Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
കാർഷിക വരുമാനവും വർധിക്കണം
Tuesday, December 10, 2019 10:58 PM IST
ചെറുകിട കൃഷിക്കാരുടെയും സാധാരണക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും നാടാണു കേരളം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്നവരാണ് കേരളത്തിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും. അവരുടെ ജീവിത ആവശ്യങ്ങൾ സർക്കാർ ശ്രദ്ധിക്കണം.
തൊഴിലാളിവർഗത്തിന്റെയും പാവപ്പെട്ടവരുടെയും വോട്ട് വാങ്ങി അധികാരത്തിൽ വന്ന സർക്കാരാണ് ഇവിടെയുള്ളത്. അതുകൊണ്ട് അവർക്ക് ന്യായമായ സഹായങ്ങൾ കൊടുത്തേ പറ്റൂ. ഇന്നു കർഷക പെൻഷൻ, വിധവാ പെൻഷൻ, വയോജന പെൻഷൻ തുടങ്ങിയുള്ള സാമൂഹിക പെൻഷനുകളൊന്നും കൃത്യമായി കൊടുക്കാൻ സർക്കാരിന് സാധിക്കുന്നില്ല. പിച്ചച്ചട്ടിയിൽ കൊടുക്കുന്ന ധർമം പോലെയാണ് മേൽപറഞ്ഞ പെൻഷനുകൾ. കർഷകപെൻഷൻ 1200 രൂപയാണ്. മാസങ്ങളായി കുടിശികയായി കിടക്കുന്നു. അതുപോലെതന്നെ മറ്റുള്ള പെൻഷനുകളുടെ സ്ഥിതിയും. സർക്കാർ ഉദ്യോഗസ്ഥരുടെ ശന്പളവും പെൻഷനും എല്ലാ മാസവും 30ാം തീയതി ട്രഷറിയിൽ നിന്നു കിട്ടുന്നു. മേൽപ്പറഞ്ഞ പെൻഷനുകൾ കൊടുത്തുതീർക്കാനും ഈ ശുഷ്കാന്തി ഉണ്ടാവണം.
ചെറുകിട നെൽക്കൃഷിക്കാരുടെ കാര്യം എടുക്കാം. കേരളത്തിലെ ജനങ്ങളെ തീറ്റിപ്പോറ്റുന്ന നെൽ കർഷകർക്ക് എന്നും കണ്ണീർതന്നെ ആശ്രയം. ഈ വർഷം വെള്ളപ്പൊക്കവും മഴയും നിമിത്തം പലർക്കും ഉണ്ടായ നെല്ലു മുഴുവൻ നശിച്ചുപോയി. അവർക്കുവേണ്ടി സർക്കാർ ചെറുവിരൽ പോലും അനക്കിയിട്ടില്ല.
ഒരുവർഷം സിവിൽ സപ്ലൈസ് മുഖേന സർക്കാർ എടുക്കുന്ന നെല്ലിന്റെ വിലയായി കൊടുക്കുന്നത് ഏകദേശം 400 കോടി രൂപയാണ്. ഈ 400 കോടി രൂപയുടെ സ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് കൊടുക്കുന്നതു പോലെ ഇവർക്കും 35 ശതമാനം (35 ശതമാനം എന്നത് ഏകദേശകണക്കാണ്) അധികം തുക നല്കിയാൽ 140 കോടി രൂപയുടെ അധികച്ചെലവേ സർക്കാരിനുണ്ടാകൂ.
ഒരു ക്വിന്റൽ നെല്ലിന് ഇപ്പോഴുള്ള 2590 രൂപയ്ക്ക് പകരം 35 ശതമാനം ആയ 906 രൂപയും കൂടി കൂട്ടി 3496 രൂപയ്ക്ക് കൃഷിക്കാരിൽനിന്ന് നെല്ല് എടുക്കണം. 1968ൽ സർക്കാർ നിയോഗിച്ച സി. തോമസ് കമ്മീഷൻ ഇങ്ങനെയൊരു അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളതാണ്. ജീവിതച്ചെലവ് എല്ലാവർക്കും ഒരുപോലെ ബാധകമാണ്.
ഓരോ അഞ്ചു വർഷം കൂടുന്പോൾ ഒരു നെൽകർഷക കമ്മീഷനെക്കൂടി സർക്കാർ നിയമിക്കണം. അതുപോലെ വരുമാന വർധന എല്ലാ മേഖലകളിലും ഉണ്ടാകട്ടെ. പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ ഫ്യൂഡലിസം നിലനിന്നിരുന്നു. കൃഷിഭൂമി രാജാവിന്റേതും ആദായം പ്രഭുക്കന്മാരുടെയും ഇടനിലക്കാരുടെയും ആയിരുന്നു. സാധാരണ കൃഷിക്കാർക്ക് ഒരു ആദായവും ഉണ്ടായിരുന്നില്ല. അതിനു സമാനമായി ഉദ്യോഗസ്ഥ മേധാവിത്വത്തിന് കീഴ്പ്പെട്ട് ജീവിക്കുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്.
