തിരുവനന്തപുരം: ഗാന്ധിനിന്ദ നടത്തുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്ത സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥിനെതിരേ കേസെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

സംഘ്പരിവാർ നേതാക്കളെയും നാണിപ്പിക്കുന്ന രീതിയിലുള്ള ഗാന്ധി നിന്ദയാണ് കണ്ണൂരിലെ സിപിഎം നേതാക്കൾ നടത്തുന്നത്. മലപ്പട്ടം അടുവാപുറത്ത് ഗാന്ധി സ്തൂപം നിർമിക്കാൻ അനുവദിക്കില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥിന്‍റെ ഭീഷണി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്‍റെ പേരെടുത്തു പറഞ്ഞാണ് സിപിഎം നേതാവായ ഈ ക്രിമിനൽ ഭീഷണിപ്പെടുത്തിയത്.

സനീഷിന്‍റെ വീടിനു മുന്നിലോ വീടിന്‍റെ അടുക്കളയിലോ ഗാന്ധി സ്തൂപം നിർമിച്ചാൽ തകർക്കുമെന്നാണ് ഇയാളുടെ ഭീഷണി. ഇതേ ഭാഷ തന്നെയായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടേതും. കൊലപാതകവും ഗുണ്ടായിസവും ക്വട്ടേഷൻ പ്രവർത്തനങ്ങളുമൊക്കെയാണ് സിപിഎം എന്ന പാർട്ടിയുടെ പൊതുപരിപാടിയെന്നാണ് ഈ നേതാക്കൾ വ്യക്തമാക്കുന്നത്.


മലപ്പട്ടം അടുവാപുറത്ത് ഗാന്ധി സ്തൂപം നിർമിക്കുമെന്നു തന്നെയാണ് സിപിഎം ക്രിമിനൽ സംഘങ്ങളോടു പറയാനുള്ളത്. ആരൊക്കെ ഏതൊക്കെ രീതിയിൽ ഭീഷണിപ്പെടുത്തിയാലും പാർട്ടി ഗ്രാമങ്ങളെന്ന് അവകാശപ്പെടുന്ന ഇടങ്ങളിലേക്കെല്ലാം കോണ്‍ഗ്രസ് കടന്നു വരുമെന്നും സതീശൻ പറഞ്ഞു.