ചെറുവത്തൂർ: മഴ കനത്തതോടെ അപകടസാധ്യതയുള്ള മേഖലകളിൽ എൻഡിആർഎഫ് സംഘം സന്ദർശനം നടത്തി. ദേശീയപാതയിലെ ചെറുവത്തൂർ വീരമലകുന്ന്, മട്ടലായി കുന്ന് എന്നിവയുടെ താഴ്‌വാരവും മയിച്ചയിലും എൻഡിആർഎഫ് സംഘം സന്ദർശനം നടത്തിയത്.
ചെന്നൈ ആർക്കോണം നാലാം യൂണിറ്റിലെ ടീം കമാൻഡർ അർജുൻപാൽ രജപുത്, എസ്ഐ വികാസ് യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘമാണ് പരിശോധന നടത്തിയത്.

കാസർഗോഡ് സോയൽ സർവേ അസിസ്റ്റന്‍റ് ഡയറക്ടർ പി.വി. പ്രമോദ്, ജിയോളജിസ്റ്റ് എസ്. സൂരജ്, ചന്തേര പോലീസ് ഇൻസ്പെക്ടർ കെ. പ്രശാന്ത്, ഹോസ്ദുർഗ് തഹസിൽദാർ ടി. ജയപ്രസാദ്, പി.വി. തുളസിരാജ് എന്നിവരും കൂടെയുണ്ടായിരുന്നു.

ചെറുവത്തൂർ പഞ്ചായത്ത് പരിധിയിലെ സന്ദർശനത്തിൽ പ്രസിഡന്‍റ് സി.വി. പ്രമീള, സെക്രട്ടറി പി. വനജ എന്നിവരും സംഘത്തോടൊപ്പം രണ്ട് സ്ഥലങ്ങളിലുമെത്തിയിരുന്നു.നീലേശ്വരം നഗരസഭയിലെ ചാത്തമത്ത് പൊടോത്തുരുത്തി, പാലായി എന്നിവിടങ്ങളിലും എൻഡിആർഎഫ് സംഘം സന്ദർശനം നടത്തി.