സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ഇടപാടുകാർ പിഴ കൊടുക്കണമെന്ന നിബന്ധന ചില പൊതുമേഖലാ ബാങ്കുകൾ ഒഴിവാക്കിയത് സ്വാഗതാർഹമാണ്. സാന്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരെ സാരമായി ബാധിക്കുന്നതാണ് ബാങ്കുകളുടെ ഈ പിഴ ചുമത്തൽ. ഈയിനത്തിൽ ബാങ്കുകൾ അഞ്ചു വർഷംകൊണ്ട് ഇടപാടുകാരിൽനിന്ന് ഈടാക്കിയ സംഖ്യയുടെ കണക്ക് ഞെട്ടിക്കുന്നതാണ്. മിനിമം ബാലൻസ് ഇല്ലാത്തതിന്‍റെ പേരിൽ പിഴയീടാക്കുന്നത് അനുചിതവും ദ്രോഹകരവുമാണ്. മറ്റു ബാങ്കുകളും ഇതൊഴിവാക്കാൻ തയാറാവേണ്ടതാണ്.

മുരളീമോഹൻ മഞ്ചേരി