തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സർക്കാർ പരിപാടികൾക്ക് ഉപയോഗിക്കുന്ന ഗവർണർ ആർ.വി. അർലേക്കറുടെ നടപടിയിൽ സർക്കാരിന്‍റെ എതിർപ്പ് മുഖ്യമന്ത്രി അറിയിക്കും. ഗവർണറെ കത്തു മുഖേനെ എതിർപ്പ് അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

സർക്കാർ പരിപാടികൾക്ക് ഔദ്യോഗിക ചിഹ്നത്തിനു പുറത്തുള്ളവ ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണു നടപടി.

രാജ്ഭവനിലെ എല്ലാ പരിപാടികൾക്കും ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുന്നതു വിവാദമായ സാഹചര്യത്തിലാണ് മന്ത്രിസഭാ തീരുമാനം.