സർക്കാർ സാധാരണക്കാരുടെയും പാവങ്ങളുടെയും ചെറുകിട കൃഷിക്കാരുടെയും പ്രശ്നങ്ങൾക്കു പരിഹാരം കാണണം. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ ഭക്ഷണത്തിനും വസ്ത്രത്തിനും പാർപ്പിടത്തിനും വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഒന്നാം പഞ്ചവത്സരപദ്ധതിയിൽ ആകെ അടങ്കൽ 10,000 കോടി രൂപയായിരുന്നു. അതിൽ 7000 കോടി രൂപയും കാർഷിക മേഖലയ്ക്കുവേണ്ടി ചെലവ് ചെയ്തു. എന്നാൽ, ഇന്ന് കൃഷിക്കാരെ മൂന്നാം പൗരന്മാരായിട്ടാണ് കണക്കാക്കുന്നത്. കൃഷിക്കാരുടെ വരുമാനം വർധിച്ചുകിട്ടുന്ന നടപടികൾ ഉണ്ടാവണം.
തോമസ് തെക്കേക്കര, കുട്ടനാട്
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
ജലം പാഴാക്കുന്ന ജല അതോറിറ്റി
‘ജലം അമൂല്യമാണ്, പാഴാക്കരുത്'എന്ന് ജല അതോറിറ്റി പൊതുസ്ഥലങ്ങളിൽ ബോർഡ് വച്ചിരിക്കുന്നത് കാണാം. നഗര, ഗ്രാമ വ്യത്യാസമി
ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക്: പകരം സംവിധാനം ഉടനൊരുക്കണം
സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക് എന്നിവയുടെ അച്ചടി മാസങ്ങളായി നിലച്ചതിനാൽ സംസ്ഥാനത്തു ദുരി
മനുഷ്യ-വന്യമൃഗ സംഘർഷം: സുരക്ഷ ഉറപ്പാക്കണം
സംസ്ഥാനത്ത് വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കാട്ടിൽനിന്നു വന്യമൃഗങ്ങൾ ഇറങ്ങിവന്ന് മനുഷ്യർക്ക് തലവേദന സൃ
കലാലയമുറ്റങ്ങൾ ചോരക്കളമാക്കരുത്
കേരളത്തിൽ ഇപ്പോൾ നിലവിലുള്ള വിദ്യാഭ്യാസരംഗം കണ്ടു വിലപിക്കാത്ത മലയാളികൾ ഉണ്ടാകുമോ? വിദ്യാഭ്യാസ മേഖലയിലെവിടെയും ക
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പൊരുൾ അറിയണം
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രധാനമന്ത്രി കൂടെക്കൂടെ കേരളം സന്ദർശിക്കുന്നു. വാഗ്ദാനപ്പെരുമഴ നടത്തുന്നു. നമ്മളെ
വാഹനങ്ങൾക്ക് തീപിടിക്കുന്നതിൽ പഠനം നടത്തണം
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കു തീപിടിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ഇപ്പോൾ ഒരു മാസം പലതവണയെന്നോണം ഉണ്ടായിക്കൊണ്
എം.ടിയുടെ വിമർശനം ഉൾക്കൊള്ളുകയും ആത്മപരിശോധന നടത്തുകയും വേണം
അധികാരത്തിന്റെ പ്രമത്തതയിൽ അഹങ്കരിക്കുന്നവർക്കുള്ള ശക്തമായ പ്രഹരമാണ് കേരള ലിറ്ററേച്ചർ വേദിയിൽ എം.ടി നടത്തിയ പ്
അധികാരം ജനസേവനത്തിനു വേണ്ടിയുള്ളതാണെന്ന് ഓർമിപ്പിച്ച എം.ടിക്ക് ബിഗ് സല്യൂട്ട്
ജനാധിപത്യ ഭരണക്രമത്തിലൂടെ ലഭിച്ച അധികാരം അധീശത്വം അടിച്ചേൽപ്പിക്കാനുള്ളതല്ലെന്നും അത് ജനസേവനത്തിനു വേണ്ടിയുള്ളത
പെണ്കുഞ്ഞ്: ബോധവത്കരണം വേണം
ഒരു സ്ത്രീപീഡനക്കേസിന്റെ വിധിയിൽ, പുരുഷന്റെ ക്രോമസോമുകളാണ് കുഞ്ഞിന്റെ ലിംഗം നിർണയിക്കുന്നതെന്നും ഈ വിഷയത്തിൽ ബോ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.