടെ ചികിത്സയെ നേരിടണം. സോഷ
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
മനസും ശരീരവും രണ്ടും രണ്ടല്ല ഒന്നാണ് എന്ന വസ്തുത പലപ്പോഴും ജനങ്ങള്‍ മനസിലാക്കുന്നില്ല. ശരീരം മുഴുവനും കീറിമുറിച്ചുനോക്കി
അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍
കോവിഡ് 19ന്റെ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രതി
കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോഗ്യം
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ആരില്‍ നിന്നും രോഗം പകരാം എന്ന ഭീതിയാണ് എല്ലാവര്ക്കും ഉള്ളത്. മ
ഗര്‍ഭിണികളുടേയും അമ്മമാരുടെയും മാനസികാരോഗ്യം
ഗര്‍ഭകാലവും പ്രസവാനന്തരം ഒരു വര്‍ഷം വരെയുള്ള സമയവും സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കാര്യമായി ബാധിക്കുന്നതാണ
മനസേ...കൈവിട്ടു പോകല്ലേ
ശാരീരിക പ്രശ്നങ്ങള്‍ പോലെതന്നെ പ്രാധാന്യമേറിയതാണു മാനസികപ്രശ്നങ്ങളും. ആരോഗ്യമുള്ള മനസുള്ളവര്‍ക്കേ ആരോഗ്യമുള്ള ശരീരമുണ്
കൗമാരത്തിലെ പെണ്‍കുട്ടികള്‍: പ്രശ്നങ്ങളും പരിഹാരങ്ങളും
കൗമാരം അഥവാ ടീനേജ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടംതന്നെയാണ്. കൗമാരത്തിലേക്കു പ്രവേശിച്ച പെണ്‍കുട്ടികള്‍ക്ക് ഈ കാല
മട്ടണ്‍ സ്പെഷല്‍ വിഭവങ്ങള്‍
ആട്ടിറച്ചി കൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈസി മട്ടണ്‍കറി
ചര്‍മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവവും ഒപ്പം ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ആവരണവുമാണ് ത്വക്ക്. ശരീരത്തെ പൊതിഞ്ഞു പൊടിപടലങ്
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ബൗദ്ധിക സ്വത്തവകാശം - അറിയേണ്ടതെല്ലാം
മനുഷ്യന് തന്റെ ബുദ്ധി ഉപയോഗിച്ചു വികസിപ്പിച്ചെടുക്കുന്ന സൃഷ്ടികളില്‍ അതിന്റെ സ്രഷ്ടാവിനു നിയമപരമായ അംഗീകാരത്തോടുകൂടി കൊ
സ്കിന്‍ അലര്‍ജിക്കുള്ള പ്രതിവിധികള്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. അതുകൊണ്ടുതന്നെ ത്വക്കിലുണ്ടാകുന്ന അസുഖങ്ങള്‍ ശാരീരികമായും മാനസികമായും
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
മഴക്കാല ചര്‍മ സംരക്ഷണം
ഈര്‍പ്പവും വെള്ളക്കെട്ടും കൊതുകുകളുമാണ് മഴക്കാലത്തെ പ്രധാന വില്ലന്മാര്. ഇവ മൂലം പല ചര്‍മരോഗങ്ങളും മഴക്കാലത്ത് താരതന്മ്യ
സോപ്പ്, ഷാംപു ഗുണദോഷങ്ങള്‍
ശുദ്ധീകരണവസ്തു എന്ന നിലയില്‍ സോപ്പുകള്‍ പുരാതന ഈജിപ്ഷ്യന്‍, ബാബിലോണിയന്‍ കാലം മുതല്‍ നിലവിലുണ്ട്. അവര്‍ മൃഗങ്ങളുടെ കൊഴുപ
ചര്‍മ സംരക്ഷണം ചെറിയ കാര്യമല്ല
ത്വക്ക് അഥവാ ചര്‍മത്തിന്റെ സംരക്ഷണവും സൗന്ദര്യവും വ്യക്തിയുടെ ആരോഗ്യത്തെ സംബന്ധിച്ചു സുപ്രധാനമാണ്. മനുഷ്യന്റെ സൗന്ദര്യത്
ആദ്യ വനിത എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് സല്യൂട്ട്
മുഖത്തു ഗൗരവം കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ആദ്യ വനിത എക്സൈസ് ഇന്‍സ്പെക്ടറാകാനുള്ള ഭാഗ്യത്തെക്കുറിച്
