കോഴിക്കോട്: ഏലക്കായ്കളില്‍ തവിട്ടുനിറത്തില്‍ പാടുകള്‍ ഉണ്ടാക്കുന്ന ഏലപ്പേനുകളെ നേരിടാന്‍ ജൈവനിയന്ത്രണ മാര്‍ഗവുമായി കോഴിക്കോട് ഐസിഎആര്‍-ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം.

ഏലപ്പേനുകളെ നിയന്ത്രിക്കാന്‍ കര്‍ഷകര്‍ വളരെക്കാലമായി ഉപയോഗിക്കുന്ന രാസകീടനാശിനികള്‍ക്കു സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഒരു ബദല്‍ മാര്‍ഗത്തിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനാണു ഗവേഷണ സ്ഥാപനം ലക്ഷ്യമിടുന്നത്.

ഡോ. സി.എം. സെന്തില്‍ കുമാര്‍, ഡോ. ടി.കെ. ജേക്കബ്, ഡോ. എസ്. ദേവസഹായം എന്നിവരടങ്ങിയ ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.


ഇടുക്കി, വയനാട് ജില്ലകളില്‍ ഏലത്തോട്ടങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഈ ജൈവകീടനാശിനി രാസകീടനാശിനികളെപ്പോലെ തന്നെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. രാസ കീടനാശിനികള്‍ക്ക് പകരമായി കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവുമായ ഈ ജൈവ കീടനിയന്ത്രണ മാര്‍ഗത്തിന്‍റെ ഉപയോഗം ഏലം മേഖലയില്‍ വിപ്ലവകരമായ മാറ്റം വരുത്താനിടയുണ്ടെന്ന് ഐഐഎസ്ആര്‍ ഡയറക്ടര്‍ ഡോ. ആര്‍. ദിനേശ് പറഞ്ഞു.