തൃശൂർ: സംസ്ഥാനത്തു സ്വകാര്യബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. ഇന്നു രാവിലെ 10നു തൃശൂർ സാഹിത്യ അക്കാദമി ചങ്ങന്പുഴ ഹാളിൽ ചേരുന്ന തൃശൂരിൽ ബസുടമാ സംയുക്തസമിതി യോഗത്തിനുശേഷം ഉച്ചയോടെ സമരത്തിന്‍റെ തീയതി പ്രഖ്യാപിക്കുമെന്നു സമിതി ജനറൽ കണ്‍വീനർ ടി. ഗോപിനാഥൻ പറഞ്ഞു.

കാലാവധി കഴിഞ്ഞ പെർമിറ്റ് പുതുക്കി നൽകുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഓർഡിനറിയാക്കണമെന്ന നിർദേശം പിൻവലിക്കുക, വിദ്യാർഥി കണ്‍സഷൻ നിരക്ക് വർധിപ്പിക്കുക, തകർന്ന റോഡുകൾ നന്നാക്കുക, പൊതുഗതാഗത മേഖലയോടു സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതു നിർത്തലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു ബസുടമകൾ സമരത്തിലേക്കു നീങ്ങുന്നത്.