മടത്തറ : മലയോര ഹൈവേയില്‍ കുളത്തൂപ്പുഴ മടത്തറ പാതയില്‍ കൊച്ചുകലിംഗ് ജംഗ്ഷന്‍ വാഹനങ്ങളുടെ അന്തകനാകുന്നു. ചെറുതും വലുതുമായി ഈ ഭാഗത്ത് അപകടം ഇല്ലാത്ത ദിവസങ്ങളില്ല. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മാത്രം ഇവിടെ നടന്നത് നാല് അപകടങ്ങളാണ്. ഒരു വര്‍ഷത്തിനിടെ 20 ഓളം അപകടങ്ങള്‍ ഈ ജംഗ്ഷനില്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ ബ്രേക്ക് ഇടുന്ന വാഹനങ്ങള്‍ വെട്ടി തിരിഞ്ഞു എതിര്‍ ദിശയിലേക്ക് മറിയുകയാണ്.

ഇന്നലെ ഡെലിവറി വാന്‍ നിയന്ത്രണവിട്ടു എതിരെ പോയ കാറിലിടിച്ച് അപകടം ഉണ്ടായി. കാര്‍ യാത്രികര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ പിന്നീട് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രണ്ടു ദിവസം മുമ്പാണ് സമാനമായി പാഴ്സലുമായി വന്ന വാഹനം എതിര്‍ ദിശയില്‍ നിര്‍ത്തിയിരുന്ന ബൈക്കിന് മുകളിലേക്കു മറിയുന്നത്.

പാതയുടെ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകട കാരണം എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മുമ്പ് ഇതുസംബന്ധിച്ച് ദീപിക റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ജെസിബി എത്തിച്ചു പാതയില്‍ ഗ്രിപ്പ് വരുത്തി അപാകടാവസ്ഥ ഒഴിവാക്കാനുള്ള ശ്രമം നടത്തിയിരുന്നു. പക്ഷേ ഇക്കാര്യത്തിലും കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല.

അപകടങ്ങളില്‍പ്പെടുന്നവരെല്ലാം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി ഉണ്ടാക്കി പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തീരുമനത്തിലാണിപ്പോള്‍. ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ മുഖ്യമന്ത്രി ,മാരാമത്ത് വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.