അഞ്ചല്‍ : കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയായ ചണ്ണപ്പേട്ട മണക്കോട് സ്വദേശി വെള്ളംകുടി ബാബു വീണ്ടും പിടിയിലായി. ഓയില്‍ ഫാം തോട്ടത്തില്‍ നിന്നും ഏരൂര്‍ പോലീസാണ് കഴിഞ്ഞ ദിവസം രാത്രി ബാബുവിനെ പിടികൂടിയത്. ഇക്കുറി ബാബു പിടിയിലായത് പക്ഷേ മോഷണത്തിനോ മോഷണ ശ്രമത്തിനോ അല്ല.

ചണ്ണപ്പേട്ടയില്‍ അയല്‍വാസിയെ വീട് കയറി ആക്രമിക്കുകയും വീട് ഡീസല്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച കേസിലാണ് ഇപ്പോള്‍ പിടിയിലായത്. ജാമ്യത്തിലിറങ്ങുന്ന ബാബു വീട്ടിലെത്തുമ്പോള്‍ അയല്‍വാസി പോലീസിനെ അറിയിക്കുന്നു എന്ന് ആരോപിച്ചാണ് ആക്രമണവും ഭീഷണിപ്പെടുത്തലും നടത്തിയത്.

കന്നാസിൽ ഡീസലുമായി ബാബുവിന്‍റെ വീട്ടിൽ എത്തി ഒഴിക്കുകയും കത്തിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഏരൂർ സി ഐ പുഷ്പ കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഭാരതീപുരത്ത് നിന്നും ബാബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീടുകയറി അക്രമം, വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ബാബുവിന് മേൽചുമത്തിയിട്ടുള്ളത്.

അതേസമയം, പത്തനാപുരം അഞ്ചല്‍ ഉള്‍പ്പടെയുള്ള നിരവധിയിടങ്ങളില്‍ അടുത്തിടെ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ വെള്ളംകുടി ബാബു ആണെന്ന സംശയത്തെ തുടര്‍ന്നു ഏരൂര്‍ പോലീസിന്‍റെ കസ്റ്റഡിയിലായ ബാബുവിനെ പത്തനാപുരം, അഞ്ചല്‍ പോലീസുകാര്‍ ചോദ്യം ചെയ്തിട്ടുണ്ട്.

ജാമ്യത്തിലിറങ്ങിയാല്‍ ഉടന്‍ വീണ്ടും മോഷണം നടത്തുന്നതാണ് വെള്ളംകുടി ബാബുവിന്‍റെ രീതി. അറസ്റ്റ് രേഖപ്പെടുത്തിയ ബാബുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.