തിരുവനന്തപുരം: സ്മാർട്ട് ലാൻഡ് ഗവേണൻസ് പ്രമേയമാക്കി റവന്യൂ, സർവേ- ഭൂരേഖാ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഡിജിറ്റൽ സർവേ ദേശീയ കോൺക്ലേവ് ഇന്ന് വൈകുന്നേരം നാലിന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി എ. ജയതിലക് സ്വാഗതമാശംസിക്കും.

ജൂൺ 25 മുതൽ 28 വരെ കോവളത്തെ ഉദയ് സമുദ്ര ഹോട്ടലിൽ നടക്കുന്ന കോൺക്ലേവിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റവന്യൂ വകുപ്പ് മന്ത്രിമാരും റവന്യൂ-സെറ്റിൽമെന്‍റ് കമ്മിഷണർമാരും സർവേ ഡയറക്ടർമാരും മറ്റ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

അരുണാചൽ പ്രദേശ്, ഛത്തീസ്ഗഡ്, തമിഴ്‌നാട്, ഹരിയാന, ആന്ധ്രപ്രദേശ്,ഡൽഹി, ഹിമാചൽപ്രദേശ്, ഗോവ, കർണാടക, മധ്യപ്രദേശ്, പുതുച്ചേരി, മണിപ്പുർ, രാജസ്ഥാൻ, മഹാരാഷ്‌ട്ര, ആസാം, ജർഖണ്ഡ്, നാഗാലാൻഡ്, സിക്കിം, തെലുങ്കാന, ത്രിപുര, ഉത്താരാഖണ്ഡ്, പശ്ചിമ ബംഗാൾ, ചണ്ഡിഗഢ്, ദാദ്ര നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു, ലഡാക് എന്നീ 26 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സർവേ, റവന്യൂ വകുപ്പുകളിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും മറ്റ് പ്രതിനിധികളുമാണു പങ്കെടുക്കുക.

രണ്ടു ദിവസങ്ങളിലായി ലാൻഡ് ഗവേണൻസിലെ പുതിയ സാങ്കേതികവിദ്യകളും അനുഭവങ്ങളും കേരളത്തിന്‍റെ നേട്ടങ്ങളുടെ വെളിച്ചത്തിൽ വിവിധ സെഷനുകളിലായി പങ്കുവയ്ക്കും.