ഇടതുപക്ഷം പരാജയപ്പെടുത്തേണ്ടത് കോണ്‍ഗ്രസ്-ബിജെപി സഖ്യത്തെ: ബിനോയ് വിശ്വം
Wednesday, March 27, 2024 4:43 AM IST
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ബിജെപി സഖ്യത്തെയാണ് ഇടതുപക്ഷത്തിന് കേരളത്തില്‍ പരാജയപ്പെടുത്തേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി.

കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ മൊഹ്ബത്താണ്. അവര്‍ രണ്ടല്ല, ഒന്നാണ്. അന്ധമായ ഇടതുപക്ഷ വിരോധമാണ് രണ്ടു പാര്‍ട്ടികള്‍ക്കും. ബിജെപിയുടെ ജനദ്രോഹ വാഴ്ചയില്‍നിന്നു രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ദേശീയതലത്തില്‍ ഇന്ത്യാ മുന്നണിക്കൊപ്പമാണ് ഇടതുപക്ഷം.

എന്നാല്‍ ആ സഖ്യം കേരളത്തിലില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ബിജെപിയുടെ പൊയ്മുഖം ഇലക്ടറല്‍ ബോണ്ടിലൂടെ കൂടുതല്‍ വ്യക്തമായി. കള്ളപ്പണക്കാര്‍ക്കുവേണ്ടി രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ വിശ്വാസ്യതയാണ് മോദി തകര്‍ത്തത്.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെ ജനം അറിയാതിരിക്കാനാണ് സിബിഐയെക്കൊണ്ട് കോടതിയില്‍ വിവരങ്ങള്‍ ഹാജരാക്കാതിരുന്നത്. മോദിയുടെ വാക്ക് വടക്കോട്ടും പ്രവൃത്തി തെക്കോട്ടുമാണ്. ഇതുപോലെ തന്നെയാണ് മോദി ഗ്യാരന്‍റിയും.

വയനാട്ടില്‍ കൂടുതല്‍ പണമൊഴുകും എന്നല്ലാതെ ബിജെപി സ്ഥാനാര്‍ഥിക്ക് അവിടെ ഒന്നും ചെയ്യാനാകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.