ബേക്കൽ: പതിവിലും നേരത്തേ മഴ കനത്തതോടെ കോട്ടിക്കുളം, തൃക്കണ്ണാട് തീരങ്ങളിൽ കടലേറ്റം രൂക്ഷമായി. തൃക്കണ്ണാട് ക്ഷേത്രത്തിന്‍റെ പള്ളിവേട്ട ഗോപുരത്തിനു സമീപം നേരത്തേ ജിയോ ബാഗ് കൊണ്ട് നിർമിച്ച കടൽ ഭിത്തിയുടെ ഒരുഭാഗം കഴിഞ്ഞവർഷം തകർന്നിരുന്നു.

ഇതുമൂലം ഗോപുരം കടന്ന് സംസ്ഥാനപാതയുടെ അടുത്തേക്കുവരെ കടൽവെള്ളം ഇരച്ചെത്തി. വർഷാവർഷം കടലേറ്റം നടക്കുന്ന ഈ ഭാഗങ്ങളിൽ ചെല്ലാനം മാതൃകയിൽ ടെട്രാപോഡ് കടൽഭിത്തി നിർമിക്കണമെന്ന ആവശ്യം ഈ വർഷവും നടപ്പായില്ല.