കോട്ടയം ലോക പഠന നഗരശൃംഖലയിലേക്ക്
Thursday, August 7, 2025 7:05 AM IST
യുനെസ്‌കോ അധികാരികളുമായി ചര്‍ച്ച നടത്തും

കോട്ടയം: അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം നഗരത്തെ ലോക പഠന നഗര ശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഐക്യരാഷ്‌ട്ര വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്‌കാരിക സംഘടനയായ യുനസ്‌കോ അധികൃതരുമായി ചര്‍ച്ച നടത്താന്‍ പാരീസ് അംബാസഡറെ ചുമതലപ്പെടുത്തിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മാനവ വിഭവ ശേഷി മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചതായി ഫ്രാന്‍സിസ് ജോര്‍ജ് എംപി.

ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുമായി എംപി എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.

കോട്ടയം നഗരസഭയ്ക്കുവേണ്ടി ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യനാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും ഇക്കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

ആജീവനാന്ത പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നേട്ടങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, എന്നിവയെല്ലാം വിലയിരുത്തിയാണ് പഠന നഗരമെന്ന ശ്രേണിയില്‍ യുനസ്‌കോ നഗരങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കി ഉള്‍പ്പെടുത്തുന്നത്.

100 ശതമാനം സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ നഗരമായ കോട്ടയം അക്ഷരനഗരി എന്ന പേരില്‍ അറിയപ്പെടുന്നു. മലയാളത്തിലെ ആദ്യ പത്രമായ ദീപികയ്ക്കു തുടക്കം കുറിച്ച നഗരം, ആദ്യത്തെ ഇംഗ്ലീഷ് സ്‌കൂള്‍, ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള കോട്ടയം പബ്ലിക് ലൈബ്രറി, എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, അക്ഷര മ്യൂസിയം എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അപേക്ഷയില്‍ ചേര്‍ത്തിട്ടുണ്ട്.

കോട്ടയത്തെ പുരാതന ദേവാലയങ്ങള്‍, നവോഥാന നായകന്മാര്‍, യൂണിവേഴ്‌സിറ്റി, കോളജുകള്‍, സ്‌കൂളുകള്‍, കലാ-കായിക മത്സരങ്ങള്‍, എന്നിവയെക്കുറിച്ചും അപേക്ഷയില്‍ ചേര്‍ത്തിട്ടുണ്ട്.
യുനെസ്‌കോ അംഗീകരിച്ച കൂടിയാട്ടം, മുടിയാട്ടം എന്നീ കോട്ടയത്തെ അനുഷ്ഠാനകലകളെ കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ട്. ബന്ധപ്പെട്ട വിവരങ്ങള്‍ ചേര്‍ത്ത് തയാറാക്കി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ചതിനു

ശേഷമാണു കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം യുനസ്‌കോക്ക് സമര്‍പ്പിക്കുന്നത്. യുനസ്‌കോ അപേക്ഷ വിലയിരുത്തിയതിനുശേഷം ആവശ്യപ്പെടുന്ന മറ്റ് രേഖകളും ഉടനെ സമര്‍പ്പിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് അറിയിച്ചു.

photo:

കോട്ടയം നഗരത്തെ യുനസ്‌കോയുടെ ലോക പഠന നഗര ശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള രേഖകള്‍ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഫ്രാന്‍സിസ് ജോര്‍ജ് എംപി സമര്‍പ്പിക്കുന്നു.