കൊച്ചി: കേരളം വിടുന്നുവെന്നു പറഞ്ഞവര്‍ ഇതുവരെ പോയിട്ടില്ലെന്നും കിറ്റെക്സ് കമ്പനി ഇതുവരെ വളര്‍ന്നത് കേരളത്തില്‍നിന്നാണെന്നും മന്ത്രി പി. രാജീവ്. ഇവരെ ആരും ഓടിച്ചിട്ടില്ല. ഇവിടെത്തന്നെ ഒരു മിനിറ്റുപോലും തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് എല്ലാവര്‍ക്കും ബോധ്യമായ കാര്യമാണല്ലോയെന്നും മന്ത്രി പറഞ്ഞു.

മനഃസമാധാനത്തിനുവേണ്ടിയാണ് താന്‍ തെലുങ്കാനയിലേക്കു പോയതെന്നും കേരളത്തില്‍ വ്യവസായം തുടരാന്‍ താത്പര്യമില്ലെന്നുമുള്ള കിറ്റെക്‌സ് എംഡി സാബു എം. ജേക്കബിന്‍റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു രാജീവ്.

സമാധാനം കിട്ടണമെങ്കില്‍ അവനവന്‍കൂടി വിചാരിക്കണം. അദ്ദേഹത്തിന്‍റെ പിതാവ് ജേക്കബ് നല്ല സമാധാനവും സ്‌നേഹവുമുള്ള മനുഷ്യനായിരുന്നു. സാബുവിന്‍റെ പ്രസ്താവന ഒരു രാഷ്‌ട്രീയപാര്‍ട്ടി നേതാവിന്‍റെ പ്രതികരണമായി കണ്ടാല്‍ മതി. ഇത്രയും പ്രശ്‌നമുണ്ടാക്കിയിട്ടുപോലും ആ സ്ഥാപനത്തില്‍ ഒരു മിനിറ്റുപോലും എന്തെങ്കിലും തടസമുണ്ടായോ. താന്‍ വ്യവസായ മന്ത്രിയായിട്ട് നാലു വര്‍ഷമായി. അവര്‍ എന്തൊക്കെയോ മോശം രീതിയില്‍ പ്രതികരിക്കുന്നു. അതിലൊന്നും തങ്ങള്‍ വിവാദത്തിനില്ല. തിരുത്തേണ്ടതു വല്ലതുമുണ്ടെങ്കില്‍ തിരുത്തും.

അവര്‍കൂടി പറഞ്ഞതനുസരിച്ചാണ് ഇന്‍സ്‌പെക്‌ഷ്ന്‍ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. സാബു എം. ജേക്കബിനെ കാണാനെത്തിയ ആന്ധ്രാപ്രദേശ് ടെക്സ്റ്റൈല്‍ മന്ത്രിയുടെ സംഘത്തിലുണ്ടായിരുന്ന ഒരു വ്യവസായി പ്രതികരിച്ചത് കേരളമാണു വ്യവസായത്തിന് ഏറ്റവും നല്ല അന്തരീക്ഷമുള്ളത് എന്നാണ്. ചന്ദ്രബാബു നായിഡു ദാവോസിലും ഇതുതന്നെയാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.


കേരളം ആരുടെയും പിതൃസ്വത്തല്ല: സാബു എം. ജേക്കബ്

കൊച്ചി: മന്ത്രി പി. രാജീവ് പറയുന്നതു കേട്ടാല്‍ കേരളം അവരുടെ സ്വത്താണെന്ന് തോന്നുമെന്നും കേരളം ആരുടെയും പിതൃസ്വത്തല്ലെന്നും കിറ്റെക്‌സ് എംഡി സാബു എം. ജേക്കബ്. എല്‍ഡിഎഫും സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും ഒന്നിച്ചുനിന്നാണ് കിറ്റെക്‌സിനെ ആക്രമിച്ചത്. എന്നിട്ടും ഒരു ചെറിയ നിയമലംഘനംപോലും കിറ്റെക്‌സിനുമേല്‍ ചുമത്താന്‍ സാധിച്ചിട്ടില്ല. സഹികെട്ടാണു കേരളം വിട്ടതെന്നും പി. രാജീവിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയായി സാബു പറഞ്ഞു.

വേണ്ടപ്പെട്ടവരെ വേണ്ട രീതിയില്‍ കണ്ടാല്‍ മനഃസമാധാനം കിട്ടും. എന്നാല്‍ അങ്ങനെയൊരു മനഃസമാധാനം താന്‍ ആഗ്രഹിക്കുന്നില്ല. അധ്വാനമില്ലാത്ത വ്യവസായമാണു രാഷ്‌ട്രീയം. അതു ചെയ്യുന്നയാളാണ് പി. രാജീവ്. കിറ്റെക്‌സ് പി. രാജീവിന്‍റെയോ പിണറായി വിജയന്‍റെയോ പണമല്ല. ഞാനും എന്‍റെ പിതാവും അധ്വാനിച്ച് ഉണ്ടാക്കിയതാണ്.അത് എങ്ങനെ നടത്തണമെന്ന് തങ്ങള്‍ക്കറിയാം. സ്വന്തം പോരായ്മകളും കഴിവില്ലായ്മയും മറച്ചുവയ്ക്കാനാണ് പി. രാജീവ് മറ്റുള്ളവരെ കുറ്റം പറയുന്നതെന്നും സാബു പറഞ്ഞു.