കൊച്ചി: മുനമ്പം ജുഡീഷല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സര്‍ക്കാരിന്‍റെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

സിംഗിള്‍ ബെഞ്ചിനെ സമീപിച്ച കേരള വഖഫ് സംരക്ഷണ വേദിയടക്കമുള്ള കക്ഷികള്‍ക്കു ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്ന സര്‍ക്കാര്‍ നിലപാട് സംബന്ധിച്ചാകും വിധി പുറപ്പെടുവിക്കുക.

2024 നവംബര്‍ 27ലെ സര്‍ക്കാര്‍ വിജ്ഞാപനമാണു സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. ഈ ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷന്‍ ബെഞ്ച് അനുമതിയില്ലാതെ സര്‍ക്കാര്‍ മറ്റു നടപടി സ്വീകരിക്കരുതെന്ന നിര്‍ദേശത്തോടെ കമ്മീഷന്‍ പ്രവര്‍ത്തനം തുടരാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അനുമതി നല്‍കിയിരുന്നു.


മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്നല്ല, വസ്തുതാന്വേഷണം നടത്താനാണു റിട്ട. ഹൈക്കോടതി ജഡ്ജി സി.എന്‍. രാമചന്ദ്രനെ പൊതുതാത്പര്യത്തിന്‍റെ അടിസ്ഥാനത്തില്‍ കമ്മീഷനായി നിയമിച്ചതെന്നാണു സര്‍ക്കാര്‍ വാദം.

ഹര്‍ജിക്കാര്‍ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട കക്ഷികളോ കേസുമായി ബന്ധപ്പെട്ട് ആനുകൂല്യത്തിന് അര്‍ഹരായവരോ അല്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വാദമുന്നയിച്ചത്. ഈ വാദം തള്ളിയാല്‍ അപ്പീല്‍ ഹര്‍ജിയില്‍ വിശദ വാദം തുടരും. അല്ലാത്തപക്ഷം സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി അപ്പീല്‍ ഹര്‍ജി തീര്‍പ്പാക്കും.