തിരുവനന്തപുരം: ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തജനങ്ങൾക്ക് ആവശ്യമായ കൂടുതൽ അടിസ്ഥാന സൗകര്യം ഏർപ്പെടുത്താൻ സർക്കാരും ദേവസ്വം ബോർഡും അടിയന്തരമായി തയാറാകണമെന്നും ദേവസ്വം മന്ത്രി ഏകോപന ചുമതല ഏറ്റെടുക്കണമെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകാരൻ എംപി.

മണ്ഡലകാലത്ത് ശബരിമലയിൽ മുൻകാലങ്ങളിൽ വിവിധ വകുപ്പുകളുടെ ഏകോപനം നടത്താൻ ദേവസ്വം മന്ത്രി ഉൾപ്പെടെയുള്ളവർക്ക് ചുമതലയുണ്ടായിരുന്നു. നവ കേരള സദസ് പുരോഗമിക്കുന്നതിനാൽ ഇപ്പോൾ മന്ത്രിതലത്തിലുള്ള ഏകോപനം നടക്കുന്നില്ല.


മണിക്കൂറുകളായി നീളുന്ന ക്യൂവിൽ നിന്ന് കുട്ടികളും വൃദ്ധരുമായ ഭക്തർ വലയുകയാണ്. കുടിക്കാൻ വെള്ളമോ, കഴിക്കാൻ ആഹാരമോ കിട്ടാത്ത സാഹചര്യമാണുള്ളത്. മണ്ഡലകാല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഗുരുതര അലംഭാവമാണ് സർക്കാരിന്‍റെയും ദേവസ്വം ബോർഡിന്‍റെയും ഭാഗത്ത് നിന്നുണ്ടായതെന്നും സുധാകരൻ പറഞ്ഞു.