കൊച്ചി: റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് സ്ഥലം മാറ്റിയ കോടനാട് റേഞ്ച് ഓഫീസര്‍ക്കെതിരേ വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോടനാട് റേഞ്ച് ഓഫീസര്‍ ആര്‍. അധീഷിനെയാണ് മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്കു സ്ഥലം മാറ്റിയത്.

കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു പങ്കുവച്ചതിനാണ് സ്ഥലംമാറ്റിയത്. വിശദമായ അന്വേഷണം നടത്തി വനം മേധാവി, വനംമന്ത്രി എ.കെ. ശശീന്ദ്രന് അന്തിമ റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകും.


പ്രതിക്ക് ശ്രീലങ്കന്‍ ബന്ധമുണ്ട് എന്നതടക്കമുള്ള സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണമധ്യേ മാധ്യമങ്ങള്‍ക്കു മുന്‍പാകെ വെളിപ്പെടുത്തിയത് ശരിയായ അന്വേഷണ രീതയല്ലെന്ന് വനംമന്ത്രിയുടെ ഓഫീസില്‍നിന്നു നല്‍കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. വകുപ്പുതല അന്വേഷണത്തിന് വിധേയമായാണ് സ്ഥലം മാറ്റമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.