കൊച്ചി: സുരേഷ് ഗോപി നായകനായ ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേര് മാറ്റുന്ന കാര്യം ചിന്തയില്‍ പോലുമില്ലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

നാളെ സെന്‍സര്‍ ബോര്‍ഡിന്‍റെ റിവ്യൂ കമ്മിറ്റി പ്രിവ്യൂ കാണും. അതിനു ശേഷമാകും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക. അന്നുതന്നെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലും വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യാനാകില്ലെന്നും സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രം വീണ്ടും കാണുന്നത്. അഞ്ചു ഭാഷകളില്‍ 27 രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയതാണ്.

കോടികള്‍ ഇതിനായി ചെലവഴിച്ചു. ഇതിനിടെയാണു ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന ആവശ്യം സെന്‍സര്‍ ബോര്‍ഡ് ഉന്നയിച്ചത്. കാരണം എന്താണെന്നുപോലും അവര്‍ പറഞ്ഞില്ല. ഇതിനെതിരേയാണു കോടതിയെ സമീപിച്ചതെന്നും പ്രവീണ്‍ പറഞ്ഞു.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക അല്ലെങ്കില്‍ ഷോക്കോസ് നോട്ടീസ് നല്‍കുക എന്ന കാര്യമാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. നടന്‍ എന്ന നിലയിലാണു കേന്ദ്രമന്ത്രി സുരേഷ് ഗോപി സിനിമയുമായി സഹകരിച്ചത്.

സെന്‍സര്‍ ബോര്‍ഡ് സ്വതന്ത്ര ബോഡിയാണെന്നും ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞതായും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കിരണ്‍ രാജും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.