നഗരത്തിൽ ക്രിമിനല്‍ സംഘങ്ങൾ വിലസുന്നു; നടപടിക്കു മടിച്ച് പോലീസ്
Wednesday, March 27, 2024 6:58 AM IST
ചങ്ങനാശേരി: നഗരത്തില്‍ വിലസുന്ന ക്രിമിനല്‍, ലഹരി മാഫിയാ, പിടിച്ചുപറി സംഘങ്ങളെ അമര്‍ച്ചചെയ്യാന്‍ പോലീസിനു കഴിയുന്നില്ലെന്ന് ആക്ഷേപം ശക്തമാകുന്നു. നഗരത്തിലെ ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ബിവറേജസ് ഔട്ട്‌ലെറ്റ്, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ വിലസുന്നത്.

തെരഞ്ഞെടുപ്പിനു മുന്നോടിയായി നിലവിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റിയ മറവിലാണ് ക്രിമിനല്‍ സംഘങ്ങള്‍ വീണ്ടും രംഗപ്രവേശം ചെയ്തത്.

ബിവറേജസ് മദ്യശാല കേന്ദ്രീകരിച്ച് വന്‍ക്രിമിനല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് ആളുകള്‍ ആക്ഷേപം ഉന്നയിക്കുന്നത്. കഴിഞ്ഞദിവസം ഈ ഭാഗത്ത് കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന തൃക്കൊടിത്താനം സ്വദേശി അഷറഫ് (68) എന്നയാള്‍ക്ക് ദേഹമാസകലം വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ കേസുമായി ബന്ധപ്പെട്ട് കന്യാകുമാരി സ്വദേശിയും നഗരത്തില്‍ ആക്രി കച്ചവടക്കാരനുമായ ദാസ് (45)എന്നയാളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

മദ്യം വാങ്ങാനെത്തുന്നവരില്‍നിന്നും പണം തട്ടുന്ന സംഘങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മദ്യം വാങ്ങി നല്‍കാമെന്ന വ്യാജേന ആളുകളില്‍നിന്നു പണം വാങ്ങി ഇടവഴികളിലൂടെ മുങ്ങുന്ന സംഘങ്ങളും രാത്രികാലങ്ങളില്‍ മദ്യവാങ്ങാനെത്തുന്നവരെ പടിച്ചുപറിക്കുന്ന സംഘങ്ങളും ഈ ഭാഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. കൊലപാതകമുൾപ്പെടെയുള്ള ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് ഈ ഭാഗങ്ങളില്‍ വ്യാപാരികള്‍ക്കും മദ്യം വാങ്ങാനെത്തുന്നവര്‍ക്കും വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ക്കും ഭീഷണിയാകുന്നത്.

ക്യൂ തെറ്റിച്ച് എത്തിയ ക്രിമിനല്‍ സംഘത്തില്‍പ്പെട്ടയാള്‍ക്ക് മദ്യം നല്‍കാതിരുന്നതിന്‍റെ പേരില്‍ ബിവറേജസ് ജീവനക്കാരനെ മര്‍ദിച്ച സംഭവമുണ്ടായിരുന്നു. ഇതുസംബന്ധിച്ച ബീവറേജസിലെ ജീവനക്കാര്‍ പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്. ബിവറേജസ് മദ്യശാലയില്‍നിന്നും മദ്യം വാങ്ങിച്ച് സമീപ സ്ഥലങ്ങളിലിരുന്ന പരസ്യമായി മദ്യം കഴിക്കുന്ന സംഘങ്ങളെക്കുറിച്ചും പരാതി ഉയരുന്നുണ്ട്.