കിഴക്കമ്പലം: ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ നിർദേശപ്രകാരം സംസ്ഥാന ടെക്സ്റ്റൈൽ ആൻഡ് ഹാൻഡ്‌ലൂം മന്ത്രി എസ്. സവിത കിഴക്കമ്പലം കിറ്റെക്സ് ഗാർമെന്‍റ്സ് സന്ദർശിച്ചു.

തെലുങ്കാനയിൽ കിറ്റെക്സ് ഗ്രൂപ്പ് 3600 കോടി രൂപയുടെ നിക്ഷേപം നടത്തിയത് കണക്കിലെടുത്തും കിഴക്കമ്പലത്ത് കിറ്റെക്സ് യൂണിറ്റുകളിൽ നിർമിക്കുന്ന വിവിധതരം ഉടുപ്പുകളുടെ ഗുണനിലവാരം മനസിലാക്കിയുമാണ് തങ്ങളും തെലുങ്കാന മോഡൽ ആവർത്തിക്കാൻ തയാറാകുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങളുടെ വസ്ത്രമേഖലയിലെ നൂതന വികസനങ്ങൾക്ക് ഊർജം നൽകാൻ ആഗോള തലത്തിൽ മികവ് തെളിയിച്ച കിറ്റെക്സിനെപ്പോലുള്ളവരെ ആധാരമാക്കി നിക്ഷേപങ്ങൾ നടത്താൻ ആന്ധ്ര തയാറാണെന്നും കിറ്റെക്സിനെ അങ്ങോട്ടു ക്ഷണിക്കുകയാണെന്നും അവർ പറഞ്ഞു.


ആന്ധ്രാപ്രദേശിനെ ആഗോള വസ്ത്രവ്യാപാര ഹബ്ബായി മാറ്റുകയാണ് ലക്ഷ്യം. കേരളത്തിലെ വ്യവസായികളുടെ അഭിപ്രായങ്ങൾ കേട്ടുകൊണ്ട് മുഖ്യമന്തി ചന്ദ്രബാബു നായിഡുവുമായി ചർച്ച നടത്തിയശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും മന്ത്രി സവിത പറഞ്ഞു.