അടിമാലി: കാലവർഷം ശക്തിപ്രാപിച്ചതോടെ കുരങ്ങാട്ടി തോട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും തടികളും നീക്കംചെയ്യണമെന്ന ആവശ്യം ശക്തമായി. തോടിന് വീതി വര്‍ധിപ്പിച്ചതിനരികില്‍ നിന്നും കൂടുതലായി മണ്ണിടിയുകയും മരങ്ങളടക്കം നിലംപതിക്കുകയും ചെയ്തിട്ടുണ്ട്.

ശക്തമായ മഴ തുടരുകയും തോട്ടില്‍ ജലനിരപ്പുയരുകയും ചെയ്താല്‍ കൂടുതലായി ഇവിടെ മണ്ണിടിയാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ തോടിന്‍റെ ഒഴുക്ക് തടസപ്പെടുകയും സമീപത്തെ നെല്‍ക്കൃഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.