തിരുവനന്തപുരം: വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം, അക്രമം, സൈബർ ഭീഷണി, സാമൂഹിക വിരുദ്ധ പ്രവർത്തനം എന്നിവ തടയുന്നതിനായി സംസ്ഥാനത്തെ കോളജുകളിൽ പോലീസ് ഉദ്യോഗസ്ഥർകൂടി ഉൾപ്പെട്ട സംരക്ഷണ സമിതികൾ രൂപീകരിക്കാൻ തീരുമാനം.

അവശ്യഘട്ടങ്ങളിൽ ഉടനടി സഹായം ലഭ്യമാക്കുക, കോളജ് അധികൃതരും പഠിതാക്കളും പോലീസുമായി ആരോഗ്യപരമായ സഹവർത്തനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംരക്ഷണ സമിതി രൂപീകരിക്കുന്നതെന്നു സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലറിൽ പറയുന്നു.

പ്രിൻസിപ്പൽ ചെയർപേഴ്സണും സ്റ്റേഷൻ ഹൗസ് ഓഫീസർ കണ്‍വീനറുമായ സമിതിയിൽ വിദ്യാർഥി പ്രതിനിധികൾ, വാർഡ് കൗണ്‍സിലർ, പിടിഎ അംഗങ്ങൾ, പൗര പ്രമുഖർ തുടങ്ങിയവർ ഉൾപ്പെടും.


കോളജ് സംരക്ഷണ സമിതികളുടെ നടത്തിപ്പ് ഏകോപിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള ചുമതല സോഷ്യൽ പോലീസിംഗ് ഡയറക്ടറേറ്റിനായിരിക്കും.

നിരീക്ഷണത്തിനായി സംസ്ഥാന പോലീസ് മേധാവി, എക്സൈസ് കമ്മീഷണർ, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, വനിത ശിശു വകുപ്പ് ഡയറക്ടർമാർ അടങ്ങുന്ന സംസ്ഥാനതല സമിതിയും ജില്ലാതലത്തിൽ ഉപസമിതികളുമുണ്ടാകും.

ജില്ലാതലങ്ങളിൽ ജില്ലാ പോലീസ് മേധാവി മേൽനോട്ടം വഹിക്കുന്ന സമിതി രൂപീകരിക്കും. സമിതി പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും മികച്ച രീതി പങ്കിടുന്നതിനുമായി ജില്ലാ വ്യാപകമായി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കും.