കാസര്‍ഗോഡ്: ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് കോടതി 15 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കരിവേടകം ശങ്കരംപാടിയിലെ കെ. രാജേന്ദ്രനെയാണ് (51) കാസര്‍ഗോഡ് പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് രമേഷ്ചന്ദ്രബാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒമ്പതു മാസം അധികതടവ് അനുഭവിക്കണം.

സ്‌കൂളില്‍ നടത്തിയ കൗണ്‍സലിംഗിലാണു കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. എല്‍പി ക്ലാസില്‍ പഠിക്കുമ്പോള്‍ അധ്യാപകന്‍ പീഡിപ്പിച്ചുവെന്നാണ് കുട്ടി മൊഴി നല്‍കിയത്. സ്‌കൂള്‍ അധികൃതര്‍ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ 2022 ഫെബ്രുവരിയിലാണ് രാജേന്ദ്രനെതിരെ ബേഡകം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.


സിഐ പി. ദാമോദരനാണ് കേസില്‍ അന്വേഷണമാരംഭിച്ചത്. കാസര്‍ഗോഡ് എസ്എംഎസ് ഡിവൈഎസ്പിയായിരുന്ന കെ.പി. സുരേഷ് ബാബു തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.