വളാഞ്ചേരി: പൈങ്കണ്ണൂരിൽ കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടയൂർ പൂക്കാട്ടിരി സ്വദേശി ശ്രീനിവാസിന്‍റെ മകൻ പ്രണവി (21) ന്‍റെ മൃതദേഹമാണ് കുളത്തിൽ കണ്ടെത്തിയത്. പ്രണവിനെ കാണാത്തതിനാൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് അന്വേഷിക്കുന്നതിനിടെയാണ് കുളത്തിൽ മൃതദേഹം കണ്ടത്.

കഴിഞ്ഞ ദിവസം വീടിന്‍റെ അടുത്തു നിന്ന് കിലോമീറ്റർ അകലെയായി പ്രണവിന്‍റെ ബൈക്കും മൊബൈൽ ഫോണും പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ വളാഞ്ചേരി പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സമീപത്തെ പാടത്തും തോട്ടിലും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇന്നലെ രാവിലെ പീടികകുളത്തിന് സമീപം ചെരുപ്പ് കണ്ട നാട്ടുകാർ കുളത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നടപടിക്രമങ്ങൾ പൂർത്തായാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.