സമീകൃതാഹാരത്തിന്റെ പ്രസക്തി
ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ആവശ്യമായ അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് സമീകൃതാഹാരം. ശരിയായ ആരോഗ്യത്തിനും അവയവങ്
ഭക്ഷണത്തിന്റെ പറുദീസയൊരുക്കി ആഡംബര വിനോദ യാത്രക്കപ്പല്‍
ലോകത്തിലെ ഭക്ഷണം എല്ലാം രുചിച്ചുനോക്കണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവരുണ്ടോ? അതിന് ഒരേയൊരു മാര്‍ഗമേയുള്ളൂ. ഏതെങ്കി
ആരാണ് ഉപഭോക്താവ്
പണം കൊടുത്തുകൊണ്ട് സാധനമോ അല്ലെങ്കില്‍ സേവനമോ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്ന ആളെ ഉപഭോക്താവ് എന്നു വിളിക്കാം. സൗജന്യമാ
നെയ്ത്തു ജീവിതങ്ങളുടെ ഊടും പാവും നെയ്യുന്ന അഞ്ജലി
രാജ്യമെങ്ങും ലോക്ക്ഡൗണ്‍ ആയതോടെ നെയ്ത്തുശാലകളിലെ തറികളും നിശബ്ദമായി. ആഘോഷ കാലത്തെ വിപണി ലക്ഷ്
ഓണ്‍ലൈന്‍ ഷോപ്പിംഗ് സുരക്ഷിതമാക്കാം
കൊറോണ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്തംഭിപ്പിച്ചെങ്കിലും ഒരുകൂട്ടര്‍ക്ക് അത് അനുഗ്രഹമായി. ഓണ്‍ലൈന്‍ കച്ചവടക്കാര്‍. ഇന്‍
കോവിഡും കര്‍ക്കടകവും പിന്നെ ആരോഗ്യവും
പ്രകൃതിയും മനുഷ്യനും പുന:നിര്‍മാണത്തിലേര്‍പ്പെടുന്ന കാലമാണ് കര്‍ക്കടകം. ഇടമുറിയാതെ പെയ്യുന്ന മഴയില്‍ ഈറനണിഞ്ഞു പ്രകൃതി സ
കോവിഡ് കാലത്തെ രാഷ്ട്രീയപാഠങ്ങള്‍
ചൈനയിലെ വുഹാന്‍ നഗരത്തില്‍ പൊിപ്പുറപ്പെട്ട കൊറോണ എന്ന വൈറസ് ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധി തീര്‍ക്കുന്നു. സ
എല്ലാ പകര്‍ച്ചവ്യാധിയെയും കോവിഡായി കാണല്ലേ...
കോവിഡ് 19 ലോകമെമ്പാടും പിടിമുറുക്കിയ സാഹചര്യത്തില്‍ നമുക്ക് ഉണ്ടാകുന്ന ചെറിയ പനിയും തലവേദനയും കോവിഡിന്റെ ലക്ഷണമാണോയെന്ന
ഡോക്ടര്‍ ആക്ടര്‍
കുട്ടിക്കാലം മുതല്‍ മനസിലേറ്റിയ മോഹമാണ് നടിയാവുക എന്നത്. ഡോക്ടറായിട്ടും രേവതി ആ മോഹം കൂടെകൂട്ടി. ഇപ്പോഴിതാ രണ്ടു സിനിമകള
കോവിഡ് ഭീതി മാനസിക രോഗമാവാതിരിക്കാന്‍
കോവിഡ് 19 മഹാമാരിയുടെ ആറു മാസത്തിനുശേഷം 90 ലക്ഷത്തിലേറെ രോഗബാധിതരും ാലു ലക്ഷത്തോളം മരണവും, പിന്നെ പ്രതീക്ഷ പകരുന്ന ഒരു പ
Latest News
മലബാർ എക്സ്പ്രസിൽ തീപിടിത്തം
ഇന്ത്യ തകർച്ചയിൽ; പൂജാരയും രഹാനെയും പുറത്ത്
ആകാശം തുറന്ന് റഷ്യ; ഇന്ത്യയിലേക്ക് വിമാന സർവീസ് 27 മുതൽ
മഹാരാഷ്ട്ര കോവിഡ് വാക്സിൻ കുത്തിവയ്പ് തിങ്കളാഴ്ച വരെ നിർത്തിവച്ചു
എന്‍ഐഎയുടെ ചോദ്യം ചെയ്യല്ലിന് ഹാജരാവില്ല: ബൽദേവ് സിംഗ് സിർസ
Latest News
മലബാർ എക്സ്പ്രസിൽ തീപിടിത്തം
ഇന്ത്യ തകർച്ചയിൽ; പൂജാരയും രഹാനെയും പുറത്ത്
ആകാശം തുറന്ന് റഷ്യ; ഇന്ത്യയിലേക്ക് വിമാന സർവീസ് 27 മുതൽ
മഹാരാഷ്ട്ര കോവിഡ് വാക്സിൻ കുത്തിവയ്പ് തിങ്കളാഴ്ച വരെ നിർത്തിവച്ചു
എന്‍ഐഎയുടെ ചോദ്യം ചെയ്യല്ലിന് ഹാജരാവില്ല: ബൽദേവ് സിംഗ് സിർസ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top