തിരുവനന്തപുരം: നിലന്പൂരിലെ ഉപതെരഞ്ഞെടുപ്പു തോൽവി വിശദമായി പരിശോധിക്കാൻ സിപിഎം. ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, തോൽവിയെ സംബന്ധിച്ചു വിശദമായി ചർച്ച ചെയ്തില്ല. എന്നാൽ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളിൽ പാർട്ടി സ്ഥാനാർഥി എം. സ്വരാജ് പിന്നിൽ പോയതു വിശദമായി പരിശോധിക്കും.

മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ചേർന്നു ഇതു സംബന്ധിച്ചു ചർച്ച ചെയ്യും. ഇതിനുശേഷമാകും മറ്റു തീരുമാനങ്ങൾ കൈക്കൊള്ളുക. എം. സ്വരാജിനെ സ്ഥാനാർഥിയാക്കിയതിലൂടെ മണ്ഡലത്തിൽ രാഷ്്ട്രീയപോരാട്ടം നടത്താനായെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗം പ്രധാനമായും ചർച്ച ചെയ്തത്. ഇന്നും നാളെയും സംസ്ഥാന സമിതി യോഗം ചേരും.