തിരുവനന്തപുരം: ഭാരതാംബ വിവാദത്തിനു ശേഷം ഗവർണർ ആർ.വി. ആർലേക്കറും കൃഷിമന്ത്രി പി. പ്രസാദും വീണ്ടും ഒരേ വേദിയിലെത്തുന്നു.

കാർഷിക സർവകലാശാലയുടെ നാളെ തൃശൂരിൽ നടക്കുന്ന ബിരുദദാനച്ചടങ്ങിലാണ് ഇരുവരും ഒന്നിക്കുന്നത്.

കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ കൃഷി വകുപ്പു സംഘടിപ്പിച്ച ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തുന്നതുമായി ബന്ധപ്പെട്ടു കൃഷി മന്ത്രി പ്രസാദ് ചടങ്ങിന് എത്താതിരുന്നത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.


കൃഷിമന്ത്രിക്കു വേണ്ടി സിപിഐയും ഗവർണറുടെ ഭാഗത്തു ബിജെപിയും അണിനിരന്നതോടെ വിവാദം കൊഴു ത്തിരുന്നു.