കൊല്ലം: കരുനാഗപ്പള്ളി ജിം സന്തോഷ് കൊലക്കേസ് പ്രതി അലുവ അതുൽ ജയില്‍ വാര്‍ഡനെ മര്‍ദിച്ചു. ജില്ലാ ജയില്‍ വാര്‍ഡന്‍ അഭിലാഷിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ജയില്‍ വാര്‍ഡന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സൂപ്രണ്ടിന്‍റെ ഓഫിസിലെ കംപ്യൂട്ടറും അലുവ അതുല്‍ തല്ലി തകര്‍ത്തു.

ജിം സന്തോഷ് കൊലക്കേസില്‍ കഴിഞ്ഞ മാസമാണ് അതുല്‍ പിടിയിലായത്. കൊലപാതകം നടന്ന് 21 ദിവസത്തിന് ശേഷമാണ് അതുലിനെ പിടികൂടാനായത്. കരുനാഗപ്പള്ളി പോലിസും ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ നിന്നാണ് അതുല്‍ പിടിയിലായത്.