കൊച്ചി: പാലക്കാട്ട് നീലപ്പെട്ടിയുമായി വന്നവര്‍ നിലമ്പൂരില്‍ പന്നിക്കെണിയുമായി ഇറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.

തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മത്സരിച്ചു ജയിക്കണം. അല്ലെങ്കില്‍ പാലക്കാട് സംഭവിച്ചതുതന്നെ ഇവിടെയും സംഭവിക്കും. വിദ്യാര്‍ഥിയുടെ മരണത്തെ തെരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടി വനംമന്ത്രി നടത്തിയ ഹീനമായ ആരോപണം പിന്‍വലിക്കണം. ഇല്ലെങ്കില്‍ മന്ത്രി രാജിവയ്ക്കണം. ഒരു പണിയും ചെയ്യാത്ത വനംമന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ പറഞ്ഞു.

മന്ത്രിയുടെ വൃത്തികെട്ട ആരോപണത്തിനു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കുടപിടിക്കുകയാണ്. വന്യജീവി ആക്രമണം തടയുന്നതിനുവേണ്ടിയുള്ള കിടങ്ങുകളോ ഫെന്‍സിംഗുകളോ ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ മൂന്നു നാലു വര്‍ഷമായി നിര്‍മിക്കുന്നില്ല. ഭീതിയിലായതോടെയാണു സ്വയം കെണിവച്ച് പന്നിയെ പിടിക്കുന്ന അവസ്ഥയിലേക്ക് ജനങ്ങള്‍ എത്തിയിരിക്കുന്നത്. സര്‍ക്കാരിന്‍റെ നിഷ്‌ക്രിയത്വമാണ് ഇതിനെല്ലാം കാരണം.

വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും മരണങ്ങള്‍ ഉണ്ടാകുമ്പോഴും ജനങ്ങള്‍ പ്രതിഷേധിക്കും. സ്വാഭാവികമായ പ്രതിഷേധമാണ് നിലമ്പൂരിലുമുണ്ടായത്. യുഡിഎഫുകാരനാണ് കെണിവച്ചതെന്ന വിവരം മന്ത്രിക്ക് എവിടെനിന്നു കിട്ടി. കോണ്‍ഗ്രസ് കുടുംബത്തിലെ കുട്ടിയാണു മരിച്ചത്. പാലക്കാട് നീലപ്പെട്ടിയില്‍ കുഴല്‍പ്പണമാണെന്ന് പറഞ്ഞതുപോലെ കുട്ടിയെ കൊല്ലാനുള്ള കെണിയൊരുക്കിയത് യുഡിഎഫ് ആണെന്നാണോ പറയുന്നത്. സംഭവത്തില്‍ വനംവകുപ്പിന് ബന്ധമില്ലെങ്കില്‍ എന്തു വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി അനവസരത്തില്‍ സംസാരിച്ചതെന്ന് സതീശന്‍ ചോദിച്ചു.


പോലീസിനും വനംവകുപ്പിനും കെഎസ്ഇബിക്കും വിദ്യാര്‍ഥിയുടെ മരണത്തില്‍ ഉത്തരവാദിത്വമുണ്ട്. സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതുകൊണ്ട് വനാതിര്‍ത്തികളില്‍ എല്ലായിടത്തും കെണി വയ്ക്കുന്നുണ്ട്. അന്വേഷണം നടക്കട്ടെ. നീലപ്പെട്ടി അന്വേഷിച്ചത് ഓര്‍മയുണ്ടല്ലോ. അന്ന് നീലപ്പെട്ടിയുമായി വന്നവര്‍ ഓടിയ വഴിയില്‍ പുല്ലുപോലും മുളച്ചിട്ടില്ല.

സിപിഎം-ബിജെപി രഹസ്യ ബാന്ധവം

രാജ്ഭവനെ രാഷ്‌ട്രീയവേദിയാക്കി മാറ്റുന്നതിനെതിരേ സര്‍ക്കാര്‍ പ്രതിഷേധം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ അനങ്ങിയിട്ടില്ല. ഭാരതാംബയുടെ ചിത്രംവച്ചതു സംബന്ധിച്ച വിവാദത്തെത്തുടര്‍ന്നു മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്‌കരിച്ചിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്.

ഗവര്‍ണറെയും കൂട്ടി മുഖ്യമന്ത്രി നിര്‍മല സീതാരാമനെ കാണാന്‍ പോയിട്ടു കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് കേന്ദ്രമന്ത്രിയോട് ഒന്നും പറഞ്ഞില്ല. സിപിഎം-ബിജെപി രഹസ്യ ബാന്ധവമാണ് കേരളത്തിലുള്ളത്. അതുകൊണ്ടാണ് ദേശീയപാതയുടെ പേരില്‍ നടന്ന കോടികളുടെ അഴിമതിയിലും എന്‍ജിനിയറിംഗ് പിഴവിലും സംസ്ഥാനസര്‍ക്കാരിനും സിപിഎമ്മിനും ഒരു പരാതിയുമില്ലാത്തത്.

രാജ്ഭവനെ രാഷ്‌ട്രീയപ്രചാരണത്തിനും മത പ്രചാരണത്തിനുമുള്ള വേദിയാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ല. ഗവര്‍ണര്‍ക്കു മുന്നിലും ബിജെപി നേതൃത്വത്തിനു മുന്നിലും സര്‍ക്കാര്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.