കൊല്ലം: അയൽ വീട്ടിലെ മാവിൻ കൊമ്പുകൾ ഇരുമ്പ് തോട്ട ഉപയോഗിച്ച് മുറിക്കവേ ഷോക്കേറ്റ് മരിച്ചു. അയത്തിൽ സുരഭി നഗർ 44 എൻഎസ് ബിൽഡിംഗിൽ എൻ. എസ്. രാജേഷ് (50) ആണ് മരിച്ചത്. രാജേഷിന്‌റെ വീട്ടുമുറ്റം നിറയെ വെള്ളം കെട്ടി കിടക്കുകയായിരുന്നു.

അയൽ വീട്ടിലെ മാവി െ ന്‍റ കൊമ്പുകൾ രാജേഷി െ ന്‍റ വീട്ടിന് മുകളിലേയ്ക്ക് ചാഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ഈ കൊമ്പുകൾ ഇരുമ്പ് തോട്ടയിൽ ഘടിപ്പിച്ച കൊങ്കികത്തി കൊണ്ടു ത െ ന്‍റ വീട്ടിന് മുമ്പിൽ നിന്നു കൊണ്ടു താഴേക്ക് പിടിച്ചിടുകയായിരുന്നു രാജേഷ്.

ഈ സമയം ഇരുമ്പ് തോട്ട സമീപത്തെ വൈദ്യുതി കമ്പിയിൽ ഉരസിയായിരുന്നു അപകടം. വീട്ടുമുറ്റത്ത് കെട്ടിക്കിടന്ന വെളളക്കെട്ടിലും വൈദ്യുതി വ്യാപിച്ചു. ഇതോടെ കണ്ടുനിന്ന ബന്ധുക്കൾക്കും രക്ഷിക്കാൻ കഴിഞ്ഞില്ല. ലൈൻ ഓഫാക്കി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാജേഷിന് മുൻപ് ഗൾഫിലായിരുന്നു ജോലി. നാട്ടിലെത്തി മറ്റ് ബിസിനസുകൾ ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. പിതാവ് കെ. നടരാജൻ, മാതാവ്: സുഷമ, സഹോദരി: രജി, സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പോളയത്തോട് വിശ്രാന്തിയിൽ.