കോഴിക്കോട്: ലളിതകാല അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന ഷാജു ടിയുടെ ചിത്രപ്രദര്‍ശനത്തിലെ പ്രധാന ഘടകം ആമ്പലാണ്. മിക്ക ചിത്രങ്ങളിലും നിറക്കൂട്ടുകളില്‍ ആമ്പല്‍ നിറഞ്ഞുനില്‍ക്കുന്നു.എന്നാല്‍ അവയ്ക്ക് യഥാതഥമായ വര്‍ണപശ്ചാത്തലവുമായി യാതൊരു ബന്ധവുമില്ല.

ചിത്രങ്ങള്‍ക്കൊന്നും അടിക്കുറിപ്പുകള്‍ ഇല്ലെന്നതാണ് പ്രത്യേകത. എം.കെ. രാഘവന്‍ എംപി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. 31 വരെ നീണ്ടുനില്‍ക്കും. വര്‍ക്കലയ്ക്കടുത്ത് ചാവര്‍കോട് സ്വംേദശിയാണ് ഷാജു. കേരളത്തിനുപുറത്തും വിദേശത്തുമായി നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.