കൊല്ലം : പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പെടെ ലഹരിയുടെ ഭീകരവിപത്തുകൾ സമൂഹത്തിന്‍റെ എല്ലാ തലങ്ങളെയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ ഇവയ്ക്കെതിരെയുള്ള പോരാട്ടം അനിവാര്യമാണെന്ന് പീപ്പിൾ സോഷ്വോ-കൾച്ചറൽ ഫോറം പ്രസിഡന്‍റ് എ.ജെ. ഡിക്രൂസ്. ഫോറം സംഘടിപ്പിച്ച ലോക പുകയിലവിരുദ്ധദിനാചരണവും പുകയില വിരുദ്ധ വാരാചണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്‍റെ ആയുസ് എത്താതെയുള്ള മരണത്തിന്‍റെ കാരണങ്ങളിൽ മുഖ്യമായ ഒന്നാണ് പുകവലിയെന്നും പുകയില ഉൽപ്പന്നങ്ങൾക്കും മറ്റ് ലഹരിയ്ക്കുമെതിരെയുള്ള പോരാട്ടത്തിൽ നാം കാണിക്കുന്ന അലംഭാവത്തിനും അലസതയ്ക്കും വലിയ വിലകൊടുക്കേണ്ടി വരും. പുതുതലമുറയെ രക്ഷിക്കുവാനുള്ള പരിശ്രമങ്ങൾക്ക് എല്ലാവരും ഒരുമയോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

ഫോറം ജനറൽ സെക്രട്ടറി എസ്. സന്തോഷ്കുമാർ അധ്യക്ഷനായിരുന്നു. റ്റി. സെബാസ്റ്റ്യൻ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. എസ്. പ്രകാശ്, സുരേഷ് ബാബു, നിയാസ് മുഹമ്മദ്, ബി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. പുകയില വിരുദ്ധ ദിനാചരണഭാഗമായി ഭവനസന്ദർശനവും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.