കൊട്ടാരക്കര: കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി നവീകരിച്ച കൊട്ടാരക്കര പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിന് പുതിയമുഖം. ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് റസ്റ്റ് ഹൗസിന്‍റെസൗകര്യങ്ങള്‍ വർധിപ്പിച്ചു. ഒന്‍പത് മുറികള്‍, കാന്റീൻ, കോര്‍ട്ട് യാര്‍ഡ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിപുലീകരണം.

നവീകരിച്ച സംവിധാനങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. എല്ലാ മേഖലയിലുമെന്ന പോലെ താമസ സൗകര്യവികസനത്തിലും സര്‍ക്കാര്‍ നടത്തുന്ന ഇടപടെലിന് ഉദാഹരണമാണ് റസ്റ്റ് ഹൗസിന്‍റെ മാറ്റമെന്ന് അദ്ദേഹം പറഞ്ഞു.

ആവശ്യാനുസരണം കൂടുതല്‍ സൗകര്യങ്ങള്‍ ഇത്തരം കേന്ദ്രങ്ങളിലെല്ലാം നടപ്പിലാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പ്ലാന്‍ ഫണ്ടില്‍ നിന്നും 74.60 ലക്ഷം രൂപ വിനിയോഗിച്ച് ആറ് മാസ കാലയളവിനുള്ളിലാണ് നവീകരണം പൂര്‍ത്തിയാക്കിയത്.