പാലാ: ഐസർ പ്രവേശനപരീക്ഷയിൽ മികച്ചവിജയം കൈവരിച്ചു പാലാ ബ്രില്ല്യന്‍റിലെ വിദ്യാർഥികൾ. ജസ്‌വിൻ കുര്യോക്കോസ് അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി.

ഈ വർഷം നടന്ന നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 821-ാം റാങ്കും, ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 1947-ാം റാങ്കും ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ 3558 -ാം റാങ്കും ജസ്‌വിൻ കരസ്ഥമാക്കിയിരുന്നു.

വയനാട് പയ്യംപള്ളി കറുത്തേടത്ത് അധ്യാപക ദന്പതികളായ ബോബൻ ബോസിന്‍റെയും ബിന്ദുവിന്‍റെയും മകനാണ് ജസ്‌വ‌‌ിൻ. മാന്നാനം കെഇ സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്‍റിൽ എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു.

ജോഷ്വാ ജെയ്സണ്‍ അഖിലേന്ത്യാ തലത്തിൽ 10-ാം റാങ്ക് കരസ്ഥമാക്കി. തിരുവനന്തപുരം മണ്‍വിള ത്രിവേണി നഗറിൽ എൻജിനിയറിംഗ് ദന്പതികളായ ജെയ്സണ്‍ ജോസഫിന്‍റെയും സുമിയുടെയും മകനാണ്. മാന്നാനം കെഇ സ്കൂളിലെ പ്ലസ്ടുപഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്‍റിലായിരുന്നു എൻട്രൻസ് പരിശീലനം.


അഖിലേന്ത്യാ തലത്തിൽ 21-ാം റാങ്ക് നേടിയ കൗശിക് കൃഷ്ണ മലപ്പുറം കുറ്റിപ്പുറം മൂർക്കത്ത് വീട്ടിൽ ദേവസ്വം ഉദ്യോഗസ്ഥനായ രാമകൃഷ്ണന്‍റെയും ബാങ്ക് ഉദ്യോഗസ്ഥയായ സിനിതയുടെയും മകനാണ്്. പ്ലസ്ടു പഠനത്തിനുശേഷം ഒരു വർഷമായി പാലാ ബ്രില്ല്യന്‍റിൽ പരിശീലനം നേടിവരികയായിരുന്നു.

ആദ്യ 100 റാങ്കുകളിൽ ബ്രില്ല്യന്‍റിൽനിന്ന് അഞ്ചു പേർ ഇടം നേടി. ആദ്യ 500 റാങ്കിനുള്ളിൽ 26 പേരും 1000 റാങ്കിനുള്ളിൽ 46 പേരും ബ്രില്ല്യന്‍റിലെ വിദ്യാർഥികളാണ്. അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നിർലോപമായ സഹകരണമാണ് ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍ററിന്‍റെ എല്ലാ നേട്ടത്തിനും കാരണമെന്ന് ഡയറക്ടർമാർ പറഞ്ഞു. ഉന്നതവിജയം കരസ്ഥമാക്കിയവരെ ഡയറക്ടർമാരും അധ്യാപകരും അനുമോദിച്ചു.

ശാസ്ത്രവിഷയങ്ങളിൽ ഉന്നതനിലവാരമുള്ള ഗവേഷണവും പരിശീലനവും പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസർക്കാരിന്‍റെ മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഐസറുകൾ.