തിരുവനന്തപുരം: നിലന്പൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിന്മേൽ പരാതിയുള്ളവർക്ക് അപ്പീൽ നൽകാമെന്ന് ചീഫ് ഇലക്‌ടറൽ ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു.
263 ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ തോറും നടത്തിയ ഫീൽഡ് സർവേയ്ക്കുശേഷം, അവകാശവാദങ്ങളും എതിർപ്പുകളും ക്ഷണിച്ചുകൊണ്ട് ഇലക‌്ടറൽ രജിസ്ട്രേഷൻ ഓഫീസർ ഏപ്രിൽ എട്ടിനു കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.

എല്ലാ രാഷ്‌ട്രീയ പാർട്ടികളും ചേർന്ന് കരട് വോട്ടർ പട്ടിക പരിശോധിക്കുന്നതിനായി 789 ബൂത്ത് ലെവൽ ഏജന്‍റുമാരെ നിയമിച്ചു.എല്ലാ അവകാശവാദങ്ങളും എതിർപ്പുകളും പരിഹരിച്ചതിനു ശേഷം അസിസ്റ്റന്‍റ് ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുകയും എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും പകർപ്പ് കൈമാറുകയും ചെയ്തു. ഇനിയും പരാതിയുള്ളവർക്ക് അപ്പീൽ സമർപ്പിക്കാൻ അവസരമുണ്ടെന്ന് ചീഫ് ഇലക്‌ടറൽ ഓഫീസർ അറിയിച്ചു.