കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

34 കേസുകളിലും മൊഴി നൽകിയവര്‍ സഹകരിക്കാത്തതിനാലാണു തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. 35 കേസുകളുണ്ടായിരുന്നെങ്കിലും ഒന്ന് ആവര്‍ത്തനമായിരുന്നുവെന്നും വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. സിനിമാ മേഖലയ്ക്കായി പ്രത്യേക നയവും ഇതിന്‍റെ തുടര്‍ച്ചയായി പ്രത്യേക നിയമവും നിര്‍മിക്കാന്‍ സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റ് ആദ്യം നടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.


തുടര്‍ന്ന് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സിനിമ കോണ്‍ക്ലേവിനുശേഷം പരിഗണിക്കാനായി ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് മാറ്റി.