കൊച്ചി: ബേപ്പൂരിനു സമീപം പുറംകടലില്‍ തീപിടിച്ച ‘വാന്‍ഹായ് 503’ കപ്പലില്‍നിന്ന് ഇന്ധനനീക്കത്തിനുള്ള കര്‍മപദ്ധതി തയാറാക്കാന്‍ കപ്പല്‍ കമ്പനിയോടു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് ആവശ്യപ്പെട്ടു.

കപ്പല്‍ 48 മണിക്കൂറിനകം 100 നോട്ടിക്കല്‍ മൈല്‍ അകലേക്കു മാറ്റാനുള്ള നീക്കം നടത്തിവരികയാണ്. കപ്പലില്‍നിന്ന് ഇന്ധന ചോര്‍ച്ചയുണ്ടായാലുള്ള മലിനീകരണ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണു നടപടി.

അതിനിടെ കഴിഞ്ഞദിവസം കപ്പലില്‍നിന്നു ദൗത്യസംഘം വീണ്ടെടുത്ത വോയേജ് ഡാറ്റാ റെക്കോഡര്‍ (വിഡിആര്‍) ഇന്നു കൊച്ചിയിലെത്തിക്കും. കപ്പലിന്‍റെ ക്യാപ്റ്റന്‍റെ നേതൃത്വത്തില്‍ നാളെ ഇതു പരിശോധിക്കും.


കപ്പലില്‍നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. കപ്പൽ ഇന്ത്യൻ തീരത്തിന് 200 നോട്ടിക്കല്‍ മൈല്‍ അകലേക്കു നീക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. നിലവില്‍ കപ്പലിനെ വലിച്ചുകൊണ്ടുപോകുന്നത് ഓഫ്‌ഷോര്‍ വാരിയര്‍ കപ്പലാണ്.